<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-8530995573402334259</id><updated>2012-02-07T18:49:11.215+04:00</updated><category term='ഇല്ല'/><category term='യൂസുഫിനെ മറക്കുന്ന യുവാക്കള്‍'/><category term='സൗമ്യത ഒരു സൗഭാഗ്യം'/><category term='ഖുര്‍ആന്‍ ഉള്ളിലേക്ക്‌ പെയ്യുമ്പോള്‍'/><category term='വേഗം തുന്നിക്കെട്ടുക'/><category term='ഇണ; ഇഷ്‌ടമുള്ള തുണ'/><category term='കേടാവുമോ കൂടുതൽ?'/><category term='വെയിലില്‍ വാടാതെ'/><category term='നിഷ്‌കളങ്കത നമ്മെ നയിക്കട്ടെ'/><category term='ഉര്‍വയുടെ പ്രാര്‍ഥന'/><category term='ഇന്ദ്രിയങ്ങള്‍ക്കു വശരാകുമ്പോള്‍ ...'/><category term='മുരടിക്കുന്നവരോ പടരുന്നവരോ'/><category term='അല്ലാഹു കാത്തിരിക്കുന്നവര്‍'/><category term='പ്രാര്‍ഥനയിലെ മധുരം നുകര്‍ന്നുവോ'/><category term='ജീവിതം ലളിതം'/><category term='ദുശ്ശീലങ്ങളേ'/><category term='ഇതാണ്‌ മഹത്വം'/><category term='ഒരു പൂവിത്തെങ്കിലും വിതറുക'/><category term='അഭിമാനമാകാന്‍ ഒരു മകനെങ്കിലും'/><category term='സ്‌നേഹത്തിന്റെയും സംതൃപ്‌തിയുടെയും പാരസ്‌പര്യം'/><category term='നമ്മളും അന്യരും'/><category term='എല്ലാം തന്നവന് നാമെന്തു നല്‍കി?'/><category term='ശുദ്ധമാകട്ടെ; മുഖവും അകവും'/><category term='അറിവും അലിവും അധ്യാപകരും'/><category term='ഇതാ'/><category term='`ഞാന്‍ നിനക്കുവേണ്ടി ഇപ്പോഴും പ്രാര്‍ഥിക്കുന്നു...&apos;'/><category term='കളിമണ്‍ പാത്രങ്ങള്‍ കത്തിനശിക്കാറില്ല'/><category term='ബന്ധങ്ങള്‍ ചീന്തിയെറിയുമ്പോള്‍'/><category term='മനസ്സ്‌ അശുദ്ധമായാല്‍'/><category term='വൈകിക്കിട്ടിയ കത്തുപോലെ...'/><category term='ഉമ്മയോളം വരില്ല'/><category term='കരയാറുണ്ടോ?'/><category term='ഉമ്മയും ഉപ്പയും  സ്‌നേഹ സൗഭഗമായ ഒരു കൂട്ടുകെട്ട്‌'/><category term='സമയം ജീവിതമാണ്‌'/><category term='ആരാധന: ആത്മീയതയുടെ ആത്മാവ്‌'/><category term='അന്യരുടേത്‌ ആഗ്രഹിക്കാതെയും ആരെയും ദ്രോഹിക്കാതെയും'/><category term='മഴയില്‍ കുതിരാതെ...'/><category term='പുണ്യംകൊണ്ടൊരു തഴമ്പ്‌'/><category term='മോഹങ്ങളോട് പോരാടുക'/><category term='കൊള്ളാം'/><category term='സെക്കന്‍ഡ് സൂചി കാത്തിരിക്കാറില്ല'/><category term='സത്യപ്രബോധകന്റെ ഉപമ'/><category term='സ്‌ത്രീകളോട്‌ പെരുമാറുമ്പോള്‍'/><category term='ഉണര്‍ത്തുന്ന ഉപദേശങ്ങള്‍'/><category term='തടിച്ചുവീര്‍ക്കും മുമ്പ്‌'/><category term='മനോധൈര്യത്തിന്‌ ഒരു പ്രാര്‍ഥന'/><category term='ഒറ്റയ്‌ക്കാവുമ്പോള്‍ ചില ചോദ്യങ്ങള്‍'/><category term='താക്കോല്‍ പൂട്ടാനുമുള്ളതാണ്‌'/><category term='ഹൃദയത്തില്‍ അനുകമ്പ കാത്തുവെക്കുക'/><category term='അന്യനെ അനിയനാക്കുക'/><category term='പറഞ്ഞുപഴകിയ ഒരു കഥ'/><category term='മതി'/><category term='നല്ലതു മാത്രം നുകര്‍ന്നും പകര്‍ന്നും...'/><category term='നന്നായിട്ടുണ്ട്‌'/><category term='മറ്റൊന്നും'/><category term='ഉണര്‍വേകുന്ന ഉപദേശങ്ങള്‍'/><category term='‘നാഥാ ഞങ്ങളുടെ ഹൃദയങ്ങളെ കോര്‍ത്തിണക്കണേ...’'/><category term='ഉയര്‍ച്ചയുടെ വഴി'/><category term='മക്കള്‍ അല്ലാഹുവിന്റെ സമ്മാനം'/><category term='തഹജ്ജുദ്‌: വിശ്വാസിയുടെ കരുത്ത്‌'/><category term='എങ്ങോട്ടാണീ ധൃതി?'/><category term='ശല്യംചെയ്യാത്ത ചങ്ങാതിമാര്‍'/><category term='ഇണകള്‍: ഇഴചേരുന്ന വസ്‌ത്രങ്ങള്‍'/><category term='മനസ്സില്‍ നല്ലതു മാത്രം'/><category term='നേതാവ്‌ ഓര്‍മിക്കേണ്ടത്‌'/><category term='വിട'/><category term='തൗബയുടെ തെളിനീരുറവയില്‍ മുങ്ങി...'/><category term='കുറച്ചുമതി'/><category term='മനസ്സിന്റെ ആഴങ്ങളില്‍ മായാതെ ഒരാള്‍'/><category term='പ്രാര്‍ഥനയുടെ കണ്ണീരില്‍ തൗബയുടെ തേങ്ങലോടെ'/><category term='ഉള്ളില്‍ കൊള്ളുന്ന ഉപദേശങ്ങള്‍'/><category term='ആത്മീയതയുടെ സുഖാനുഭവങ്ങള്‍'/><category term='ആകുലതകളില്ലാത്ത മരണം'/><category term='അതിരുകള്‍ അവഗണിക്കരുത്‌'/><category term='കറകളയുന്ന ഉപദേശങ്ങള്‍'/><category term='വെളിച്ചത്തിനു പിറകില്‍ തന്നെ തുടരുക'/><category term='ആശ്വാസമേകുന്ന ഈമാന്‍'/><category term='ഉണര്‍ത്തുക; ഗുണകാംക്ഷയോടെ'/><category term='ജീവന്റെ ജീവനാം സ്‌നേഹറസൂല്‍'/><category term='സൂക്ഷിക്കുക; മനസ്സില്‍ മറ വീഴരുത്‌'/><category term='ഇറങ്ങിയും കയറിയും തീരുന്ന യാത്ര...'/><category term='ആ വിയര്‍പ്പിനെ മറക്കരുത്‌'/><category term='ഈ വിളക്കിന്‌ തിരി കൊടുക്കുക'/><category term='നീറുന്ന വേദനയില്‍ കുളിര്‍തെന്നലായ്‌...'/><category term='തെറ്റുകളോട് തെറ്റുക'/><category term='ഞാന്‍ തെറ്റിലേക്കില്ല'/><category term='പണ്ഡിതന്മാര്‍ പാദസേവകരാകരുത്‌'/><category term='പുണ്യത്തിന്റെ കവാടങ്ങള്‍'/><category term='തകര്‍ത്തെറിയേണ്ട മണിമന്ദിരങ്ങള്‍'/><category term='‘നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്’'/><category term='സ്‌നേഹത്തോടെ...'/><category term='പ്രബോധകനോട്‌'/><category term='ആരോഗ്യം പകരാറുണ്ടോ?'/><category term='സുഖം അല്‌പം പോരേ?'/><category term='കാക്കിയില്ലാത്ത കാവല്‍ക്കാരന്‍'/><category term='മനോഹരം'/><category term='കവിയട്ടെ കണ്ണുനീര്‍...'/><category term='പുഞ്ചിരി വിരിയട്ടെ'/><title type='text'>തര്‍ബിയ</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://tharbiya.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default?max-results=100'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>90</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-8530995573402334259.post-3243759016493316970</id><published>2011-12-06T22:38:00.002+04:00</published><updated>2011-12-06T22:38:58.979+04:00</updated><category scheme='http://www.blogger.com/atom/ns#' term='തഹജ്ജുദ്‌: വിശ്വാസിയുടെ കരുത്ത്‌'/><title type='text'>തഹജ്ജുദ്‌: വിശ്വാസിയുടെ കരുത്ത്‌</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;span style="font-size: large;"&gt;എങ്ങും നിശബ്‌ദത!&lt;br /&gt;എല്ലാ ബഹളങ്ങളും അവസാനിച്ചിരിക്കുന്നു. എല്ലാവരും നീണ്ട നിദ്രയിലേക്ക്‌ അടങ്ങിയൊതുങ്ങിയിരിക്കുന്നു. ഒരാള്‍ തന്റെ പുതപ്പ്‌ നീക്കി പതുക്കെ എണീക്കുന്നു. ആരെയും ശല്യപ്പെടുത്താതെ അയാള്‍ വുദ്വൂവെടുത്ത്‌ നമസ്‌കാരത്തില്‍ മുഴുകുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;a name='more'&gt;&lt;/a&gt;&lt;br /&gt;സൂര്യന്‍ ഉറക്കമുണരാന്‍ ഇനിയും സമയമുണ്ട്‌. അയാള്‍ നീണ്ട പ്രാര്‍ഥനയില്‍, നീണ്ട സുജൂദുകള്‍, റുകൂഉകള്‍, കണ്ണീരണിഞ്ഞ തൗബയുടെ സ്വരം....... സ്‌നേഹനിധിയായ സര്‍വശക്തനോട്‌ എല്ലാം പറയുന്നു. പുതിയൊരു പ്രഭാതത്തെ സ്വീകരിക്കുമ്പോള്‍ ആ മനസ്സും ജീവിതവും എത്ര ആഹ്ലാദകരമായിരിക്കും........!&lt;br /&gt;രാത്രിനമസ്‌കാരം ഏറ്റവും സുപ്രധാനമായ ഒരു സുന്നത്ത്‌ നമസ്‌കാരമാണ്‌. വിശ്വാസത്തെ ശക്തമാക്കാനും മനസ്സിനെ ഏകാഗ്രമാക്കാനും പാപങ്ങള്‍ പൊറുത്തുകിട്ടാനും ഉത്തമമായ ഒരവസരമാണ്‌ `തഹജ്ജുദ്‌.' നമ്മുടെയുള്ളിലെ തഖ്‌വയും ഈമാനും പോറലുകളില്ലാതെ നിലനിര്‍ത്താനും കൂടുതല്‍ വേരുറച്ചതാക്കാനും തഹജ്ജുദിലെ ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനകളും പ്രചോദനം നല്‌കുന്നു. &lt;br /&gt;പ്രവാചകതിരുമേനി(സ) രാത്രി നമസ്‌കാരത്തെ ഏറെ പ്രോത്സാഹിപ്പിക്കുമായിരുന്നു. ഇഹപരലോകത്തുള്ള അതിന്റെ ശ്രേഷ്‌ഠത വിവരിച്ചിരുന്നു. തിരുമേനി(സ)യുടെ പ്രബോധനത്തിന്റെ ആദ്യഘട്ടങ്ങളില്‍ രാത്രിനമസ്‌കാരത്തിന്‌ കൂടുതല്‍ പ്രാധാന്യം കല്‌പിക്കപ്പെട്ടിരുന്നു. ``അല്ലയോ മൂടിപ്പുതച്ചവനേ, നിശാവേളയില്‍ എഴുന്നേറ്റ്‌ നമസ്‌കരിക്കൂ'', തുടങ്ങിയ ഖുര്‍ആനിക വചനങ്ങള്‍ രാത്രി നമസ്‌കാരത്തെ സംബന്ധിച്ച്‌ പ്രവാചകതിരുമേനിക്കുള്ള നിര്‍ദേശങ്ങളായിരുന്നു.&lt;br /&gt;രാത്രിനമസ്‌കാരത്തിന്‌ തുല്യമായ മറ്റൊരു പാഥേയമോ സഹായമോ ഇല്ല. സത്യവിശ്വാസികളെ അത്‌ അങ്ങേയറ്റം സഹായിക്കുന്നു. നിര്‍ണയിക്കാനോ വിഭാവനചെയ്യാനോ കഴിയാത്തത്ര സാധ്യതകളും കഴിവുകളും രാത്രി നമസ്‌കാരം പ്രദാനംചെയ്യുന്നു. രാത്രി എഴുന്നേല്‌ക്കുന്നത്‌ ആത്മനിയന്ത്രണമാര്‍ജിക്കാന്‍ ഏറെ സഹായകവും നേരാംവണ്ണം ഖുര്‍ആന്‍ ഓതാന്‍ ഉചിതവുമാണെന്ന്‌ ഖുര്‍ആന്‍ പറയുന്നുണ്ട്‌.&lt;br /&gt;നബിതിരുമേനി(സ)യുടെ ഒരു വചനംനോക്കൂ: ``നിങ്ങള്‍ രാത്രിനമസ്‌കാരത്തില്‍ നിഷ്‌ഠയുള്ളവരാവുക. സുകൃതവാന്മാരായ പൂര്‍വികരുടെ മാതൃകയും ദൈവസാമീപ്യം നേടിത്തരുന്നതും തിന്മകളെ മായ്‌ച്ചുകളയുന്നതും പാപത്തില്‍നിന്ന്‌ തടയുന്നതും ശരീരസൗഖ്യം നല്‌കുന്നതുമാകുന്നു രാത്രി നമസ്‌കാരം.''(ത്വബ്‌റാനി, തിര്‍മിദി)&lt;br /&gt;ഒരു പ്രബോധകനെ സംബന്ധിച്ചിടത്തോളം ശക്തമായ പിടിവ&lt;br /&gt;ള്ളിയും ആശ്വാസവേളയുമാണ്‌ തഹജ്ജുദിന്റെ സമയം. സ്വന്തം പ്രവര്‍ത്തനങ്ങളെയും ആത്മാര്‍ഥതയെയും പരിചിന്തനം നടത്താനും വിഷമതകള്‍ പങ്കുവെക്കാനും ആ സമയം അയാള്‍ക്ക്‌ ഉത്തമമായിത്തീരുന്നു.&lt;br /&gt;മനസ്സും ശരീരവും ഒട്ടും സമ്മതിക്കാത്ത ഒരു സമയത്ത്‌, കിനാവുകണ്ട്‌ കിടന്നുറങ്ങുന്ന വേളയില്‍ അതെല്ലാം ഒഴിവാക്കി എഴുന്നേറ്റ്‌ ആരാധനകളില്‍ മുഴുകുക എന്നത്‌ ശക്തമായ ആത്മനിയന്ത്രണമുള്ളവര്‍ക്ക്‌ മാത്രം സാധിക്കുന്നതാണ്‌.&lt;br /&gt;ത്വബ്‌റാനി ഉദ്ധരിച്ച മറ്റൊരു ഹദീസ്‌ നോക്കൂ: തിരുമേനി(സ) പറഞ്ഞു: ``ഒരാള്‍ രാത്രി നമസ്‌കാരം നിര്‍വഹിക്കാന്‍ ഉദ്ദേശിച്ചാല്‍ മലക്ക്‌ വന്നുപറയും: `എഴുന്നേല്‌ക്കൂ, നേരം അതിക്രമിച്ചിരിക്കുന്നു. നമസ്‌കരിക്കുക, നിന്റെ നാഥനെ സ്‌മരിക്കുക.' എന്നാല്‍ അവന്റെയടുത്ത്‌ പിശാച്‌ വന്നു പറയും: `ഇനി നീണ്ട രാത്രിയാണ്‌. ഇപ്പോള്‍ ഉറങ്ങുക, പിന്നെ എഴുന്നേല്‌ക്കാം. ഇപ്പോള്‍ എഴുന്നേറ്റ്‌ നമസ്‌കരിച്ചാല്‍ കണ്ണില്‍ ഉറക്കച്ചടവുണ്ടാവും, ശരീരം മെലിയും.' ഈ മനുഷ്യന്‍ പിശാചിനെയാണ്‌ അനുസരിക്കുന്നതെങ്കില്‍ നമസ്‌കരിക്കാതെ ഉറങ്ങുന്നു. പിശാച്‌ അവന്റെ ചെവിയില്‍ മൂത്രമൊഴിക്കുന്നു.''&lt;br /&gt;സുഹൃത്തെ, നമ്മള്‍ ഇത്ര കാലമായി ആരെയാണ്‌ അനുസരിച്ചത്‌?&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-3243759016493316970?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/3243759016493316970/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=3243759016493316970&amp;isPopup=true' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/3243759016493316970'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/3243759016493316970'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2011/12/thahajjud.html' title='തഹജ്ജുദ്‌: വിശ്വാസിയുടെ കരുത്ത്‌'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-7331870435247733369</id><published>2011-09-18T01:45:00.001+04:00</published><updated>2011-09-18T01:46:13.141+04:00</updated><category scheme='http://www.blogger.com/atom/ns#' term='മനോധൈര്യത്തിന്‌ ഒരു പ്രാര്‍ഥന'/><title type='text'>മനോധൈര്യത്തിന്‌ ഒരു പ്രാര്‍ഥന</title><content type='html'>&lt;span style="font-size: large;"&gt;&lt;span style="color: red;"&gt;&lt;strong&gt;`അല്ലാഹുമ്മ&lt;/strong&gt;&lt;/span&gt; ഇന്നീ അസ്‌അലുക ഈമാനന്‍ യുബാശിറു ഖല്‍ബീ വ യഖീനന്‍ സ്വാദിഖന്‍ ഹത്താ അഅ്‌ലമ അന്‍ ലാ യുസ്വീബനീ ഇല്ലാ മാ കത്തബ്‌തനീ വ രിദന്‍ ബിമാ കസബ്‌ത ലീ.'&lt;br /&gt;(അല്ലാഹുവേ, ഹൃദയത്തില്‍ വേരൂന്നിയ ഈമാനും നീ വിധിച്ചതല്ലാതെ യാതൊരു വിപത്തും എന്നെ ബാധിക്കുകയില്ലെന്ന്‌ അറിയുന്നവിധം സത്യസന്ധമായ ദൃഢബോധ്യവും നീ എനിക്ക്‌ ഭാഗിച്ചു നല്‍കിയതില്‍ പൂര്‍ണ സംതൃപ്‌തിയോടെ ഞാന്‍ നിന്നോട്‌ ചോദിക്കുന്നു)&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;a name='more'&gt;&lt;/a&gt;&lt;br /&gt;പടച്ചവനിലുള്ള വിശ്വാസം ശക്തമാകാനും അവന്റെ വിധികളിലും തീരുമാനങ്ങളിലും സംതൃപ്‌തിപ്പെട്ട്‌ ശാന്തി നിറഞ്ഞ ജീവിതം നയിക്കാനും നമുക്ക്‌ ശക്തിയും മനോധൈര്യവും പകര്‍ന്നുനല്‌കുന്ന ഒരു പ്രാര്‍ഥനയാണിത്‌. `മഖാമു ഇബ്‌റാഹീമി'ല്‍ വെച്ച്‌ നബിതിരുമേനി(സ) പ്രാര്‍ഥിച്ചിരുന്ന ഈ പ്രാര്‍ഥന ഓരോ വിശ്വാസിയും മനഃപാഠമാക്കി ഉരുവിടേണ്ടതാണ്‌.&lt;br /&gt;നഷ്‌ടബോധത്തിന്റെ ആകുലതകള്‍ ഒരിക്കലും യഥാര്‍ഥ സത്യവിശ്വാസിയെ ബാധിക്കുകയില്ല. സ്വന്തം മാതാപിതാക്കളെക്കാളും ഇണയെക്കാളും തന്നെ സ്‌നേഹിക്കുകയും തന്നോട്‌ കാരുണ്യം കാണിക്കുകയും ചെയ്യുന്ന അല്ലാഹുവിനെക്കുറിച്ചുള്ള വിശ്വാസവും പ്രതീക്ഷയുമാണ്‌ അയാളെ നിലനിര്‍ത്തുന്നതും ആത്മബലമുള്ളവനാക്കുകയും ചെയ്യുന്നത്‌.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;`അങ്ങനെയായിരുന്നെങ്കില്‍...' `ഉണ്ടായിരുന്നെങ്കില്‍...' `ഇങ്ങനെയായിരുന്നെങ്കില്‍...' എന്നിത്യാദി ചിന്തകളും സംസാരങ്ങളും നബിതിരുമേനി(സ) വിലക്കുകയുണ്ടായി. പൈശാചിക പ്രവര്‍ത്തനങ്ങളുടെ കവാടമാണ്‌ അതുവഴി തുറക്കപ്പെടുന്നതെന്ന്‌ അവിടുന്ന്‌ പറഞ്ഞു. ഇത്തരം സംസാരം സത്യനിഷേധികളുടേതാണെന്ന്‌ വിശുദ്ധഖുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നു. തങ്ങളുടെ ബന്ധുക്കള്‍ ഭൂമിയിലൂടെ സഞ്ചരിക്കുകയോ വിപത്തുകളില്‍ പെട്ട്‌ മരിക്കുകയോ ചെയ്‌താല്‍, `അവര്‍ ഞങ്ങളുടെ അടുത്തായിരുന്നെങ്കില്‍ മരിക്കുകയോ വധിക്കപ്പെടുകയോ ഇല്ലായിരുന്നെന്ന്‌' പറയുന്ന സത്യനിഷേധികളെപ്പറ്റി ആലുഇംറാന്‍ 156ാം വചനത്തില്‍ താക്കീത്‌ ചെയ്യുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;സംഭവിക്കാനുള്ളത്‌ തീര്‍ച്ചയായും സംഭവിക്കും. ഒരാള്‍ക്കും അതിനെ മാറ്റിമറിക്കാനാവില്ല. ഇക്കാര്യം നിരന്തരം ഓര്‍ത്തുകൊണ്ടിരിക്കുകയും സ്വയം ഉള്‍ക്കൊള്ളുകയും മറ്റുള്ളവരെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യേണ്ടതുണ്ട്‌. `ഒരിക്കലും ഒരാപത്തും സംഭവിക്കുന്നില്ല, അല്ലാഹുവിന്റെ ആജ്ഞ പ്രകാരമല്ലാതെ' (അത്തഗാബുന്‍ 11) എന്ന പരിശുദ്ധ വചനം എത്ര വലിയ സമാധാനമാണ്‌ നമുക്ക്‌ പകരുന്നത്‌.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;മരണം ഏറ്റവും വലിയ നിശ്ചയമാണ്‌. ഏതു വലിയവനും അല്ലാഹു നിശ്ചയിച്ച ഒരു തിയ്യതിയുണ്ട്‌. ജനിച്ചവര്‍ക്കെല്ലാം അതുണ്ട്‌. ഒന്നുകില്‍ ജനിച്ച്‌, അല്‍പ നിമിഷങ്ങള്‍ക്കോ ദിവസങ്ങള്‍ക്കോ ഉള്ളിലായിരിക്കാം. അല്ലെങ്കില്‍ നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷമായിരിക്കാം. എന്തായിരുന്നാലും ആ തിയ്യതിയെ മാറ്റിമറിക്കാന്‍ നമ്മെകൊണ്ട്‌ ആവുകയില്ല. `മരണം വിധിക്കപ്പെട്ടവര്‍ തങ്ങളുടെ മരണസ്ഥലങ്ങളിലേക്ക്‌ സ്വയം പുറപ്പെട്ട്‌ വരുന്നതാകുന്നു' (ആലുഇംറാന്‍ 154) എന്നാണല്ലോ അല്ലാഹു പറഞ്ഞത്‌. സകലതും നേരത്തെ നിശ്ചയിക്കപ്പെട്ടതാണെന്നിരിക്കെ വല്ലതും നഷ്‌ടപ്പെടുമ്പോഴും തീര്‍ന്നുപോവുമ്പോഴുമുള്ള ദുഃഖവും നിരാശയും അര്‍ഥശൂന്യമല്ലേ? നമ്മില്‍നിന്ന്‌ അല്ലാഹു തിരിച്ചെടുത്തതെല്ലാം ഒരു സന്ദര്‍ഭത്തില്‍ അവന്‍ തന്നതു തന്നെയാണ്‌. `ലില്ലാഹി മാ അഖദ വലില്ലാഹി മാ അഅ്‌ത്വാ ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍' എന്നു പറയാനേ നമുക്ക്‌ നിര്‍ദേശമുള്ളൂ.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;അല്ലാഹുവിന്റെ വിധി തീര്‍പ്പുകളില്‍ തികഞ്ഞ വിശ്വാസവും ആശ്വാസവും കണ്ടെത്തുന്നവര്‍ക്ക്‌ ജീവിതം സുഖകരമായിരിക്കും. മുഴുവന്‍ ഭൗതിക വ്യഥകളും അവസാനിക്കും. മനസ്സ്‌ ശാന്തിയാല്‍ കുളിര്‍ക്കും. അളവറ്റ, പരിധിയില്ലാത്ത പ്രതിഫലത്തിനും അവര്‍ അര്‍ഹരാകും. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-7331870435247733369?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/7331870435247733369/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=7331870435247733369&amp;isPopup=true' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/7331870435247733369'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/7331870435247733369'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2011/09/mano-dhairyathinoru-prarthana.html' title='മനോധൈര്യത്തിന്‌ ഒരു പ്രാര്‍ഥന'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-2812643986073400155</id><published>2011-09-18T01:43:00.001+04:00</published><updated>2011-09-18T01:43:42.213+04:00</updated><category scheme='http://www.blogger.com/atom/ns#' term='പണ്ഡിതന്മാര്‍ പാദസേവകരാകരുത്‌'/><title type='text'>പണ്ഡിതന്മാര്‍ പാദസേവകരാകരുത്‌</title><content type='html'>&lt;span style="font-size: large;"&gt;&lt;strong&gt;&lt;span style="color: red;"&gt;അമവീ&lt;/span&gt;&lt;/strong&gt; ഭരണാധികാരി അബ്‌ദുല്‍മലിക്‌ തന്റെ ആഗ്രഹാഭിലാഷങ്ങള്‍ക്കും ആജ്ഞകള്‍ക്കും എതിരു പ്രവര്‍ത്തിക്കുന്നവരെ ഏറെ പീഡിപ്പിക്കുകയും പ്രയാസപ്പെടുത്തുകയും പതിവായിരുന്നു. അതിനാല്‍, ആരും അദ്ദേഹത്തെ ധിക്കരിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. ഒരു ദിവസം പ്രമുഖപണ്ഡിതനായ സഈദ്‌ബിന്‍ മുസയ്യബ്‌ പള്ളിയില്‍ അധ്യാപനം നടത്തിക്കൊണ്ടിരിക്കെ പോലീസ്‌ ഓഫീസര്‍ വന്ന്‌ അദ്ദേഹത്തോട്‌ വലീദ്‌ബ്‌നു അബ്‌ദുല്‍മലികിന്റെ അടുത്തുചെല്ലാനാവശ്യപ്പെട്ടു. ആ പണ്ഡിതവര്യന്‍ ദൃഢസ്വരത്തില്‍ പറഞ്ഞു: ``എനിക്ക്‌ അദ്ദേഹത്തെ കാണേണ്ട ആവശ്യമില്ല.'' ഈ മറുപടി പോലീസ്‌ ഓഫീസര്‍ക്ക്‌ തീരെ രസിച്ചില്ല. ഭീഷണിയുടെ സ്വരത്തില്‍ അയാള്‍ പറഞ്ഞു:&amp;nbsp;``ഭരണാധികാരിയാണ്‌ താങ്കളെ വിളിക്കുന്നതെന്ന്‌ ഓര്‍മവേണം. ഈ ധിക്കാരം അപകടകരമാണ്‌.''&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;a name='more'&gt;&lt;/a&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;``എനിക്ക്‌ വല്ലതും നല്‌കാനാണ്‌ വിളിക്കുന്നതെങ്കില്‍ അത്‌ താങ്കള്‍ തന്നെ സ്വീകരിച്ചുകൊള്ളുക. അഥവാ, വല്ല ദ്രോഹവും വരുത്താനാണെങ്കില്‍ ദൈവേച്ഛയ്‌ക്ക്‌ വിരുദ്ധമായി ഒന്നും സംഭവിക്കുകയില്ല.'' യാതൊരു ഭാവഭേദവുമില്ലാതെ സഈദ്‌ബിന്‍ മുസയ്യബ്‌ പ്രതിവചിച്ചു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;സമ്പത്തും അധികാരവും അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങളാണ്‌. വിജ്ഞാനം അതിനേക്കാളെല്ലാം മഹത്തരമായ ദൈവദാനമാണ്‌. പക്ഷേ, ഇക്കാര്യം തിരിച്ചറിയുന്നതില്‍ മിക്ക വിജ്ഞാനികള്‍ക്കും തെറ്റുപറ്റുന്നു. അധികാരത്തിന്റെ നൂലിഴകളില്‍ തൂങ്ങിയാടുന്ന രാഷ്‌ട്രീയക്കാരുടെയും, ഹറാമും ഹലാലും നോക്കാതെ പണം വാരിക്കൂട്ടുന്ന സമ്പന്നവര്‍ഗത്തിന്റെയും ഒത്താശക്കാരും ഓശാനക്കാരുമായി സമൂഹത്തിലെ വിജ്ഞാനികളും പണ്ഡിതന്മാരും മാറുമ്പോള്‍ അതൊരു കാലഘട്ടത്തിന്റെ ദുരന്തമായിത്തീരുന്നു. അറിവിന്റെ നിലയറിയാത്ത പണ്ഡിതന്മാര്‍ അതിന്റെ വില കൊടുക്കുകയാണ്‌ ചെയ്യുന്നത്‌. പാണ്ഡിത്യത്തെ പണത്തിന്‌ പണയംവെക്കുന്നു. നന്നേ നിസ്സാരങ്ങളായ ആനുകൂല്യങ്ങള്‍ക്കും ലാഭ-നേട്ടങ്ങള്‍ക്കുംവേണ്ടി അധികാരിവര്‍ഗത്തിന്റെ അനീതികളെ കണ്ടില്ലെന്ന്‌ നടിക്കുകയും അവരുടെ പാദസേവകരായിത്തീരുകയും ചെയ്യുന്നു. അധര്‍മത്തിന്റെ തമ്പുരാക്കന്മാരോട്‌ ഒട്ടിച്ചേര്‍ന്ന്‌, അവരുടെ പാപങ്ങളെക്കുറിച്ച്‌ മൗനം പാലിക്കുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;വിജ്ഞാനത്തിന്റെ മൂല്യമറിഞ്ഞവര്‍ ആര്‍ക്കുമുന്നിലും ഒച്ഛാനിച്ചു നില്‌ക്കുകയില്ല. അയാള്‍ മറ്റാരെക്കാളും ഉയര്‍ന്നുനില്‌ക്കുന്നയാളാണ്‌. സമ്പത്തുകൊണ്ട്‌ അറിവുനേടാനാവില്ല. എന്നാല്‍ അറിവുകൊണ്ട്‌ എന്തും നേടാം. ആരെയെങ്കിലും ചതിയില്‍ വീഴ്‌ത്തിയോ വഞ്ചന നടത്തിയോ പണം നേടാം. സ്‌കൂളിന്റെ പടികയറാത്തവനും നാടിന്റെ ഭരണാധികാരിയാവാം, സമ്പന്നനാവാം, കൊട്ടാരങ്ങള്‍ പണിയാം. എന്നാല്‍ വിജ്ഞാനം കരസ്ഥമാക്കാന്‍ നീണ്ട തപസ്യകള്‍ ആവശ്യമാണ്‌. ഒത്തിരി ഊര്‍ജം, സമയം, ശ്രദ്ധ എല്ലാം ആവശ്യമാണ്‌. എത്രയോ സുഖങ്ങള്‍ ഒഴിവാക്കേണ്ടിവരും, വിനോദങ്ങള്‍ക്ക്‌ അവധി നല്‌കേണ്ടിവരും. അനേകം പേരുടെ മുന്നില്‍ വിനീതനായ വിദ്യാര്‍ഥിയാകേണ്ടിവരും. എണ്ണമറ്റ ഗ്രന്ഥപ്പുരകളില്‍ ഊണും ഉറക്കവുമില്ലാതെ കഴിഞ്ഞുകൂടേണ്ടിവരും. നീണ്ട സഞ്ചാരങ്ങളും വിശ്രമമറിയാത്ത വിരഹങ്ങളും സഹിക്കേണ്ടിവരും. അതിനെല്ലാം ഒടുവിലാണ്‌ ഒരാള്‍ ആദരണീയനായ പണ്ഡിതനായിത്തീരുന്നത്‌.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;എന്നിട്ട്‌, ആ പാണ്ഡിത്യവും ചിന്താശേഷിയും ട്രപ്പീസുകളിക്കാരായ അധികാരക്കോമാളികളുടെ അഭീഷ്‌ടങ്ങള്‍ക്കൊത്ത്‌ നീക്കുപോക്കുകള്‍ക്ക്‌ വിട്ടുകൊടുക്കുകയാണെങ്കില്‍ ഓര്‍ത്തുനോക്കൂ അതിന്റെ ഗൗരവം!&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;അറിവിന്റെ അമൂല്യത അറിഞ്ഞ്‌ ആര്‍ജവം പുലര്‍ത്തുന്ന പണ്ഡിതന്മാര്‍ക്ക്‌ പലപ്പോഴും പ്രയാസങ്ങള്‍ നേരിടേണ്ടിവന്നേക്കാം. പക്ഷേ, അന്തിമവിജയവും ഔന്നത്യവും ലഭിക്കുക അവര്‍ക്കുമാത്രമായിരിക്കും. തങ്ങളുടെ പ്രീതിനേടാന്‍ പാണ്ഡിത്യം പണയം വെക്കാത്തവരോട്‌ പണക്കാര്‍ പുറമേക്ക്‌ വെറുപ്പ്‌ പ്രകടിപ്പിക്കുമെങ്കിലും മനസ്സില്‍ അതിരറ്റ ആദരവു പുലര്‍ത്താതിരിക്കില്ല. തങ്ങളുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കൊത്ത്‌ വളയാനും ഇഴയാനും വിസമ്മതിക്കുന്ന വിജ്ഞാനികളോട്‌ അധികാരികള്‍ പുറമേക്കു വിരോധം പ്രകടിപ്പിക്കുമെങ്കിലും അത്‌ അതിയായ മതിപ്പും ബഹുമാനവും മനസ്സിലൊതുക്കിക്കൊണ്ടായിരിക്കും.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;പാണ്ഡിത്യത്തിന്റെ മഹിമയും സൂക്ഷ്‌മതയും പാലിക്കുന്നവര്‍ ഇന്ന്‌ കുറഞ്ഞുവരികയാണ്‌. തുച്ഛമായ രാഷ്‌ട്രീയ ലാഭങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി ആരുടെയും കാലുപിടിക്കാന്‍ തയ്യാറാവുകയാണ്‌. അധികാരസഭകളിലെ ചെറിയ ഇരിപ്പിടങ്ങള്‍ക്കുവേണ്ടി എന്തും സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;മുസ്‌ലിം പ്രസ്ഥാനങ്ങളുടെ കടിഞ്ഞാണുകള്‍ സുഖലോലുപന്മാരായ സമ്പന്നര്‍ക്ക്‌ എറിഞ്ഞുകൊടുക്കുന്ന നീചമായ ഏര്‍പ്പാട്‌ ഇന്ന്‌ വര്‍ധിച്ചുവരികയാണ്‌. കിസ്‌റാ -കൈസര്‍ ചക്രവര്‍ത്തിമാരുടെ ചുവപ്പു പരവതാനികളിലേക്ക്‌ മെലിഞ്ഞൊട്ടിയ കഴുതപ്പുറത്ത്‌ തുരുമ്പു പിടിച്ച വാളുമായി കടന്നുചെന്ന പൂര്‍വഗാമികളായ സ്വഹാബിമഹത്തുക്കളുടെയും രാജാക്കന്മാരുടെയും നാട്ടുപ്രമാണികളുടെയും തേനൊലിപ്പിക്കുന്ന വാഗ്‌ദാനങ്ങളില്‍ കണ്ണഞ്ചിപ്പോവാത്തതിനാല്‍ ജയില്‍വാസവും നാടുകടത്തലും വരെ അനുഭവിക്കേണ്ടിവന്ന ഉജ്വലരായ മഹാപണ്ഡിതന്മാരുടെയുമൊക്കെ പേരുപറഞ്ഞ്‌, പാരമ്പര്യത്തിന്റെ പരമ്പര പാടുന്നവര്‍ക്ക്‌ എങ്ങനെയാണിതിനൊക്കെ സാധിക്കുന്നത്‌?&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;അതിനാല്‍ നാം മാറിച്ചിന്തിച്ചേ പറ്റൂ. നമ്മുടെ അറിവും അജണ്ടയും ഏതെങ്കിലും പണച്ചാക്കുകള്‍ക്ക്‌ അമ്മാനമാടാനുള്ളതല്ല. നീണ്ട തലമുറകള്‍ നമുക്ക്‌ പിറകെ വരാനുണ്ട്‌. അവരെഴുതുന്ന ചരിത്രത്തില്‍ നാമൊരിക്കലും കുറ്റവാളികളായിക്കൂടാ. ഈ സമുദായത്തെ നയിക്കുന്ന നേതാക്കളും പണ്ഡിതന്മാരും ഇങ്ങനെയൊക്കെ ഒന്ന്‌ ആലോചിച്ചെങ്കില്‍....! &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-2812643986073400155?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/2812643986073400155/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=2812643986073400155&amp;isPopup=true' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/2812643986073400155'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/2812643986073400155'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2011/09/pandithanmaar-paada-sevakaravaruth.html' title='പണ്ഡിതന്മാര്‍ പാദസേവകരാകരുത്‌'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-712260811466383399</id><published>2011-09-18T01:39:00.001+04:00</published><updated>2011-09-18T01:40:12.361+04:00</updated><category scheme='http://www.blogger.com/atom/ns#' term='അന്യനെ അനിയനാക്കുക'/><title type='text'>അന്യനെ അനിയനാക്കുക</title><content type='html'>&lt;span style="font-size: large;"&gt;&lt;strong&gt;&lt;span style="color: red;"&gt;എം മുകുന്ദന്റെ&lt;/span&gt;&lt;/strong&gt; `ദേവതാരുക്കള്‍' എന്ന ചെറുകഥ മനോഹരമാണ്‌. മറ്റുള്ളവര്‍ക്കായി ജീവിക്കുന്നയാളാണ്‌ കഥയിലെ നായകന്‍. അന്യരുടെ വിഷമങ്ങളും കഷ്‌ടനഷ്‌ടങ്ങളുമാണ്‌ അയാളുടെ ജീവിതത്തിന്റെ ആധി. അയാള്‍ പ്രാര്‍ഥിക്കുന്നതിങ്ങനെയാണ്‌: ``ദൈവമേ, മറ്റുള്ളവര്‍ക്കായി പ്രാര്‍ഥിക്കാനുള്ള എന്റെ മനസ്സ്‌ നീ നിലനിര്‍ത്തേണമേ....''&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;a name='more'&gt;&lt;/a&gt;&lt;br /&gt;തിരുനബി(സ)യുടെ സുവിശേഷങ്ങളില്‍ സുപ്രധാനമായതാണ്‌ നിസ്വാര്‍ഥമായ ജീവിതം. ആ മഹനീയ ജീവിതത്തില്‍ നിന്ന്‌ ചരിത്രം രേഖപ്പെടുത്തിയ ഹൃദയാകര്‍ഷമായ സംഭവങ്ങളില്‍ നിസ്വാര്‍ഥതയുടെ അനേകം മുഹൂര്‍ത്തങ്ങള്‍ കാണാം. ആര്‍ക്കും ഉപദ്രവങ്ങള്‍ വരുത്താതിരിക്കുക എന്നതുപോലെ തന്നെ പ്രധാനമാണ്‌ ആര്‍ക്കെങ്കിലുമൊക്കെ ഉപകാരം ചെയ്യുക എന്നതും.&lt;br /&gt;ഒട്ടും സ്വാര്‍ഥതയില്ലാതെയുള്ള ജീവിതം ആനന്ദകരമായ സൗഭാഗ്യമാണ്‌. കൂട്ടുജീവിതത്തിന്റെ ബാധ്യതകളില്‍ നിന്നൊഴിഞ്ഞ്‌, സ്വന്തം താല്‌പര്യങ്ങളുടെയും ആവശ്യങ്ങളുടെയും വലയങ്ങളിലേക്കുമാത്രമായി ചുരുങ്ങുമ്പോഴാണ്‌ ഒരാള്‍ സ്വാര്‍ഥിയാവുന്നത്‌. കൂടെയുള്ളവരുടെ വേദനയോ ആഹ്ലാദമോ അങ്ങനെയുള്ളവരെ തെല്ലും സ്‌പര്‍ശിക്കുകയില്ല. ആരുടെയും ആവശ്യങ്ങള്‍ അവരെ ബാധിക്കില്ല. ഒരാളുടെയും പ്രതിസന്ധി അവരെ അലോസരപ്പെടുത്തുകയില്ല. വളരെ ചെറിയ ഒരിടത്തെക്കുറിച്ചുമാത്രമേ അവര്‍ക്ക്‌ ചിന്തിക്കാനും പറയുവാനുണ്ടാകൂ. അത്ര തന്നെ ചെറുതും കുടുസ്സായതുമായിരിക്കും അവരുടെ ഹൃദയവും. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;യഥാര്‍ഥ വിശ്വാസി ജനങ്ങളോടൊപ്പമുള്ളവനാണ്‌. ആളുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ്‌ ജീവിക്കുന്നവരേക്കാള്‍ നല്ലവന്‍, അവരോടൊപ്പം കഴിയുകയും പ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്യുന്നവനാണെന്ന്‌ തിരുനബി(സ) പറയുകയുണ്ടായി. സ്വന്തം ആവശ്യങ്ങളെപ്പോലെ അന്യന്റെ ആവശ്യങ്ങളെയും പരിഗണിക്കുവാനും പരിരക്ഷിക്കാനും വിശ്വാസിക്കു സാധിക്കണം. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;കൂട്ടത്തിലുള്ളവരുടെയും അകലങ്ങളിലുള്ളവരുടെയും ആധികളും ആകുലതകളും യഥാര്‍ഥ മുസ്‌ലിമിന്റെ മനസ്സില്‍ വേദനകളായിത്തീരും. സഹജീവികളുടെ രോഗവും കഷ്‌ട-നഷ്‌ടങ്ങളും അവന്റെ നിഷ്‌ക്രിയത്വത്തെ ഇല്ലാതാക്കും. സ്വന്തം കുടുംബത്തിന്റെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതുപോലെ അതൊരു ഉത്തരവാദിത്തമായി അവന്‍ മനസ്സിലാക്കും. ചെയ്യാനാവുന്നതെല്ലാം ചെയ്യും. തിരുനബി(സ)യുടെ ജീവിതം അങ്ങനെയായിരുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;പട്ടിണികിടക്കുന്നവരെ ഭക്ഷണമൂട്ടിയ, ഭക്ഷണമുണ്ണാതെ കഴിഞ്ഞുകൂടിയ എത്രയോ ദിനരാത്രങ്ങള്‍ തിരുമേനി(സ)യുടെയും അനുചരന്മാരുടെയും ജീവിതത്തിലുണ്ടായിരുന്നു. അല്‌പം സ്വര്‍ണം വീട്ടിലുള്ള കാര്യം നമസ്‌കാരത്തില്‍വെച്ച്‌ ഓര്‍മ വന്നപ്പോള്‍, നമസ്‌കാരം കഴിഞ്ഞ ഉടനെ പോയി അതെടുത്ത്‌ പാവപ്പെട്ടവര്‍ക്ക്‌ ദാനം ചെയ്‌ത ആ ഉദാരതയ്‌ക്ക്‌ മറ്റെവിടെയാണ്‌ ഉദാഹരണമുള്ളത്‌? `അന്യനെ പോലും അനിയനാ'ക്കുന്ന സ്‌നേഹോഷ്‌മളമായ സാഹോദര്യം!&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;ഒരാള്‍ തന്റെ സഹോദരന്റെ ആവശ്യം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന കാലമത്രെയും അല്ലാഹു അയാളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുമെന്ന്‌ തിരുനബി(സ) പറഞ്ഞു. ത്വബ്‌റാനി ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ``ഒരു പീഡിതന്‍ മര്‍ദിക്കപ്പെടുമ്പോള്‍ നിങ്ങളാരും അത്‌ കണ്ട്‌ നില്‌ക്കരുത്‌. അത്‌ തടയാതിരുന്നവര്‍ അല്ലാഹുവിന്റെ ശാപം പേറേണ്ടിവരും.'' &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;ഉപകാരം ചെയ്യുന്നത്‌ പ്രത്യുപകാരം മോഹിച്ചുകൊണ്ടാവരുത്‌. നാം ചെയ്യുന്നതിനുള്ള പ്രതിഫലം നമുക്ക്‌ അല്ലാഹു നല്‌കുക തന്നെ ചെയ്യും. അബൂദാവൂദ്‌ ഉദ്ധരിച്ച ഒരു നബിവചനം നോക്കൂ; ``ഒരാള്‍ പ്രത്യുപകാരം പ്രതീക്ഷിച്ചു മറ്റൊരാള്‍ക്കുവേണ്ടി ശുപാര്‍ശ ചെയ്യുകയും പാരിതോഷികം സ്വീകരിക്കുകയും ചെയ്‌താല്‍ മഹാപാപങ്ങളിലേക്കുള്ള വന്‍കവാടം കടക്കുകയാണ്‌ അയാള്‍ ചെയ്യുന്നത്‌.'' &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;സ്വാര്‍ഥത രണ്ടുവിധത്തിലുണ്ട്‌. ആര്‍ക്കും ഒരുപകാരവും ചെയ്യാതിരിക്കലാണ്‌ ഒന്ന്‌. മറ്റൊന്ന്‌, ആര്‍ക്കെന്തു ചെയ്യുമ്പോഴും അതില്‍ നിന്ന്‌ വല്ലതും നേട്ടമായി ലഭിക്കണമെന്ന്‌ ആഗ്രഹിക്കലും. ഇതുരണ്ടും വിശുദ്ധഖുര്‍ആനും നബിവചനങ്ങളും നിശിതമായി വിമര്‍ശിച്ച കാര്യങ്ങളാണ്‌. ഇതില്‍ രണ്ടാമത്തേതിനെയാണ്‌ തിരുനബി (സ) ഇവിടെ പ്രത്യേകം എടുത്തുപറയുന്നത്‌.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;പരോപകാരം ചെയ്യുമ്പോള്‍ മനസ്സിനു ലഭിക്കുന്ന ആനന്ദം വാക്കുകളിലൊതുങ്ങുന്നതല്ല. ഒരാളുടെയെങ്കിലും ആവശ്യം നിറവേറ്റാനായാല്‍, വേദന പരിഹരിക്കാനായാല്‍ ഓരോ ദിവസവും ഈ ആനന്ദം തുടര്‍ന്നുകൊണ്ടിരിക്കും. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;നിസ്വാര്‍ഥതയുടെ തെളിമയുള്ള വഴിയിലേക്ക്‌ നമ്മെ നയിക്കാന്‍ മുസ്‌ലിം ഉദ്ധരിച്ച ഈ ഹദീസ്‌ ധാരാളം മതി: ``അനാവശ്യമായ ആശങ്കകളില്‍ നിന്ന്‌ വിട്ടുനില്‌ക്കുക. കാരണം ആശങ്ക പെരുംനുണയാണ്‌. വകതിരിവില്ലാതെ ഒന്നും ചുഴിഞ്ഞ്‌ അന്വേഷിക്കരുത്‌. അമിതായ ആകാംക്ഷ കാണിക്കരുത്‌. മത്സരങ്ങളില്‍ മതിമറക്കരുത്‌. അന്യോന്യം അസൂയയും വിദ്വേഷവും വെച്ചുപുലര്‍ത്തരുത്‌. പരസ്‌പരം ശത്രുക്കളാവാതെ അല്ലാഹുവിന്റെ അനുസരണയുള്ള അടിമകളാവുക, സഹോദരങ്ങളാവുക. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്‌. സഹോദരനെ പീഡിപ്പിക്കരുത്‌. ഒറ്റപ്പെടുത്തരുത്‌. സഹോദരന്‍ കൊള്ളരുതാത്തവനാണെന്ന്‌ കരുതരുത്‌. ഒരു മുസ്‌ലിമിന്റെ സമ്പത്തും രക്തവും അഭിമാനവും മറ്റൊരു മുസ്‌ലിമിന്‌ ഹറാമാണ്‌. അല്ലാഹു നിങ്ങളുടെ ശരീരമോ സ്വരൂപമോ അല്ല, കര്‍മങ്ങളാണ്‌ നിരീക്ഷിക്കുന്നത്‌. അല്ലാഹുവിനെക്കുറിച്ചുള്ള ഭയം ഹൃദയത്തിലാണ്‌. വേറൊരാള്‍ക്ക്‌ നഷ്‌ടം വരുത്തിക്കൊണ്ട്‌ അയാള്‍ വാങ്ങാന്‍ ഉദ്ദേശിച്ച വസ്‌തു നിങ്ങള്‍ വിലയ്‌ക്കെടുക്കരുത്‌. അല്ലാഹുവിന്റെ അടിമകളാവുക. പരസ്‌പരം സഹോദരങ്ങളാവുക.......''&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;സത്യവിശ്വാസത്തിലും ദൈവസ്‌നേഹത്തിലുമായി മുളപ്പിച്ചെടുത്ത വിത്തുകളാണ്‌ മുസ്‌ലിം സമൂഹത്തില്‍ നിസ്വാര്‍ഥതയുടെ നിഷ്‌കളങ്ക സാഹോദര്യമായി പുഷ്‌പിക്കുന്നത്‌.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-712260811466383399?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/712260811466383399/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=712260811466383399&amp;isPopup=true' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/712260811466383399'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/712260811466383399'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2011/09/annyane-aniyanaakkuka.html' title='അന്യനെ അനിയനാക്കുക'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-3658479117824743568</id><published>2011-09-18T01:36:00.001+04:00</published><updated>2011-09-18T01:36:53.938+04:00</updated><category scheme='http://www.blogger.com/atom/ns#' term='അറിവും അലിവും അധ്യാപകരും'/><title type='text'>അറിവും അലിവും അധ്യാപകരും</title><content type='html'>&lt;span style="font-size: large;"&gt;&lt;strong&gt;&lt;span style="color: red;"&gt;അമേരിക്കയിലെ&lt;/span&gt;&lt;/strong&gt; നീഗ്രോ ആയിരുന്ന മാല്‍ക്കം എക്‌സിന്റെ ആത്മകഥ പ്രസിദ്ധമാണ്‌. കറുത്ത വര്‍ഗക്കാരനായ മാല്‍കം, ഇസ്‌ലാം സ്വീകരിച്ചതിന്റെ ഹൃദയസ്‌പര്‍ശിയായ ചരിത്രവും അല്‍ഹാജ്‌ മാലിക്‌ അശ്ശഹബാസ്‌ എന്ന പുതിയ പേരും ജീവിതവും നേരിട്ട നിര്‍ദയവും നിരന്തരവുമായ പരാക്രമങ്ങളുടെയും പരിഹാസങ്ങളുടെയും വിവരണവുമാണ്‌ പ്രസ്‌തുത ആത്മകഥ. ഈ പുസ്‌തകം അദ്ദേഹം സമര്‍പ്പിച്ചിരിക്കുന്നത്‌ എലിജാ മുഹമ്മദിനാണ്‌. അമേരിക്കന്‍ മുസ്‌ലിംകളുടെ വിമോചന നായകന്‍ എന്ന നിലയ്‌ക്കല്ല ഈ സമര്‍പ്പണം. മറിച്ച്‌, എലിജാ മുഹമ്മദ്‌ മാല്‍ക്കമിന്റെ ഗുരുനാഥനായിരുന്നു. അദ്ദേഹത്തിന്റെ ശിക്ഷണപാഠങ്ങളും ഉപദേശങ്ങളും തന്റെ വ്യക്തിത്വത്തിലും ജീവിത വീക്ഷണത്തിലും എത്രമാത്രം വലിയ സ്വാധീനമാണുണ്ടാക്കിയതെന്ന്‌ പുസ്‌തകത്തില്‍ മാല്‍കം ഉടനീളം വിവരിക്കുന്നുണ്ട്‌. ഗുരുവര്യനോടുള്ള സ്‌നേഹവും കടപ്പാടും ആ അക്ഷരങ്ങളില്‍ അദ്ദേഹം നിറയ്‌ക്കുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;a name='more'&gt;&lt;/a&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ഇത്തരം സ്വാധീനങ്ങളുണ്ടാകാതിരിക്കില്ല. അറിവു നല്‌കിയ അധ്യാപകന്മാര്‍ നമ്മിലുണ്ടാക്കുന്ന പ്രതിഫലനം വിവരണങ്ങളിലൊതുക്കാനാവില്ല. &lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും ശിക്ഷണം ഏതുകുട്ടിയിലും ശക്തമായ സാംസ്‌കാരിക ബോധം ഉളവാക്കുന്നുണ്ട്‌. ബാല്യകൗമാരങ്ങള്‍ പിന്നിട്ട്‌ യുവാവും വൃദ്ധനുമെല്ലാം ആയി മാറിയാലും ആ സംസ്‌കാരങ്ങള്‍ക്ക്‌ മാറ്റമേതുമുണ്ടാവില്ല.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;എന്നാല്‍ അധ്യാപകര്‍ പകര്‍ന്നുനല്‌കുന്നത്‌ അറിവിനോടൊപ്പം ജീവിത വീക്ഷണത്തെകൂടിയാണ്‌. ജീവിതത്തെ എങ്ങനെ നേരിടണമെന്നതിനെ സംബന്ധിച്ചും കാലത്തോടും ലോകത്തോടുമുള്ള കാഴ്‌ചപ്പാടുകള്‍ എങ്ങനെ സ്വരൂപിക്കണമെന്നതിനെ സംബന്ധിച്ചുമുള്ള ബോധമുണ്ടാക്കുന്നത്‌ തീര്‍ച്ചയായും ഗുരുവര്യന്മാര്‍ തന്നെയാണ്‌. സദാ കോപിഷ്‌ഠനും മുന്‍ധാരണക്കാരനുമായ അധ്യാപകന്‍ അയാളുടെ വിദ്യാര്‍ഥികളില്‍ ഒട്ടും സ്വാധീനിക്കപ്പെടുകയില്ല. എന്നാല്‍ വിനയാന്വിതനും സ്‌നേഹധനനുമായ ഗുരുവിനെ മാതൃകയാക്കാന്‍ കുട്ടികള്‍ മത്സരിച്ചുകൊണ്ടിരിക്കും. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;മുസ്‌ലിം ഉദ്ധരിച്ച ഒരു ഹദീസില്‍ മുആവിയതുബ്‌നു ഹകമിസ്സലമി പറയുന്നു: `ഞാന്‍ നബിതിരുമേനി(സ)യോടൊപ്പം നമസ്‌കരിക്കുകയായിരുന്നു. അപ്പോള്‍ ഒരാള്‍ തുമ്മി. ഞാന്‍ `അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ' എന്ന്‌ പ്രാര്‍ഥിച്ചു. ആ സമയം ആളുകളെല്ലാം എന്നെ നോക്കി. ഞാന്‍ ചോദിച്ചു: ശ്ശെ, എന്താണ്‌ നിങ്ങളെന്നെ ഇങ്ങനെ നോക്കുന്നത്‌? അപ്പോള്‍ അവര്‍ എന്നോട്‌ നിശ്ശബ്‌ദനായിരിക്കാന്‍ സൂചിപ്പിച്ചു. ഞാന്‍ നിശ്ശബ്‌ദനായി. തിരുമേനി (സ) നമസ്‌കരിച്ചു കഴിഞ്ഞപ്പോള്‍-ഞാന്‍ നബി തിരുമേനിയേക്കാള്‍ നല്ലൊരു ഗുരുനാഥനെ അതിനുമുമ്പും ശേഷവും കണ്ടിട്ടില്ല- അദ്ദേഹം എന്നെ ശാസിക്കുകയോ അടിക്കുകയോ ചീത്ത പറയുകയോ ചെയ്‌തില്ല. അവിടുന്ന്‌ പറഞ്ഞു: `ഇത്‌ നമസ്‌കാരമാണ്‌. സംസാരം അതിന്‌ യോജിച്ചതല്ല. അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്‌ത്തുന്നതിന്റെയും അവന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുന്നതിന്റെയും ഖുര്‍ആന്‍ ഓതുന്നതിന്റെയും പേരാണ്‌ നമസ്‌കാരം'&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;നോക്കൂ, എത്ര മനശ്ശാസ്‌ത്രപരമായാണ്‌ തിരുമേനി(സ) തെറ്റു ചെയ്‌ത ശിഷ്യനോട്‌ പെരുമാറിയത്‌. കാലമേറെ കഴിഞ്ഞിട്ടും ആ ശിഷ്യന്‍ അന്നത്തെ അനുഭവം മറന്നിട്ടില്ല. വ്യഭിചരിക്കാന്‍ അനുമതി ചോദിച്ച ഒരാളോട്‌ ഒട്ടും കോപിക്കാതെ നബി(സ) ഒരു ചോദ്യം മാത്രമാണ്‌ ചോദിച്ചത്‌. `നിന്റെ ഉമ്മയെയോ സഹോദരിയെയോ ഒരാള്‍ വ്യഭിചരിക്കുന്നത്‌ നിനക്കിഷ്‌ടമാണോ?'. ഈ ചോദ്യം അയാളുടെ മനസ്സിലാണ്‌ പതിച്ചത്‌. ആ നിമിഷംതന്നെ ആ നീചകൃത്യത്തെക്കുറിച്ചുള്ള വിചാരങ്ങളില്‍ നിന്ന്‌ അയാള്‍ പിന്മാറി.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;വിദ്യാര്‍ഥികളില്‍ നിന്ന്‌ പരമാവധി അകലം പ്രാപിച്ച്‌ അവരുടെ താല്‌പര്യങ്ങളെയോ കാഴ്‌ചപ്പാടുകളെയോ മനസ്സിലാക്കാതെയുള്ള അധ്യാപനം ഒരു വൃഥാവേലയാണ്‌. അങ്ങനെയുള്ള `മാസ്റ്റര്‍'മാരുടെ ക്ലാസുകള്‍ കാണാപാഠം പഠിക്കാനുള്ള കൂട്ടക്ഷരങ്ങള്‍ എന്നതിനപ്പുറം ഒരു ഗുണവും സൃഷ്‌ടിക്കുകയില്ല. `ഗുരു' എന്ന വാക്കിന്റെ ആശയം `അന്ധകാരത്തെ നീക്കുന്നയാള്‍' എന്നാണ്‌. നിരക്ഷരത മാത്രമല്ല അന്ധകാരം. സ്വഭാവങ്ങളിലും സമീപനങ്ങളിലുമെല്ലാം അതുണ്ട്‌. അതിനെയെല്ലാം തൂത്ത്‌ കളഞ്ഞ്‌ വിശുദ്ധിയുടെ നിറദീപങ്ങളായി തന്റെ ഓരോ വിദ്യാര്‍ഥിയും ശോഭിക്കണമെന്ന്‌ ഓരോ അധ്യാപകനും ആഗ്രഹിക്കണം. അതിനായി പരിശ്രമിക്കണം. പരിശ്രമങ്ങളില്‍ വിജയക്കണമെങ്കില്‍ കുട്ടികളെ അറിയണം. അവരെ ഉള്‍കൊള്ളണം. അവരുടെ കൂടെ ജീവിക്കണം. കൂട്ടത്തിലാവുമ്പോഴും മാതൃകയാകണം. വില കളയാതെ വിദ്യപകരണം. അത്തരം അധ്യാപകരെ ജീവിതാന്ത്യം വരെ വിദ്യാര്‍ഥികള്‍ ഓര്‍ക്കും. അവരുമായുള്ള ബന്ധം നിലനിര്‍ത്തും. അവര്‍ക്കായി പ്രാര്‍ഥിക്കും. നബിതിരുമേനി (സ) അത്തരത്തിലുള്ള അധ്യാപകനായിരുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;കാലങ്ങള്‍ക്കു ശേഷവും കണ്ടുമുട്ടുമ്പോള്‍ `ഇതെന്റെ ഗുരുനാഥനാണ്‌' എന്ന്‌ പരിചയപ്പെടുത്തുമ്പോള്‍ ശിഷ്യനും, അതുകേള്‍ക്കുമ്പോള്‍ ഗുരുനാഥനുമുണ്ടാകുന്ന അനുഭൂതി വളരെ വലുതാണ്‌. മറിച്ചാണെങ്കിലും അങ്ങനെ തന്നെ. ഓര്‍മയില്‍ തങ്ങുന്ന അനുഭവങ്ങളുടെയും ഒളിമങ്ങാത്ത സ്‌നേഹ സ്വരങ്ങളുടെയും കാലമായി ഓരോ വിദ്യാര്‍ഥിക്കും തന്റെ അധ്യാപനകാലം മാറണമെന്ന്‌ അധ്യാപകര്‍ ആഗ്രഹിക്കുകയാണ്‌ ആദ്യം വേണ്ടത്‌. ഗുരുനാഥന്മാരുടെ ശാപ കോപങ്ങള്‍ക്ക്‌ അവസരമൊരുക്കുകയില്ലെന്ന്‌ ശിഷ്യന്മാര്‍ക്കും നിര്‍ബന്ധബുദ്ധിയുണ്ടായിരിക്കണം.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;ലോകമാകെ അറിയപ്പെടുന്ന പണ്ഡിതനായി വളര്‍ന്നപ്പോഴും ഇമാം ശാഫ്‌ഈ (റ) തന്നെ കുട്ടിക്കാലത്ത്‌ പഠിപ്പിച്ച അധ്യാപകനെ കണ്ടപ്പോള്‍ താഴ്‌മയോടെ എണീറ്റുനിന്ന്‌ അദ്ദേഹത്തെ ആദരിച്ചു. കാലങ്ങളേറെ പിന്നിട്ടാലും പരസ്‌പരമുള്ള ബന്ധം കേടുകൂടാതെ നിലനിര്‍ത്താന്‍ ഗുരുശിഷ്യന്മാര്‍ക്ക്‌ സാധിക്കണം. അതൊരു ഇസ്‌ലാമിക മര്യാദയാണ്‌. ഗുരുനാഥന്മാര്‍ക്കായി പ്രാര്‍ഥിക്കുന്ന ശിഷ്യന്മാരാണോ നമ്മള്‍? നമ്മുടെ ശിഷ്യന്മാര്‍ നമുക്കായി പ്രാര്‍ഥിക്കുന്നുണ്ടായിരിക്കുമോ? ഓരോരുത്തരും ചിന്തിച്ചു നോക്കൂ. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-3658479117824743568?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/3658479117824743568/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=3658479117824743568&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/3658479117824743568'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/3658479117824743568'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2011/09/arivum-alivum-adhyapakarum.html' title='അറിവും അലിവും അധ്യാപകരും'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-629081399422349336</id><published>2011-09-18T01:33:00.001+04:00</published><updated>2011-09-18T01:34:08.653+04:00</updated><category scheme='http://www.blogger.com/atom/ns#' term='നിഷ്‌കളങ്കത നമ്മെ നയിക്കട്ടെ'/><title type='text'>നിഷ്‌കളങ്കത നമ്മെ നയിക്കട്ടെ</title><content type='html'>&lt;span style="font-size: large;"&gt;&lt;strong&gt;&lt;span style="color: red;"&gt;അല്ലാഹുവിനെക്കുറിച്ചുള്ള&lt;/span&gt;&lt;/strong&gt; പ്രതീക്ഷയാണ്‌ ജീവിതത്തെ നിലനിര്‍ത്തുന്നത്‌. അവന്റെ വാഗ്‌ദാനങ്ങള്‍, സ്വര്‍ഗം, പ്രതിഫലം ഇതെല്ലാം നമ്മെ ഊര്‍ജസ്വലരും നിഷ്‌കളങ്കരുമാക്കി മാറ്റുന്നു. ഈ നിഷ്‌കളങ്കതയാണ്‌ നമ്മെ പ്രവര്‍ത്തനങ്ങളിലേക്ക്‌ നയിക്കുന്നത്‌. അല്ലാഹുവിന്നിഷ്‌ടമുള്ള കാര്യങ്ങള്‍ കൂടുതല്‍ ചെയ്യുക എന്നത്‌ ജീവിതനിയോഗമായി സ്വീകരിക്കുന്ന അവസ്ഥ കൈവരുന്നതും അങ്ങനെ തന്നെ.&lt;/span&gt;&lt;span style="font-size: large;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;a name='more'&gt;&lt;/a&gt;&lt;br /&gt;കര്‍മങ്ങള്‍ അല്ലാഹു കാണുവാനുള്ളതാണ്‌. പ്രതിഫലം ലഭിക്കുന്നതും അവങ്കല്‍ നിന്നുതന്നെ. അവന്റെ നിയമങ്ങളും നിര്‍ദേശങ്ങളുമാണ്‌ നമ്മെ കര്‍മസുരഭിലമായ ജീവിതാവസ്ഥയിലേക്ക്‌ തെളിക്കേണ്ടത്‌.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;പക്ഷേ, നമ്മുടെ കാലത്ത്‌ അപകടകരമായ ഒരവസ്ഥ നിലവിലുണ്ട്‌. ദീനിന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നവരില്‍ പോലും നിലീനമായിരിക്കുന്ന ഒരു ദുസ്വഭാവം. ഒരിക്കലും ഒരു വിശ്വാസിയില്‍ കാണപ്പെടാന്‍ പാടില്ലാത്ത ഒന്ന്‌. അതാണ്‌ പ്രകടനവാഞ്‌ഛ. അല്ലാഹുവിനെ ബോധിപ്പിക്കാനുള്ള കര്‍മങ്ങള്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ചെയ്യുന്നു. അല്ലാഹുവിന്റെ തൃപ്‌തിയേക്കാള്‍ ജനങ്ങളുടെ തൃപ്‌തി തേടുന്നു. അല്ലാഹുവിന്റെ പ്രതിഫലത്തേക്കാള്‍ ജനങ്ങളുടെ അഭിനന്ദനം ആഗ്രഹിക്കുന്നു.&lt;br /&gt;നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രേരകമെന്താവണം? എന്താണ്‌ നമ്മുടെ ചാലകശക്തി? കര്‍മരംഗത്തിറങ്ങുന്നതിന്‌ മുമ്പ്‌ ഓരോരുത്തരും ആയിരം തവണ സ്വന്തത്തോട്‌ ചോദിക്കേണ്ട ചോദ്യമാണിത്‌. നമ്മുടെ ചാലക ശക്തിയും പ്രേരകവും അല്ലാഹുവിന്റെ വചനങ്ങളാണ്‌, അവന്റെ വാഗ്‌ദാനങ്ങളാണ്‌. അതല്ലാത്തതൊന്നും നമ്മുടെ പ്രേരകമായിക്കൂടാ. നാം കാണുന്നില്ലെങ്കിലും നമ്മെ കാണുന്നവനായ അല്ലാഹു. നമ്മെ നിരീക്ഷിക്കുന്നവായ പടച്ചവന്‍. കാണാമറയത്തുനിന്ന്‌ അനുഗ്രഹങ്ങളുടെ കെടാവര്‍ഷം പെയ്‌തിറക്കുന്ന ഒരേയൊരു നാഥന്‍.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;`സ്വഹീഹ്‌ ബുഖാരി'യില്‍ ഒന്നാമതായി ഉദ്ധരിച്ച ഹദീസ്‌ കര്‍മങ്ങളുടെ യഥാര്‍ഥ ലക്ഷ്യവും ഉദ്ദേശ്യവും എന്താവണം എന്നതിനെക്കുറിച്ച വിശ്രുത നബിവചനമാണ്‌. അല്‍ഖമത്തുബ്‌നു വഖാസ്‌ അല്ലൈസി (റ) പറയുന്നു: ഉമറുബ്‌നുല്‍ഖത്വാബ്‌ മിമ്പറില്‍ നിന്ന്‌ പറയുന്നത്‌ ഞാന്‍ കേട്ടു: ``നബി(സ) പ്രസ്‌താവിച്ചു. തീര്‍ച്ചയായും കര്‍മങ്ങള്‍ അവയുടെ ഉദ്ദേശ്യമനുസരിച്ച്‌ മാത്രമാകുന്നു. ഓരോ മനുഷ്യനും താന്‍ എന്താണോ ഉദ്ദേശിച്ചത്‌ അതുമാത്രമായിരിക്കും. ആര്‍ജിക്കാന്‍പോകുന്ന ഐഹികനേട്ടങ്ങളോ വിവാഹം കഴിക്കേണ്ട സ്‌ത്രീയോ ആണ്‌ ഒരാളുടെ ഹിജ്‌റയുടെ ഉദ്ദേശ്യമെങ്കില്‍ അവന്റെ ഹിജ്‌റ അതിനുവേണ്ടിയുള്ളതായിരിക്കും.'' (ബുഖാരി). മറ്റൊരു റിപ്പോര്‍ട്ടില്‍: ``ഒരാളുടെ ഹിജ്‌റ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമാണെങ്കില്‍ അവന്റെ ഹിജ്‌റ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമായിരിക്കുമായിരിക്കും.'' ഒരേ കര്‍മത്തിന്റെ ഫലം വ്യത്യസ്‌തമാകുന്നത്‌ അവയുടെ പ്രേരക ശക്തിയെ ആശ്രയിച്ചുകൊണ്ടായിരിക്കുമെന്നാണ്‌ തിരുമേനി (സ) ഇവിടെ പഠിപ്പിക്കുന്നത്‌.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;അല്ലാഹുവിനെ പ്രതീക്ഷിച്ചുകൊണ്ടുള്ളതാണ്‌ ഈടുള്ള പ്രവര്‍ത്തനം. യര്‍മൂക്‌ യുദ്ധവേളയില്‍ ഖാലിദുബ്‌നു വലീദ്‌ (റ) ഈ ആശയം വ്യക്തമാക്കിയത്‌ നോക്കൂ: ``അല്ലാഹുവിന്റെ ദിവസങ്ങളില്‍ ഒന്നാണ്‌ ഈ സുദിനം. ദുരഭിമാനമോ അതിക്രമ ചിന്തയോ ഇതില്‍ പാടുള്ളതല്ല. നിങ്ങള്‍ തികഞ്ഞ ആത്മാര്‍ഥതയോടെ ജിഹാദ്‌ ചെയ്യണം. നിങ്ങളുടെ കര്‍മങ്ങള്‍ കൊണ്ട്‌ അല്ലാഹുവിനെ മാത്രമാവണം നിങ്ങള്‍ ഉദ്ദേശിക്കുന്നത്‌. ഇതിനുശേഷവും ദിവസങ്ങള്‍ വരാനുണ്ട്‌.'' (താരീഖുത്വബ്‌രി, 3:395) &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;സ്വാര്‍ഥതയും ദുരഭിമാനവും ലാഭചിന്തയും നിറഞ്ഞുനില്‌ക്കുന്ന ഇക്കാലത്ത്‌ `ഇഖ്‌ലാസ്‌' നഷ്‌ടപ്പെടാതെ എങ്ങനെയാണ്‌ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തേണ്ടത്‌ എന്നതിനെ സംബന്ധിച്ച്‌ നാം ജാഗരൂകരാകേണ്ടതുണ്ട്‌. നാം പോലും അറിയാതെ നമ്മുടെ മനസ്സിലും കാപട്യം കടുന്നുവരാം. നമ്മുടെ പ്രവര്‍ത്തനങ്ങളെ ആളുകളെല്ലാം വാഴ്‌ത്തുന്നുണ്ടാവാം. ആളുകള്‍ പരസ്‌പരം നമ്മെക്കുറിച്ച്‌ നല്ലതു പറയുന്നുണ്ടാവാം. പക്ഷേ, പുറത്തുള്ള സൗന്ദര്യത്തോളം അകത്തുണ്ടാവണമെന്നില്ല. പതിനായിരങ്ങളെ ഭക്തിയിലേക്കും പരലോക ചിന്തയിലേക്കും നയിക്കാന്‍ നമ്മുടെ പ്രഭാഷണം കൊണ്ടും സംസാരം കൊണ്ടും കഴിഞ്ഞേക്കാം. പക്ഷേ നാമെവിടെയെത്തി? നമ്മുടെ പ്രസംഗം കേട്ട്‌ കൃത്യമായി ഇസ്‌ലാമിക ജീവിതം നയിക്കുന്നവര്‍ ധാരാളമുണ്ടാവാം. രാത്രി നമസ്‌കാരങ്ങള്‍ പോലും മുറതെറ്റാതെ നിര്‍വഹിക്കുന്നവര്‍ നമ്മുടെ ശ്രോതാക്കളിലുണ്ടാവാം. പക്ഷേ പ്രസംഗിക്കുന്നവര്‍ ഇപ്പോഴും അതൊന്നും ആരംഭിച്ചിട്ടു പോലുമുണ്ടാവില്ല. ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നവര്‍ സ്വന്തത്തെ ചോദ്യം ചെയ്യേണ്ട ഒരു സുപ്രധാന വിഷയമാണിത്‌. ദീന്‍ പ്രസംഗിക്കാനുള്ളതല്ല, പ്രവര്‍ത്തിക്കാനുള്ളതാണ്‌.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;ആത്മാര്‍ഥതയില്ലാത്തവര്‍ നേതൃത്വത്തിലേക്കു വന്നാല്‍ ഒരു പ്രസ്ഥാനം തകരാന്‍ അതുമതി. പ്രസ്ഥാനം അല്ലാഹുവിന്റെ കരുണാകടാക്ഷത്തില്‍ നിന്ന്‌ അകറ്റപ്പെടാനും വ്യക്തികളുടെ വഴിവിട്ട കര്‍മങ്ങള്‍ കാരണമാവും. പ്രസ്ഥാനത്തിന്‌ സ്വാധീനവും പേരും പെരുമയും വര്‍ധിക്കുമ്പോള്‍ ആരും അഹങ്കാരികളാവരുത്‌. ഏതെങ്കിലും ഒരാളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും സ്വാധീനം കൊണ്ടുമാണ്‌ ഇതെല്ലാം നേടിയതെന്നു ആരും വിചാരിക്കരുത്‌. എല്ലാം പടച്ചവന്റെ അനുഗ്രഹങ്ങളായി എണ്ണുക. അങ്ങനെയാവുമ്പോള്‍ പരസ്‌പരം ഐക്യപ്പെടുകയും ഒന്നിച്ചു നീങ്ങുകയും ചെയ്യും. ഇമാം ഇബ്‌നുല്‍ ജൗസി(റ) പറഞ്ഞു: ``ആത്മാര്‍ഥതയില്ലാത്തവന്‍ വഴുതിവീഴും'' (സൈദുല്‍ഖാത്വിര്‍: 355) വ്യക്തിയെ സംബന്ധിച്ച ഈ താക്കീത്‌ വ്യക്തികളുടെ കൂട്ടായ്‌മയായ സംഘടനയ്‌ക്കും വെളിച്ചമാകേണ്ടതാണ്‌.&lt;br /&gt;മഹാനായ അബ്‌ദുല്‍ഖാദിര്‍ ജീലാനി പറയുന്നു: ``മകനേ, ഹൃദയത്തിന്റെ കര്‍മം ഇല്ലാതെയുള്ള നാവിന്റെ വിജ്ഞാനം സത്യസരണിയില്‍ ഒരു ചുവടും മുന്നോട്ട്‌ വെയ്‌ക്കാന്‍ നിന്നെ പ്രാപ്‌തനാക്കില്ല. ഹൃദയത്തിന്റെ സഞ്ചാരമാണ്‌ സഞ്ചാരം.'' (അല്‍ഫത്‌ഹുര്‍റബ്ബാനി: 29)&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;പ്രകടനവാഞ്‌ഛയോടെയുള്ള നമസ്‌കാരം നിഷ്‌ഫലമാണെന്ന്‌ മാത്രമല്ല, അത്തരക്കാര്‍ക്ക്‌ നാശമാണുള്ളതെന്ന്‌ ഖുര്‍ആന്‍ (അല്‍ മാഊന്‍: 4-6) നമ്മെ താക്കീത്‌ ചെയ്യുന്നുണ്ട്‌. ആളുകളെ കാണിക്കാന്‍ ധനം ദാനം ചെയ്യുന്നതിനെ സംബന്ധിച്ച്‌ ഖുര്‍ആന്റെ ഉദാഹരണം നോക്കൂ: ``....ഒരു ഉറച്ച പാറപ്പുറത്ത്‌ അല്‌പം മണ്ണുണ്ടായിരുന്നു. ഒരു നല്ല മഴ പെയ്‌തപ്പോള്‍ മണ്ണ്‌ മുഴുവന്‍ ഒലിച്ചുപോയി. പാറപ്പുറം മിനിത്ത പാറപ്പുറം മാത്രമായി അവശേഷിച്ചു.'' (അല്‍ബഖറ: 265) ആത്മാര്‍ഥതയോടെയാണ്‌ പ്രവര്‍ത്തിക്കുന്നതെങ്കില്‍ അധികം കര്‍മങ്ങള്‍ വേണ്ടിവരില്ലെന്ന്‌ നബി(സ) പറഞ്ഞതുകൂടി ചേര്‍ത്തുവായിക്കുക.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-629081399422349336?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/629081399422349336/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=629081399422349336&amp;isPopup=true' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/629081399422349336'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/629081399422349336'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2011/09/nishkalankatha-namme-nayikkatte.html' title='നിഷ്‌കളങ്കത നമ്മെ നയിക്കട്ടെ'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-8820962080971200889</id><published>2011-09-18T01:31:00.001+04:00</published><updated>2011-09-18T01:32:04.788+04:00</updated><category scheme='http://www.blogger.com/atom/ns#' term='ഖുര്‍ആന്‍ ഉള്ളിലേക്ക്‌ പെയ്യുമ്പോള്‍'/><title type='text'>ഖുര്‍ആന്‍ ഉള്ളിലേക്ക്‌ പെയ്യുമ്പോള്‍</title><content type='html'>&lt;span style="font-size: large;"&gt;&lt;strong&gt;&lt;span style="color: red;"&gt;അനുസരണക്കേട്‌&lt;/span&gt;&lt;/strong&gt; കാണിക്കുമെന്ന്‌ ഭയപ്പെടുന്ന ഭാര്യയെ ത്വലാഖ്‌ ചൊല്ലുന്നതിന്‌ മുമ്പ്‌, കിടപ്പറയില്‍നിന്ന്‌ അകന്നുനില്‍ക്കണമെന്ന്‌ ഖുര്‍ആന്‍ (നിസാഅ്‌ 34) നിര്‍ദേശിക്കുന്നു. ഖുര്‍ആനിനെ മുസ്‌ലിം സമുദായം ഉപേക്ഷിച്ചതിനെക്കുറിച്ച്‌ പരലോകത്ത്‌ വെച്ച്‌ നബിതിരുമേനി(സ) അല്ലാഹുവിനോട്‌ പരാതിപ്പെടുന്നതിനെ സംബന്ധിച്ചും ഖുര്‍ആന്‍ (ഫുര്‍ഖാന്‍ 30) പറയുന്നു.ഈ രണ്ട്‌ ആയത്തുകളും തമ്മില്‍ ആശയതലത്തില്‍ വലിയ അകലമുണ്ട്‌. പക്ഷേ, ഭാര്യയില്‍ നിന്ന്‌ `ഒഴിഞ്ഞുനില്‍ക്കുക' എന്നതിനും ഖുര്‍ആനിനെ മുസ്‌ലിംകള്‍ `ഉപേക്ഷിച്ചു' അല്ലെങ്കില്‍ `അവഗണിച്ചു' എന്നതിനും അല്ലാഹു പ്രയോഗിച്ചത്‌ `ഹജറ' എന്ന പദത്തില്‍ നിന്ന്‌ ഉരുത്തിരിഞ്ഞ, ഒരേ ആശയമുള്ള രണ്ട്‌ പദങ്ങളാണ്‌.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;a name='more'&gt;&lt;/a&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;നോക്കൂ, ഭാര്യയോടൊപ്പം ഒരേ സ്ഥലത്ത്‌ ഒരേ കിടപ്പറയില്‍ കിടക്കുമ്പോഴും ഭര്‍ത്താവ്‌ അവളെ ഉപേക്ഷിക്കുന്നതുപോലെ - ഒരേ കാലത്ത്‌ ഒരേ സമയത്ത്‌ ഒന്നിച്ച്‌ കഴിയുമ്പോഴും നമ്മള്‍ ഖുര്‍ആനിനെ അവഗണിക്കുന്നുവെന്ന്‌ ഈ പദത്തിന്റെ വിശാലമായ അര്‍ഥത്തില്‍ നിന്ന്‌ മനസ്സിലാക്കാവുന്നതല്ലേ?&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;ഖുര്‍ആന്‍ അല്ലാഹുവിന്റേതാണ്‌. അവന്റെ ശക്തിമഹത്വങ്ങളുടെ ഉത്തമ നിദര്‍ശനമാണ്‌ അതിന്റെ ഓരോ വാക്കുകളും അക്ഷരങ്ങളും. വിശ്വാസിയുടെ ജീവിതത്തിന്‌ നേര്‍മാര്‍ഗത്തിന്റെ വെളിച്ചവും തെളിച്ചവും പകരുന്ന ഖുര്‍ആന്‍, സര്‍വ മനുഷ്യരുടെയും വഴികളില്‍ സന്മാര്‍ഗത്തിന്റെ നന്മ ഉപദേശിക്കുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;ഖുര്‍ആനിന്റെ ഓരോ അക്ഷരവും ദൃഷ്‌ടാന്തമാണ്‌. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ സമ്പൂര്‍ണമായ അമാനുഷിക ഗ്രന്ഥമാണ്‌. ഋജുവും സരളവുമായ ഒരു ജീവിതവീക്ഷണത്തിലേക്ക്‌ അത്‌ നമ്മെ വഴിനടത്തുകയും അതിലൂടെ നിത്യവിജയത്തിലേക്ക്‌ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. ഖുര്‍ആനുമായുള്ള ബന്ധം എത്ര നന്നാക്കുന്നുവോ അത്രയും ഒരാളുടെ ജീവിതം ലക്ഷ്യാധിഷ്‌ഠിതമായിത്തീരുമെന്നത്‌ ഉറപ്പാണ്‌. ആ ലക്ഷ്യം അയാളെ പക്വവും സാത്വികവുമായ ആലോചനകളിലേക്ക്‌ നയിക്കുന്നു. അങ്ങനെ ജീവിതം ആ വചനങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നു. നാവിന്റെ ചലനങ്ങളും ഇന്ദ്രിയങ്ങളുടെ ഉപയോഗവും പ്രവര്‍ത്തനങ്ങളുമെല്ലാം ആ വചനങ്ങളുടെ അടിസ്ഥാനത്തില്‍ ക്രമീകരിക്കപ്പെടുന്നു. നബിതിരുമേനി (സ)യുടെ സ്വഭാവം ഖുര്‍ആനായിരുന്നുവെന്ന്‌ ആഇശ(റ) പറഞ്ഞതിന്റെ അടിസ്ഥാനമിതാണ്‌. നബിതിരുമേനി(സ) ഖുര്‍ആന്‍ പഠിപ്പിക്കുകയും അത്‌ പകര്‍ത്തുകയും ചെയ്‌താണ്‌ ഒരു സമൂഹത്തെ മാറ്റിത്തീര്‍ത്തത്‌. മറ്റു യാതൊന്നുകൊണ്ടും അവരെ മാറ്റിച്ചിന്തിപ്പിക്കുവാന്‍ സാധിക്കുമായിരുന്നില്ലതാനും.&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;ഖുര്‍ആന്‍ വിശ്വാസികളുടെ ഇമാമാണ്‌. ഇമാം എന്നാല്‍ മുന്നില്‍ നില്‍ക്കുന്നത്‌, മാര്‍ഗനിര്‍ദേശകന്‍. ഖുര്‍ആന്‍ അതുതന്നെയാണ്‌ ചെയ്‌തുകൊണ്ടിരിക്കുന്നതും. നമ്മുടെ ഓരോ ചലനവും നിയന്ത്രിതമായിത്തീരാനാണ്‌ ഖുര്‍ആനിന്റെ അനുശാസനം. സൂറഃ ഇസ്‌റാഈല്‍ 36ാം വചനത്തില്‍ അത്‌ വ്യക്തമാണ്‌. അല്ലാഹുവിന്റെ പ്രതിഫലം മോഹിച്ച്‌ എല്ലാം നിയന്ത്രിക്കപ്പെടണം.&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;ആശയങ്ങളെ ജീവിതത്തിലേക്ക്‌ പകര്‍ത്തുക എന്നതാണ്‌ പ്രധാനം. എന്നാല്‍ ഖുര്‍ആന്‍ വചനങ്ങളുടെ പാരായണവും വലിയ പുണ്യമുള്ള കാര്യമാണ്‌. ആ പുണ്യം തിരക്കിനും ബഹളങ്ങള്‍ക്കുമിടയില്‍ നമുക്ക്‌ പലപ്പോഴും നഷ്‌ടപ്പെടുന്നില്ലേ എന്ന്‌ ആലോചിച്ചുനോക്കൂ.&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;ഉബൈദത്തുല്‍ മുലൈകി(റ)യില്‍ നിന്ന്‌ നിവേദനം ചെയ്‌ത ഒരു നബിവചനം: ``ഖുര്‍ആനിന്റെ അനുയായികളേ, നിങ്ങള്‍ ഖുര്‍ആനിനെ തലയിണയാക്കരുത്‌. രാപ്പകലുകളില്‍ അത്‌ വേണ്ടവിധം പാരായണം ചെയ്യുക. നിങ്ങള്‍ അത്‌ പ്രചരിപ്പിക്കുകയും ഭംഗിയായി പാരായണം നടത്തുകയും ചെയ്യുക. ഖുര്‍ആനിനെക്കുറിച്ച്‌ ചിന്തിക്കുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ വിജയികളായേക്കും. അതുമുഖേന നിങ്ങള്‍ ഭൗതികഫലങ്ങള്‍ ആഗ്രഹിക്കരുത്‌. എന്നാല്‍ അതിന്‌ മഹത്തായ പ്രതിഫലമുണ്ട്‌.'' (മിശ്‌കാത്ത്‌)&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;`തലയിണയാക്കരുത്‌' എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ `അശ്രദ്ധകാണിക്കരുത്‌' എന്നാണെന്ന്‌ ഹദീസ്‌ വ്യാഖ്യാനഗ്രന്ഥങ്ങളില്‍ കാണുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;ഒരിക്കല്‍ അബൂദര്‍റില്‍ ഗിഫ്‌ഫാരി(റ) നബിതിരുമേനി(സ)യുടെ സന്നിധിയില്‍ വന്ന്‌, `ദൈവദൂതരേ, എന്നെ ഉപദേശിച്ചാലും' എന്ന്‌ അപേക്ഷിച്ചു. അപ്പോള്‍ തിരുമേനി(സ) പറഞ്ഞതിങ്ങനെയായിരുന്നു: നീ അല്ലാഹുവോട്‌ ഭയഭക്തിയുള്ളവനായിരിക്കുക. അത്‌ നിന്റെ മുഴുവന്‍ കാര്യത്തെയും ഭംഗിയാക്കിത്തീര്‍ക്കും. അബൂദര്‍റ്‌(റ) പറഞ്ഞു: ``ഇനിയും ഉപദേശിച്ചാലും.'' അപ്പോള്‍ അവിടുന്ന്‌ വീണ്ടും ഉപദേശിച്ചു: ``ഖുര്‍ആന്‍ പാരായണവും അല്ലാഹുവിനെക്കുറിച്ച സ്‌മരണയും പതിവാക്കുക. എന്നാല്‍ ഉപരിലോകത്ത്‌ നീ സ്‌മരിക്കപ്പെടും. ഭൂമിയില്‍ നിനക്കത്‌ പ്രകാശവുമായിരിക്കും.&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;മറ്റൊരിക്കല്‍ തിരുമേനി(സ) പറഞ്ഞു: ``വെള്ളംകൊണ്ട്‌ ഇരുമ്പ്‌ തുരുമ്പ്‌ പിടിക്കുന്നതുപോലെ മനസ്സിനും തുരുമ്പ്‌ പിടിക്കുന്നതാണ്‌.'' സ്വഹാബികള്‍ ചോദിച്ചു: ``ദൈവദൂതരേ, എന്തുകൊണ്ടാണ്‌ ഞങ്ങള്‍ മനസ്സിന്റെ തുരുമ്പ്‌ നീക്കുക?'' തിരുമേനി(സ) പറഞ്ഞു: ``മരണത്തെ ധാരാളമായി ഓര്‍ക്കുകയും ഖുര്‍ആന്‍ പാരായണം ചെയ്യുകയും ചെയ്യുക.''&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;പ്രഭാതത്തിലെ ഖുര്‍ആന്‍ പാരായണത്തെ ഖുര്‍ആന്‍ പ്രകീര്‍ത്തിക്കുന്നുണ്ട്‌. ശാന്തസുന്ദരമായ ഒരു പുതിയ ദിനത്തിന്റെ വിളംബരം തുടങ്ങുമ്പോള്‍ അല്ലാഹുവിന്റെ വിശുദ്ധവചനങ്ങള്‍ അതില്‍ ലയിച്ചുചേരുന്ന ആനന്ദമുള്ള അവസരമാണത്‌. സാരഗര്‍ഭമായ ഖുര്‍ആന്‍ വചനങ്ങളുടെ ലക്ഷ്യവും ആശയവും ഉള്‍ക്കൊണ്ട്‌ അവ വായിച്ചെടുക്കുമ്പോള്‍ അതെത്ര ആസ്വാദ്യകരമാണ്‌! പരിശുദ്ധവചനങ്ങളുടെ പാരായണത്തോടെ ഒരു പുതിയ സുദിനത്തെ വരവേല്‌ക്കുകയാണ്‌ അതിലൂടെ നാം ചെയ്യുന്നത്‌. പ്രയാസപ്പെട്ട്‌ ഖുര്‍ആന്‍ വായിക്കുന്നവര്‍ക്ക്‌ കൂടുതല്‍ പ്രതിഫലമുണ്ടെന്ന്‌ നബി(സ) അരുളുകയുണ്ടായി. ഖുര്‍ആന്‍ നമ്മെ നയിക്കട്ടെ. ആമീന്‍.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-8820962080971200889?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/8820962080971200889/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=8820962080971200889&amp;isPopup=true' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/8820962080971200889'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/8820962080971200889'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2011/09/quran-ullilekk-peyyumbol.html' title='ഖുര്‍ആന്‍ ഉള്ളിലേക്ക്‌ പെയ്യുമ്പോള്‍'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-8626585844207859878</id><published>2011-09-18T01:26:00.002+04:00</published><updated>2011-09-18T01:28:06.592+04:00</updated><category scheme='http://www.blogger.com/atom/ns#' term='സുഖം അല്‌പം പോരേ?'/><title type='text'>സുഖം അല്‌പം പോരേ?</title><content type='html'>&lt;span style="font-size: large;"&gt;&lt;strong&gt;&lt;span style="color: red;"&gt;കൈയിലൊരു&lt;/span&gt;&lt;/strong&gt; പൊതിയുമായി വരുന്ന ജാബിറി(റ)നോട്‌ ഉമര്‍(റ) ചോദിച്ചു: ``എന്താണത്‌?'' &lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;``മാംസത്തിന്‌ വല്ലാത്ത ആഗ്രഹം തോന്നി. ഞാനതൊരു കഷണം വാങ്ങി.''&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;a name='more'&gt;&lt;/a&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;``ആഗ്രഹം തോന്നുന്നതെല്ലാം വാങ്ങുകയാണോ? അന്ത്യനാളില്‍ അല്ലാഹു, `നിന്റെ ആഗ്രഹങ്ങളെല്ലാം ഇഹലോകത്ത്‌ വെച്ച്‌ തന്നെ പൂര്‍ത്തീകരിച്ചിരിക്കുന്നു' എന്നു പറഞ്ഞു മടക്കിവിട്ടേക്കുമോ എന്ന്‌ ഭയപ്പെടുന്നില്ലേ?''&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;ഉമറി(റ)ന്റെ ഈ ഓര്‍മപ്പെടുത്തല്‍ ജാബിറി(റ)ന്റെ മനസ്സില്‍കൊണ്ടു. അദ്ദേഹം ആ മാംസം ഭക്ഷിച്ചില്ല.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;ഒരിക്കല്‍ ഹഫ്‌സ്‌ബ്‌നു അബില്‍ ആസ്വി(റ)നെ ഉമര്‍(റ) സദ്യക്ക്‌ ക്ഷണിച്ചു. ഹഫ്‌സ്‌ ക്ഷണം സ്വീകരിച്ചെത്തിയപ്പോള്‍ സദ്യ കണ്ട്‌ ആശ്ചര്യപ്പെട്ടു. വിലകുറഞ്ഞ കുറച്ച്‌ റൊട്ടിക്കഷ്‌ണങ്ങളും വെള്ളവുമായിരുന്നു വിഭവങ്ങള്‍. അവ കഴിക്കാന്‍ ഹഫ്‌സ്‌ തയ്യാറായില്ല.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;ഉമര്‍(റ) ചോദിച്ചു: ``നിങ്ങള്‍ ഈ ഭക്ഷണം നിരസിക്കാനെന്താണ്‌ കാരണം?''&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;``അതു വളരെ പരുക്കനാണ്‌. എനിക്കു വീട്ടില്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട ഭക്ഷണം തയ്യാറായിരിപ്പുണ്ട്‌.'' ഇതായിരുന്നു ഹഫ്‌സിന്റെ മറുപടി.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;``ഹോ, അതാണ്‌ കാര്യം അല്ലേ? നിങ്ങള്‍ കരുതുന്നോ, ഇളം പ്രായമുള്ള ഒരു നെയ്യാടിനെ പാകം ചെയ്‌തതും നേരിയ ഗോതമ്പുപൊടികൊണ്ടുള്ള കട്ടികുറഞ്ഞ പത്തിരിയും തിത്തിരപ്പക്ഷിയുടെ കണ്ണിന്റെ നിറമുള്ള മൂത്തുപഴുത്ത മുന്തിരി വെള്ളത്തിലിട്ട്‌ മാന്‍കിടാവിന്റെ രക്തവര്‍ണം വരുമ്പോള്‍ കിട്ടുന്ന പാനീയവും ചേര്‍ത്ത്‌ ആഡംബരപൂര്‍വം ഭക്ഷണം കഴിക്കാന്‍ കഴിയാത്തവനാണ്‌ ഉമര്‍ എന്ന്‌?''&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;ഉമറിന്റെ ഈ ചോദ്യം കേട്ട ഹഫ്‌സ്‌ ചിരിച്ചുകൊണ്ട്‌ പറഞ്ഞു: ``മുന്തിയ വിഭവങ്ങളെക്കുറിച്ച്‌ നല്ല പരിചയമുണ്ടല്ലോ താങ്കള്‍ക്ക്‌.''&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;``അതെ, അത്‌ ശരിയാണ്‌. എനിക്ക്‌ അവയെല്ലാം നന്നായറിയാം. ഇന്ന്‌ അവ ഭക്ഷിക്കുന്നവരേക്കാളും എനിക്കറിയാം. പക്ഷേ, എന്റെ സല്‍കര്‍മങ്ങളുടെ പ്രതിഫലം കുറഞ്ഞുപോകുമോ എന്ന ഭയംകാരണം ഞാനതെല്ലാം ഉപേക്ഷിക്കുന്നുവെന്നു മാത്രം. ഗര്‍ഭിണികള്‍ തികയാതെ പ്രസവിച്ചുപോവുകയും മുലയൂട്ടുന്ന അമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചോടുകയും ചെയ്യുന്ന ഭയാനകമായ ഒരു ദിവസത്തിലെ രക്ഷയ്‌ക്കുവേണ്ടി അവയൊക്കെ ഞാന്‍ ഉപേക്ഷിക്കുന്നു. എല്ലാ സുഖാനുഗ്രങ്ങളും എനിക്ക്‌ അന്നു മതി. അന്ന്‌ അല്ലാഹു ചിലരോട്‌ ഇങ്ങനെ പറയുമെന്ന്‌ ഞാന്‍ കേട്ടിരിക്കുന്നു. `നിങ്ങളുടെ അനുഗ്രഹങ്ങളെല്ലാം നിങ്ങള്‍ ഐഹിക ജീവിതത്തില്‍ വെച്ചുതന്നെ ആസ്വദിക്കുകയും പാഴാക്കിക്കളയുകയും ചെയ്‌തിരിക്കുന്നു.' അത്തരക്കാരില്‍ ഉള്‍പ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.''&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;സുഖാസ്വാദനങ്ങളുടെ കേദാരമാണ്‌ ഇഹലോകം. എവിടെയും ആനന്ദിപ്പിക്കുന്ന അനുഭവങ്ങള്‍! പണവും ആരോഗ്യവുമുണ്ടെങ്കില്‍ എന്തും കൈവരിക്കാം. എത്രയും വാങ്ങിക്കൂട്ടാം. എങ്ങനെയും ജീവിക്കാം. മനംകുളിര്‍പ്പിക്കുന്ന കാഴ്‌ചകളും ആനന്ദലഹരിയില്‍ തളച്ചിടുന്ന കേന്ദ്രങ്ങളും നമുക്ക്‌ ചുറ്റും സുലഭമാണ്‌. മനസ്സ്‌ എപ്പോഴും അവയെ ആഗ്രഹിച്ചുപോവുന്നു. നിരന്തരം നമ്മുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്നു. കാഴ്‌ചകളിലൂടെയും കേള്‍വികളിലൂടെയും തിന്മയെ കുറിച്ചുള്ള വിചാരങ്ങള്‍ മനസ്സില്‍ രൂപപ്പെടുന്നു. നന്മ-തിന്മകളുടെ അതിരുകളെ വകവെക്കാതെ പാപങ്ങളിലേക്കെടുത്തുചാടുന്നു. മനുഷ്യന്റെ ഈ ദൗര്‍ബല്യത്തെ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്‌, നാമെല്ലാം അനുഭവിക്കുന്നുമുണ്ട്‌.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;ഇഹലോകത്തുനിന്ന്‌ നമുക്ക്‌ ലഭിക്കാനുള്ള പങ്ക്‌ മറന്നുപോകരുതെന്ന്‌ ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നുണ്ട്‌. എന്നാല്‍ ഇഹലോകത്തെ അമിതമായി അനുഭവിച്ചവരുടെ ദുരന്തകഥകളും ഖുര്‍ആന്‍ നമുക്ക്‌ പറഞ്ഞുതരുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;ഒരു ചെറിയ വിചാരം മതിയാകും, വലിയ വിപത്തിലേക്ക്‌ നാം എത്തിച്ചേരാന്‍. ഒരു കാഴ്‌ചയോ സംസാരമോ സ്‌പര്‍ശനമോ ഓര്‍മയോ ഗുരുതരമായ തിന്മകളിലേക്ക്‌ എത്തിച്ചെന്നു വരാം. അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മയും ഭയവുംകൊണ്ടല്ലാതെ അതില്‍നിന്നൊന്നും രക്ഷപ്പെടാന്‍ പോകുന്നില്ല. നിമിഷനിശ്വാസങ്ങളില്‍ നിരന്തരം അല്ലാഹു ഓര്‍മിക്കപ്പെടുന്നുണ്ടെങ്കില്‍, അവന്റെ താക്കീതുകള്‍ പിന്തുടരുന്നുണ്ടെങ്കില്‍ പാപങ്ങളിലേക്കു പോകാതെ ജീവിതം സുരക്ഷിതമാകും.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;അല്ലാഹു ഈ ഭൂമിയില്‍ ഒരുക്കിതന്ന വിഭവങ്ങളെയൊന്നും നിഷേധിക്കാന്‍ നമുക്ക്‌ അര്‍ഹതയില്ല. അവനൊരുക്കിയ അലങ്കാരങ്ങളെ നിഷിദ്ധമാക്കുന്നത്‌ തെറ്റാണ്‌. `സൂറതുത്തഹ്‌രീമി'ല്‍ ഇതിനെ സംബന്ധിച്ച്‌ താക്കീത്‌ ചെയ്യുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;അല്ലാഹു നല്‌കിയ അനുഗ്രഹങ്ങള്‍ അനുഭവിക്കുമ്പോള്‍ ആ രക്ഷിതാവിന്റെ കാരുണ്യത്തെയും കൃപയെയും സ്‌മരിക്കണം. അവന്‌ നന്ദിയും സ്‌തുതിയുമര്‍പ്പിക്കണം. അതല്ലാതെ കൃപാലുവും സ്‌നേഹധനനുമായ രക്ഷിതാവിനെ വിസ്‌മരിക്കുവാനും അവന്റെ മാര്‍ഗത്തില്‍ നിന്ന്‌ വഴിമാറി സഞ്ചരിക്കുവാനുമാണ്‌ ഭൂമിയിലെ ആസ്വാദനങ്ങള്‍ അനുഭവിക്കുന്നതെങ്കില്‍ നാം നഷ്‌ടക്കാരായിത്തീരുമെന്നത്‌ തീര്‍ച്ചയാണ്‌.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;സുഖാഡംബര ജീവിതത്തില്‍ കഴിഞ്ഞുകൂടുന്നവര്‍ക്ക്‌ യഥാര്‍ഥ ഇസ്‌ലാമിന്റെ വിശ്വാസകര്‍മങ്ങള്‍ മുറതെറ്റാതെ അനുഷ്‌ഠിക്കാന്‍ പ്രയാസമാണ്‌. സുഖാനുഭവങ്ങളെ നിയന്ത്രിക്കുകയും ഇഹലോക ജീവിതത്തെ നിസ്സാരമായി കാണുകയും പരലോകത്തെ പ്രധാന ലക്ഷ്യമായി പരിഗണിക്കുകയും ചെയ്യുന്നവര്‍ക്കേ ദീനിനെ അറിഞ്ഞ്‌ അനുഷ്‌ഠിക്കുവാനാകൂ. മുആദി(റ)നെ യമനിലേക്ക്‌ പറഞ്ഞയക്കുന്ന സമയത്ത്‌ നബി(സ) അദ്ദേഹത്തെ ഉപദേശിച്ചത്‌ ഇങ്ങനെയായിരുന്നു: ``താങ്കള്‍ സുഖങ്ങളെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്റെ നല്ല അടിമകള്‍ സുഖിയന്മാരല്ല.''&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;സ്വന്തം താല്‌പര്യങ്ങളെ നിയന്ത്രിക്കുകയും അല്ലാഹുവിന്റെ താല്‍പര്യങ്ങളെ വിലമതിക്കുകയും ചെയ്യുമ്പോഴാണ്‌ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം പൂര്‍ണമാവുന്നത്‌.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-8626585844207859878?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/8626585844207859878/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=8626585844207859878&amp;isPopup=true' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/8626585844207859878'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/8626585844207859878'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2011/09/sukham-alpam-pore.html' title='സുഖം അല്‌പം പോരേ?'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-248774142873956898</id><published>2011-09-18T01:23:00.001+04:00</published><updated>2011-09-18T01:23:36.017+04:00</updated><category scheme='http://www.blogger.com/atom/ns#' term='ശല്യംചെയ്യാത്ത ചങ്ങാതിമാര്‍'/><title type='text'>ശല്യംചെയ്യാത്ത ചങ്ങാതിമാര്‍</title><content type='html'>&lt;span style="font-size: large;"&gt;&lt;strong&gt;&lt;span style="color: red;"&gt;ചില&lt;/span&gt;&lt;/strong&gt; സുഹൃത്തുക്കളുണ്ട്‌. അവര്‍ എത്രപേര്‍ നമ്മുടെ കൂടെയുണ്ടായിരുന്നാലും യാതൊരു വിധത്തിലും ശല്യം ചെയ്യുകയില്ല; ഉപദ്രവങ്ങളും വരുത്തുകയില്ല. മാത്രമല്ല, നമ്മോടൊപ്പം കഴിയുന്ന സമയങ്ങളിലെല്ലാം പുതിയതും വിലപ്പെട്ടതുമായ കാര്യങ്ങള്‍ നമുക്ക്‌ പറഞ്ഞുതരുന്നു, എല്ലാം നല്ലതുമാത്രം.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;a name='more'&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size: large;"&gt;ഇങ്ങനെയുള്ള സുഹൃത്തുക്കളെ ആരും കൊതിച്ചുപോകും. അവരോടൊപ്പം സമയം ചെലവഴിക്കാന്‍ മോഹിക്കും. അവരെ സ്വന്തമാക്കാന്‍ ശ്രമിക്കും. ആരാണീ സുഹൃത്തുക്കള്‍ എന്നറിയുമോ? നല്ല പുസ്‌തകങ്ങള്‍.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;അറിവിന്റെ അക്ഷയഖനികളാണ്‌ പുസ്‌തകങ്ങള്‍. ആസ്വാദനത്തിന്റെയും ആലോചനയുടെയും അനന്ത തീരങ്ങളിലേക്ക്‌ അവ നമ്മെ നയിക്കുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;പുസ്‌തകങ്ങളോടുള്ള ചങ്ങാത്തം നല്ല വ്യക്തിത്വം പകര്‍ന്നുതരുന്നു. വായന നമ്മുടെ കാഴ്‌ചപ്പാടുകളിലും ജീവിത വീക്ഷണങ്ങളിലും നന്മയുടെ പൂക്കള്‍ വിടര്‍ത്തുന്നു. കൂട്ടിയോജിപ്പിക്കപ്പെട്ട കുറെ അക്ഷരങ്ങളുടെ സംയോജനമല്ല പുസ്‌തകങ്ങള്‍. ആ ആക്ഷരങ്ങളില്‍ ജീവിതം പടരുന്നുണ്ടെങ്കില്‍, നന്മയുടെ വസന്തം വിടരുന്നുണ്ടെങ്കില്‍, അറിവിന്റെ താപം ലയിക്കുന്നുണ്ടെങ്കില്‍ അത്‌ നമ്മുടെ ജീവിതത്തിന്‌ പുതിയ വെളിച്ചമേകും.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;വിശ്രമ സമയങ്ങള്‍ നിരര്‍ഥകമായ വിനോദങ്ങളിലൂടെ കഴിച്ചുകൂട്ടുന്നവരാണ്‌ പലരും. വെറുതെ സംസാരിച്ചും അമിതമായി ഉറങ്ങിയും സമയം നഷ്‌ടപ്പെടുത്തുന്നവര്‍ക്ക്‌ നഷ്‌ടപ്പെടുന്നത്‌ തിരിച്ചുകിട്ടാത്ത മൂല്യവത്തായ നിമിഷങ്ങളാണ്‌.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;പുസ്‌തകങ്ങളോടൊപ്പമുള്ള നിമിഷങ്ങള്‍ ആനന്ദകരമായിത്തീരണമെങ്കില്‍ അതൊരു ശീലമായി വളരണം. ഓരോ നല്ല പുസ്‌തകവും സ്വന്തമാക്കാനും വായിക്കാനുമുള്ള മോഹമുണ്ടാകുന്നത്‌ അത്തരക്കാര്‍ക്ക്‌ മാത്രമായിരിക്കും.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;സത്യവിശ്വാസി പുസ്‌തകങ്ങളെ സ്‌നേഹിക്കുന്നവനായിരിക്കണം. നമ്മുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്‌ വായന. ലോകത്തിനാകമാനം അനുഗ്രഹമായി നിയുക്തനായ നബിതിരുമേനി (സ)യുടെ ദിവ്യദൃഷ്‌ടാന്തമായി അല്ലാഹു നല്‌കിയത്‌ ഒരു ഗ്രന്ഥമാണ്‌. നിത്യ വിസ്‌മയങ്ങളുടെ അക്ഷയജ്യോതിസ്സായ വിശുദ്ധഖുര്‍ആന്‍! അക്ഷരജ്ഞാനമില്ലാത്ത നബിതിരുമേനി(സ)യോട്‌ `വായിക്കുക!' എന്ന്‌ നിര്‍ദേശിച്ചുകൊണ്ട്‌ ആരംഭിച്ച മഹാഗ്രന്ഥം. ലോകാവസാനം വരെ വായനയെ നിലനിര്‍ത്തിയ മതമാണ്‌ ഇസ്‌ലാം. കാരണം എക്കാലത്തും ഖുര്‍ആനിനെ സുരക്ഷിതമായി നിലനിര്‍ത്തുമെന്ന്‌ അല്ലാഹു പറഞ്ഞതാണല്ലോ.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;നമ്മുടെ ജീവിതത്തിലെ പത്തുമിനുട്ട്‌ നിസ്സാരമായി തോന്നിയേക്കാം. പക്ഷേ ദിവസം പത്തുമിനിട്ടു വായിച്ചാല്‍ കൊല്ലത്തില്‍ എത്രയോ പുസ്‌തകങ്ങള്‍ വായിച്ചു തീര്‍ക്കാം. വളരെ ചെറിയ നമ്മുടെ ഈ ജീവിതത്തില്‍ ധാരാളം ഗ്രന്ഥങ്ങള്‍ വായിച്ചുതീര്‍ക്കാനുള്ള സമയങ്ങള്‍ നഷ്‌ടപ്പെട്ടില്ലേ?&lt;br /&gt;എത്ര ഉയര്‍ന്ന അക്കാദമിക പഠനം നടത്തിയാലും വിജ്ഞാനത്തിന്റെ വാതില്‍ക്കലേ എത്തുന്നുള്ളൂ. മഹാവിജ്ഞാനങ്ങളുടെ വിസ്‌മയ ലോകം ബാക്കിയാണ്‌. തുടര്‍ന്നുള്ള വായനകൊണ്ടേ ആ അറിവിന്റെ പൂങ്കാവിലേക്കെത്തുകയുള്ളൂ.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;പുസ്‌തകങ്ങള്‍ വാങ്ങുമ്പോഴും വായിക്കുമ്പോഴും വിശ്വാസികള്‍ പുലര്‍ത്തേണ്ട ചില ചിട്ടകളുണ്ട്‌. വെറുതെ സമയം കളയുന്നതുപോലെ തന്നെയാണ്‌ ആവശ്യമില്ലാത്ത പുസ്‌തകങ്ങള്‍ വായിക്കുന്നതും. നന്മ നിറഞ്ഞ ജീവിതത്തിനും നേരുനിറയുന്ന ചിന്തകള്‍ക്കും നമ്മുടെ വായന നിമിത്തമായിത്തീരണം. കാല്‌പനികവും അയഥാര്‍ഥവുമായ യക്ഷിക്കഥകളും അശ്ലീലസാഹിത്യങ്ങളും വാങ്ങി വായിക്കുന്നത്‌ സമയ നഷ്‌ടമെന്നുമാത്രമല്ല, തിന്മകളിലേക്കുള്ള പ്രോത്സാഹനമായതിനാല്‍ ശിക്ഷാര്‍ഹവുമാണ്‌. പ്രപഞ്ച സൗന്ദര്യത്തെ ആവിഷ്‌കരിക്കുകയും മനുഷ്യബന്ധങ്ങളുടെ സൗന്ദര്യം അടയാളപ്പെടുത്തുകയും ചെയ്യുന്ന കഥകളും കവിതകളും യാത്രാവിവരണങ്ങളും ഇക്കൂട്ടത്തില്‍ പെടുത്തിക്കൂടാ.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;ചരിത്രം വായിക്കാനും സൂക്ഷിക്കാനുമുള്ളതല്ല. വായിക്കാനും ആവര്‍ത്തിക്കാനുമുള്ളതാണ്‌. ഇസ്‌ലാമിക ചരിത്രവും ലോക ചരിത്രവും വായിക്കുന്നതിലൂടെ ഇന്ന്‌ നമ്മളിലെത്തി നില്‌ക്കുന്ന കാലം എന്ന യാഥാര്‍ഥ്യത്തിന്റെ ശരിയും തെറ്റും നിറഞ്ഞ പാഠങ്ങള്‍ നമുക്ക്‌ ഉള്‍ക്കൊള്ളാനാവും.&lt;br /&gt;ഇസ്‌ലാമിക വിജ്ഞാന സാഹിത്യം ഇന്ന്‌ വളരെ വിപുലമാണ്‌. കൈയ്യെത്തും ദൂരത്ത്‌ അവയെല്ലാം ലഭ്യമാണ്‌. എന്നിട്ടും വായന വളരെ കുറഞ്ഞിരിക്കുന്നു. ആര്‍ഭാടത്തിനോ പെരുമ കാണിക്കാനോ സ്വീകരണ മുറിയില്‍ കട്ടിയുള്ള പുസ്‌തകങ്ങള്‍ അടുക്കിവെക്കുന്നവരില്‍ പലരും അവയുടെ പേജുകളിലൂടെ കണ്ണോടിച്ചിട്ടുപോലുമുണ്ടാവില്ല.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;അന്തസ്സാരം അനുഭവിച്ചുകൊണ്ടുള്ള വായന ഹൃദ്യമാണ്‌. ഓരോ അക്ഷരവും ഓരോ വരിയും പുതിയ അറിവിന്റെ നക്ഷത്രമായിത്തീരണം. അവസാന പുറവും വായിച്ചവസാനിപ്പിക്കുന്നതോടെ നമ്മുടെ വ്യക്തിത്വത്തിലും ജീവിത വീക്ഷണത്തിലും അത്‌ സാരമമായ പ്രതിഫലനം സൃഷ്‌ടിക്കണം.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;പണം സമ്പാദിച്ചത്‌ എവിടെനിന്നാണെന്നും അത്‌ എങ്ങനെയാണ്‌ ചെലവഴിച്ചതെന്നും പരലോകത്ത്‌ ചോദിക്കപ്പെടും. അതിനാല്‍ പണം കൊടുത്ത്‌ പുസ്‌തകങ്ങള്‍ ശേഖരിക്കുമ്പോള്‍ അവ സഭ്യമാണോ എന്നും നന്മ പകരുമോ എന്നും ഉറപ്പുവരുത്തേണ്ടത്‌ വിശ്വാസികളുടെ ബാധ്യതയാണ്‌.&lt;br /&gt;സൂറതുലുഖ്‌മാനിലെ ആറാം വചനം ഓര്‍ക്കുക: ``യാതൊരറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന്‌ ജനങ്ങളെ തെറ്റിച്ചുകളയാനും അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കാനും വേണ്ടി വിനോദവാര്‍ത്തകള്‍ വിലക്കുവാങ്ങുന്നവര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അത്തരക്കാര്‍ക്ക്‌ അപമാനകരമായ ശിക്ഷയാണുള്ളത്‌.'' &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-248774142873956898?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/248774142873956898/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=248774142873956898&amp;isPopup=true' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/248774142873956898'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/248774142873956898'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2011/09/shalyam-cheyyaatha-changathimaar.html' title='ശല്യംചെയ്യാത്ത ചങ്ങാതിമാര്‍'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-2027204123155990107</id><published>2011-09-18T01:20:00.001+04:00</published><updated>2011-09-18T01:21:17.158+04:00</updated><category scheme='http://www.blogger.com/atom/ns#' term='നേതാവ്‌ ഓര്‍മിക്കേണ്ടത്‌'/><title type='text'>നേതാവ്‌ ഓര്‍മിക്കേണ്ടത്‌</title><content type='html'>&lt;span style="font-size: large;"&gt;&lt;strong&gt;&lt;span style="color: red;"&gt;നേതൃത്വം&lt;/span&gt;&lt;/strong&gt; അല്ലാഹു നല്‌കുന്ന അനുഗ്രഹമാണ്‌. ഭാരമോ ഭാഗ്യമോ ആയി അത്‌ തീരാം. നേതൃപദവി ചുമലിലെത്തുന്നതോടെ ഏതൊരാളും തന്റെ സമീപനരീതികളിലും സംവേദനങ്ങളിലും ഏറെ മാറ്റങ്ങളും വിവേകവും ശീലിക്കേണ്ടതായി വരുന്നു. കാരണം അയാള്‍ നേതാവാണ്‌. അനുയായികളുടെ ആള്‍ക്കൂട്ടത്തില്‍ അയാള്‍ പ്രോജ്വലിച്ചുനില്‌ക്കുന്നു. അയാളുടെ വാക്കുകള്‍ അനുസരിക്കപ്പെടുന്നു, വിലമതിക്കപ്പെടുന്നു. ഓരോ ചലനവും മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നു. ഓരോ സമീപനങ്ങളും വിലയിരുത്തപ്പെടുന്നു. ശരീരഭാഷ വരെ നിരൂപണം ചെയ്യപ്പെടുന്നു. അഥവാ ഒരാള്‍ നേതാവാകുന്നതോടെ പലതും ശ്രദ്ധിക്കേണ്ടിവരുന്നു. പലരെയും തൃപ്‌തിപ്പെടുത്തേണ്ടിവരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;എങ്കിലും ഏതു നേതാവും അയാളുടെ സ്വകാര്യതയില്‍ ഏക വ്യക്തിയാണ്‌. സ്വന്തം കണ്ണിലും കാഴ്‌ചപ്പാടിലും അദ്ദേഹം സാധാരണക്കാരനായ മനുഷ്യനാണ്‌. ഇനിയും ഏറെ ന്യൂനതകള്‍ പരിഹരിക്കേണ്ടതായ മനുഷ്യന്‍, വേദനകളും വികാരങ്ങളുമുള്ള പച്ചയായ മനുഷ്യന്‍. പക്ഷേ ഇവയൊക്കെ അദ്ദേഹത്തിനേ അറിയൂ. അനുയായികള്‍ക്ക്‌ അദ്ദേഹം നേതാവുമാത്രമാണ്‌. നേതാവ്‌ ഒരാളാണ്‌. അനുയായികള്‍ എത്രയോ പേരും. അവരുമായെല്ലാം അദ്ദേഹം ഇടപെടേണ്ടിവരും. വ്യത്യസ്‌ത പ്രായക്കാര്‍, വ്യത്യസ്‌ത സ്വഭാവക്കാര്‍, അഭിപ്രായങ്ങള്‍, വ്യത്യസ്‌ത തലങ്ങളില്‍ ജീവിക്കുന്നവര്‍.... അവരെയെല്ലാം ഏകോപിച്ചുകൊണ്ടുപോവുകയും പരിഗണിക്കുകയും ചെയ്യുന്നതിലെ വിജയമാണ്‌ നേതാവിന്റെ വിജയം.&lt;span style="font-size: xx-small;"&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;a name='more'&gt;&lt;/a&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;വിജയങ്ങളുടെയെല്ലാം അടിസ്ഥാനം ഭക്തിയാണ്‌. നേതൃത്വത്തിനും അതു തന്നെയാണ്‌ അനിവാര്യമായത്‌. സ്വുഫ്‌യാനുബ്‌നു ഉയയ്‌ന(റ) പറഞ്ഞു: ``ഒരാള്‍ തനിക്കും അല്ലാഹുവിനുമിടയിലെ ബന്ധം നന്നാക്കിയാല്‍ അയാള്‍ക്കും ജനങ്ങള്‍ക്കുമിടയിലെ ബന്ധം അല്ലാഹു നന്നാക്കും.'' (ഇബ്‌നുതൈമിയ്യ, മജ്‌മൂഉഫതാവാ 7:10)&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;ഒന്നിലധികം പേര്‍ നമസ്‌കരിക്കുമ്പോള്‍ അതിലൊരാള്‍ ഇമാം ആകണമെന്നത്‌ നിര്‍ബന്ധമാണ്‌. മുന്നില്‍ നില്‌ക്കുന്ന ഇമാമിനെ പിന്തുടരലാണ്‌ പുറകിലുള്ളവരുടെ ബാധ്യത. അയാളുടെ ഓരോ ചലനങ്ങളിലും അല്‌പംപോലും അതിരുകടക്കലോ താളഭംഗമോ ഇല്ലാതെ ഒപ്പമാവുകയെന്നതാണ്‌ ജാഅത്ത്‌ നമസ്‌കാരത്തിന്റെ അന്തസ്സാരവും ചൈതന്യവും. ഈ ചൈതന്യം തന്നെയാണ്‌ സംഘടനാ പ്രവര്‍ത്തനത്തിലും ഉണ്ടാവേണ്ടത്‌. നമസ്‌കാര സന്ദര്‍ഭത്തില്‍ ഇമാമിന്റെ ഖുര്‍ആന്‍ പാരായണത്തിലോ അനുഷ്‌ഠാന രീതികളിലോ തെറ്റുവല്ലതും സംഭവിച്ചാല്‍ അത്‌ മഅ്‌മൂമുകള്‍ക്ക്‌ തിരുത്താം. ആ തിരുത്തല്‍പോലും സ്‌നേഹപൂര്‍വമാണ്‌. സൗമ്യതയോടെ ഇമാമിനെ പിശക്‌ ഓര്‍മിപ്പിക്കുന്നു. `സ്വുബ്‌ഹാനല്ലാഹ്‌' എന്ന വിശുദ്ധമായ അര്‍ഥധ്വനിയുള്ള വാക്കാണ്‌ അതിനുപയോഗിക്കേണ്ടത്‌, അതല്ലാതെ ഒന്നും പാടില്ല. ബഹളമുണ്ടാക്കി ആളെ കൂട്ടുകയോ ഉപജാപങ്ങള്‍ നടത്തി ഇമാമിനെതിരെ തിരിയുകയോ ചെയ്യുന്നത്‌ അനിസ്‌ലാമികമാണ്‌.&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;രാഷ്‌ട്രീയ പാര്‍ട്ടികളിലെ പോലെ കടിപിടികൂട്ടുകയും കാലുവാരി കൈക്കലാക്കുകയും ചെയ്യുന്നതല്ല ഇസ്‌ലാമിലെ നേതൃപദവികള്‍. അത്തരത്തിലുള്ള നേതാക്കള്‍ മുസ്‌ലിംകള്‍ക്ക്‌ ശാപമാണ്‌. ഇസ്‌ലാമിക ചരിത്രത്തില്‍ തന്നെ ഇത്തരത്തിലുള്ള ചില അഭിശപ്‌ത യുഗങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ട്‌.&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;അനുയായികളില്‍ ഒരു കൂട്ടരെ സ്വന്തക്കാരും സ്വകാര്യക്കാരുമാക്കി അവരിലൂടെ ഉപശാല വൃത്തങ്ങള്‍ പണിയുന്നത്‌ നേതാവ്‌ ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണ്‌. ഉമര്‍ബിന്‍ അബ്‌ദില്‍അസീസ്‌ പറഞ്ഞ വിഖ്യാതമായ ഒരു വചനമുണ്ട്‌: ``ഒരു കൂട്ടര്‍ തങ്ങളുടെ ദീന്‍കാര്യങ്ങളില്‍ അവരുടെ സംഘത്തെ കൂടാതെ രഹസ്യവര്‍ത്തമാനത്തിലേര്‍പ്പെട്ടാല്‍ ഓര്‍ക്കുക, അവര്‍ മാര്‍ഗഭ്രംശനത്തിന്‌ അടിത്തറ പാകിക്കഴിഞ്ഞു.'' (ഇമാം അഹ്‌മദ്‌, കിതാബുസ്സുഹ്‌ദ്‌, പേജ്‌ 291)&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;ലോബികളെയും ഗ്രൂപ്പുകളെയും വളര്‍ത്തി, സ്വകാര്യതകള്‍ സൃഷ്‌ടിക്കുന്ന നേതാക്കളുടെ ചെയ്‌തികള്‍ കാലങ്ങളോളം തുടരുന്ന പ്രത്യാഘാതങ്ങള്‍ക്കാണ്‌ വഴിവെക്കുക. പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തകരുടെയും വഴിയില്‍ നിന്ന്‌ വേര്‍പെട്ട്‌ അടക്കം പറച്ചിലും സ്വകാര്യ ഭാഷണങ്ങളും നടത്തിയവരാണ്‌ പില്‍ക്കാലത്ത്‌ ഖവാരിജുകളും ജഹമിയ്യ-മുര്‍ജിഅ വിഭാഗങ്ങളുമായി ഇസ്‌ലാമില്‍ നിന്ന്‌ വേര്‍തിരിഞ്ഞുപോയത്‌.&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;സ്വന്തം സംഘടനയെക്കുറിച്ചുള്ള സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ്‌ ഏതു നേതാവിനെയും കര്‍മോത്സുകനാക്കുന്നത്‌. സംഘടനയുടെ നന്മയ്‌ക്കു വേണ്ടിയുള്ള അയാളുടെ സഞ്ചാരത്തില്‍ സഹകാരികളാവേണ്ടവരാണ്‌ അനുയായികള്‍. കാര്‍ക്കശ്യത്തോടെ സംസാരിക്കേണ്ട സന്ദര്‍ഭങ്ങളില്‍ നേതാവ്‌ അങ്ങനെ ചെയ്‌തേ പറ്റൂ. കൈ പിടിക്കേണ്ടിടത്ത്‌ നിഷ്‌ക്രിയനായി നോക്കി നില്‌ക്കരുത്‌. ചില സന്ദര്‍ഭങ്ങളില്‍ അരുതെന്ന്‌ പറഞ്ഞേ തീരൂ. നിശ്ശബ്‌ദനാകേണ്ട സമയങ്ങളും ഉണ്ട്‌. വാക്കുകളുടെ വില മനസ്സിലാക്കിയില്ലെങ്കില്‍ ഒടുവില്‍ ഖേദിക്കേണ്ടിവരും. ദുരുപയോഗിക്കാനോ വളച്ചൊടിക്കാനോ സാധ്യതയുള്ളതൊന്നും പറയാതിരുന്നാല്‍ രക്ഷപ്പെട്ടു.&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;ആധിപത്യം നല്‌കിയ അല്ലാഹുവിനെ യൂസുഫ്‌ നബി(അ) പ്രകീര്‍ത്തിക്കുന്നുണ്ട്‌. തന്റെ കാലയളവില്‍ പ്രസ്ഥാനത്തെ നല്ല നിലയില്‍ നയിക്കാനും നന്മയുള്ള പുരോഗതി കൈവരിക്കാനും സാധിച്ചിട്ടുണ്ടെങ്കില്‍, ഏറ്റെടുത്ത ഉത്തരവാദിത്വം ഏറ്റക്കുറവുകളില്ലാതെ നിര്‍വഹിക്കാനായിട്ടുണ്ടെങ്കില്‍ ഏതു നേതാവിനും അല്ലാഹുവിനെ സ്‌തുതിക്കാ നാവും. അങ്ങനെയല്ലെങ്കില്‍ എന്നുമൊരു പേടിസ്വപ്‌നമായി നേതൃപദവി അവശേഷിക്കും.&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;ഏതു നേതാവും ഒരു കുടംബനാഥന്‍ കൂടിയാണ്‌. ആ ബാധ്യത അയാള്‍ നിര്‍വഹിച്ചേ പറ്റൂ. ഭാര്യ, മക്കള്‍, കുടുംബങ്ങള്‍, അയല്‍ക്കാര്‍.... എല്ലാവരോടുമുള്ള ഉത്തരവാദിത്തങ്ങള്‍ നേതൃപദവിയോടുള്ള പോലെ തന്നെ പ്രാധാന്യമേറിയതാണ്‌. എന്നാല്‍ സ്വന്തം താല്‌പര്യങ്ങള്‍ക്കും കുടുംബത്തിന്റെ അഭ്യുന്നതിക്കും വേണ്ടി നേതൃപദവികളെ ദുരുപയോഗം ചെയ്യുന്നത്‌ കടുത്ത വഞ്ചനയാണുതാനും.&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;തനിക്ക്‌ കിട്ടിയ നേതൃപദവി മുഖേന ഒരു ചെറിയ പണം പോലും അനര്‍ഹമായി സമ്പാദിച്ചിട്ടില്ലെന്ന്‌ ഏതു നേതാവും ഉറപ്പുവരുത്തണം. സര്‍ക്കാറിന്റെ മണ്ണെണ്ണ ഒഴിച്ച്‌ വീട്ടിലെ വിളക്ക്‌ കത്തിച്ചതിന്‌ ഭാര്യയെ ശകാരിച്ച ഉമറുബ്‌നു അബ്‌ദില്‍അസീസ്‌ (റ) എന്ന മഹാനായ ഭരണാധികാരി എത്ര വലിയ മാതൃകയാണ്‌ കാണിച്ചുതന്നത്‌. അതോടൊപ്പം തന്നെ നേതാവിന്റെ വിഷമതകള്‍ കണ്ടറിയാന്‍ അനുയായികള്‍ ശ്രമിക്കുകയും വേണം.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-2027204123155990107?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/2027204123155990107/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=2027204123155990107&amp;isPopup=true' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/2027204123155990107'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/2027204123155990107'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2011/09/nethaav-ormikkendathu.html' title='നേതാവ്‌ ഓര്‍മിക്കേണ്ടത്‌'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-1899543539532489820</id><published>2011-09-18T01:13:00.002+04:00</published><updated>2011-09-18T01:15:26.700+04:00</updated><category scheme='http://www.blogger.com/atom/ns#' term='സമയം ജീവിതമാണ്‌'/><title type='text'>സമയം ജീവിതമാണ്‌</title><content type='html'>&lt;span style="font-size: large;"&gt;&lt;strong&gt;&lt;span style="color: red;"&gt;ഓരോ&lt;/span&gt;&lt;/strong&gt; പ്രഭാതവും വിടരുന്നത്‌ ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ടാണെന്ന്‌ വിഖ്യാത പണ്‌ഡിതന്‍ ഹസന്‍ ബസ്വരി പറഞ്ഞു: ``അല്ലയോ മനുഷ്യാ, ഞാനൊരു പുതിയ സൃഷ്‌ടി, നിന്റെ കര്‍മത്തിനു സാക്ഷി, അതുകൊണ്ട്‌ നീ എന്നെ പ്രേയാജനപ്പെടുത്തുക. ഞാന്‍ പോയിക്കഴിഞ്ഞാല്‍ അന്ത്യനാള്‍ വരെ തിരിച്ചുവരാന്‍ പോകുന്നില്ല.''&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;a name='more'&gt;&lt;/a&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;സമയമാണ്‌ ജീവിതം. ജീവിതത്തെ ക്രിയാത്മകമാക്കുന്നതില്‍ സമയബോധത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്‌. ചെറുതും വലുതുമായ ഓരോ നിമിഷ നിശ്വാസങ്ങളെയും ഉപകാരപ്രദവും ഉപയോഗപ്രദവുമാക്കുകയാണെങ്കില്‍ ഒരിക്കലും ദുഃഖിക്കേണ്ടിവരില്ല.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;ദുഃഖമുള്ളപ്പോള്‍ മേഘങ്ങളെ പോലെയും സന്തോഷമുള്ളപ്പോള്‍ കാറ്റടിക്കുംപോലെയുമാണ്‌ സമയത്തിന്റെ സഞ്ചാരമെന്ന്‌ പറയാറുണ്ട്‌. അഥവാ സമയത്തെക്കുറിച്ചുള്ള ധാരണയങ്ങനെയാണ്‌. ഐഹിക ജീവിതത്തില്‍ മനുഷ്യന്റെ ആയുസ്സ്‌ എത്ര ദീര്‍ഘിച്ചാലും മരണമാണ്‌ ജീവിക്കുന്ന ഏതൊരു വസ്‌തുവിന്റെയും അവസാനമെന്നാകുമ്പോള്‍ അത്‌ വളരെ കുറഞ്ഞ സമയമാണ്‌. മരണസമയത്ത്‌ മനുഷ്യന്‌ താന്‍ ജീവിച്ച കൊല്ലങ്ങളും ദശാബ്‌ദങ്ങളുമെല്ലാം ഒരു മിന്നല്‍ പിണറിന്റെ സമയത്തോളം ചുരുങ്ങിയതായി തോന്നും. പ്രവാചകനായ നൂഹ്‌ നബി(അ)യെ കുറിച്ച്‌ പറയാറുണ്ട്‌: ``പ്രളയത്തിനു മുമ്പും അതിനു ശേഷവുമായി ആയിരത്തിലധികം കൊല്ലം ജീവിച്ച നൂഹ്‌നബിയെ മരിപ്പിക്കാന്‍വേണ്ടി മരണത്തിന്റെ മലക്ക്‌ വന്നു. മലക്ക്‌ അദ്ദേഹത്തോട്‌ ചോദിച്ചു: `നബിമാരില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ചവനാണല്ലോ താങ്കള്‍! ഈ ഐഹിക ജീവിതത്തെപ്പറ്റി എന്തു തോന്നുന്നു? നൂഹ്‌ നബി പറഞ്ഞു: `രണ്ട്‌ കവാടമുള്ള വീട്‌ പോലെയാണിത്‌. ഒരു കവാടത്തിലൂടെ അതിനുള്ളിലേക്ക്‌ കടക്കുന്നു. മറ്റേ കവാടത്തിലൂടെ പുറത്തേക്കുവരുന്നു.'' (യൂസുഫുല്‍ ഖര്‍ദാവി `അല്‍ വഖ്‌ത്തു ഫീ ഹയാത്തില്‍ മുസ്‌ലിം' എന്ന കൃതിയില്‍ ഉദ്ധരിച്ചത്‌)&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;ഈ കഥ വിശ്വസനീയമാണെങ്കിലും അല്ലെങ്കിലും മരണസമയത്ത്‌, കഴിഞ്ഞുപോയ ആയുഷ്‌കാലം മനുഷ്യന്‌ കുറഞ്ഞ സമയമായാണ്‌ തോന്നുകയെന്നത്‌ യാഥാര്‍ഥ്യമാണ്‌. ``അതിനെ അവന്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ ഇവിടെ കഴിച്ചുകൂട്ടിയിട്ടില്ലാത്തപോലെയായിരിക്കും.'' (അന്നാസിയാത്ത്‌ 46) ``അവന്‍ അവരെ ഒരുമിച്ചുകൂട്ടുന്ന ദിവസം പകലില്‍ നിന്നല്‍പസമയം മാത്രമേ അവര്‍ (ഇഹലോകത്ത്‌) കഴിച്ചുകൂട്ടിയിട്ടുള്ളൂ എന്നപോലെ തോന്നും.'' (യൂനുസ്‌ 45)&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;നമ്മോട്‌ ചോദിക്കാതെ സൂര്യന്‍ ഉദിക്കുന്നു, ചന്ദ്രന്‍ വന്നുപോകുന്നു, കാലം അതിവേഗം മുന്നോട്ടുനീങ്ങുന്നു. ആയുസ്സ്‌ കുറയുകയും വയസ്സ്‌ വര്‍ധിക്കുകയും ചെയ്യുന്നു. സമയരേണുക്കളുടെ നിശ്ശബ്‌ദ പ്രയാണത്തില്‍ നാം നിസ്സഹായരാവുന്നു. അവസാനം മനുഷ്യന്‍ വിലപിക്കും, `ഹൊ! എത്ര വേഗമാണ്‌ കാലം കടന്നുപോയത്‌!' &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;ബാല്യത്തിലെ പ്രസരിപ്പിനെക്കുറിച്ച്‌ യുവത്വത്തിലും യുവത്വത്തിലെ സജീവതയെക്കുറിച്ച്‌ വാര്‍ധക്യത്തിലും ആലോചിക്കുന്നവരാണ്‌ നാം. എല്ലാം പോയ്‌മറഞ്ഞതിനു ശേഷം കൈനീട്ടി വിലപിച്ചിട്ടെന്തു കാര്യം? സമയത്തെ അവസരോചിതമായി കൈകാര്യം ചെയ്യണമെങ്കില്‍ പ്രധാനമായും മൂന്ന്‌ കാര്യങ്ങളാണ്‌ ശ്രദ്ധിക്കേണ്ടതെന്ന്‌ പണ്‌ഡിതന്മാര്‍ പറയുന്നു: ഒന്ന്‌, ഓരോ ചെറിയ നിമിഷത്തെക്കുറിച്ചും അല്ലാഹു ചോദ്യം ചെയ്യുമെന്നും അങ്ങനെ ചോദ്യംചെയ്യപ്പെടാതെ ഒരു കാലടിപോലും മുന്നോട്ടുപോവില്ലെന്നുള്ള പ്രവാചകന്റെ താക്കീത്‌ മുഴുസമയങ്ങളിലും ആലോചനകളിലുണ്ടാവുക. രണ്ട്‌, നമ്മുടെ സമയത്തെ കൊല്ലുന്ന തരത്തിലുള്ള സകല പ്രവണതകളില്‍ നിന്നും വിട്ടുനില്‍ക്കുക. മൂന്ന്‌, ഇന്നുതന്നെ ചെയ്യാനാവുന്ന ഒരു കാര്യത്തെ നാളേക്ക്‌ നീട്ടിവെക്കാതിരിക്കുക. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;സമയത്തിന്റെ മഹത്വവും പ്രാധാന്യവും മനസ്സിലാക്കിയവര്‍ കഴിയുന്നത്ര നന്മകള്‍കൊണ്ട്‌ ഒഴിവുവേള ധന്യമാക്കും. പ്രയാസത്തോടും മടിയോടും കൂടി സല്‍ക്കര്‍മങ്ങളില്‍ മുഴുകുകയോ, മടി കാരണം കുറച്ചുമാത്രം ചെയ്യുകയോ, ബാക്കി മറ്റൊരു സമയത്തേക്ക്‌ നീട്ടിവെക്കുകയോ, അതുമല്ലെങ്കില്‍ മുഴുവനും മറ്റൊരു ദിവസത്തേക്ക്‌ മാറ്റിവെക്കുകയോ ചെയ്യില്ല. ജീവിതാവസാനം ഖേദിക്കുന്ന അവസ്ഥയിലേക്കായിരിക്കും അങ്ങനെ നീട്ടിവെക്കുന്നവരുടെ പര്യവസാനം. രോഗബാധിതനായി, മരണം പ്രതീക്ഷിക്കവെ വിഖ്യാത സാഹിത്യകാരന്‍ ഗബ്രിയേല്‍ മാര്‍ക്കേസ്‌ എഴുതി: ``ഇനിയുമൊരു ജീവിതമുണ്ടെങ്കില്‍ ഞാനൊരു നിമിഷംപോലും കണ്ണടക്കില്ല. കാരണം, കണ്ണടക്കുന്ന ഓരോ നിമിഷത്തിലും എനിക്ക്‌ നഷ്‌ടപ്പെടുന്നത്‌ വെളിച്ചത്തിന്റെ അറുപത്‌ സെക്കന്റുകളാണെന്ന്‌ ഞാനറിയുന്നു.'' &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;നബി(സ) പഠിപ്പിച്ച പ്രാര്‍ഥനകളിലും ദിക്‌റുകളിലും പ്രഭാതത്തിലും പ്രദോഷത്തിലും മുസ്‌ലിമിനോട്‌ ഇങ്ങനെ ഉരുവിടാന്‍ കല്‌പിക്കുന്നു: ``അല്ലാഹുവേ, ദുഃഖത്തില്‍നിന്നും പ്രയാസത്തില്‍നിന്നും അലസതയില്‍ നിന്നും ബലഹീനതയില്‍ നിന്നും ഞാന്‍ നിന്നോട്‌ ശരണം തേടുന്നു.'' &lt;br /&gt;സമയത്തെ സംബന്ധിച്ചുള്ള ബോധം ജീവിതത്തെ സംബന്ധിച്ചുള്ള ജാഗ്രതയാണ്‌.&lt;br /&gt;വ്യക്തികളെ വിലയിരുത്തുമ്പോള്‍ അബ്‌ദുല്ലാഹിബ്‌നു ഉമറും സുഹൃത്തുക്കളും കഅ്‌ബയുടെ അങ്കണത്തില്‍ വിശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു വൃദ്ധന്‍ കടന്നുവന്ന്‌ ചോദിച്ചു: ``ആരാണ്‌ നിങ്ങളുടെ നേതാവ്‌? എനിക്ക്‌ ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ട്‌.''&lt;br /&gt;കൂട്ടുകാരെല്ലാം അബ്‌ദുല്ലാഹിബ്‌നു ഉമറിനെ ചൂണ്ടിക്കാണിച്ചു. വൃദ്ധന്‍ ചോദിച്ചു: &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;``ഉസ്‌മാനുബ്‌നു അഫ്‌ഫാന്‍ ബദ്‌ര്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്നോ?''&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;മറുപടി: ``ഇല്ല''&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;`ഉസ്‌മാന്‍ ഉഹ്‌ദ്‌യുദ്ധത്തില്‍ പിന്തിരിഞ്ഞോടുകയുണ്ടായോ?'&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;``അതെ, അങ്ങനെ സംഭവിച്ചു.''&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;``ഉസ്‌മാന്‍ ബൈഅത്തുര്‍രിദ്വ്‌വാനില്‍ സംബന്ധിച്ച്‌ ഉടമ്പടി ചെയ്‌തോ?''&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;``ഇല്ല!''&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;ഉസ്‌മാനി(റ)നെക്കുറിച്ച്‌ മനസ്സിലുണ്ടായിരുന്ന ധാരണകളെ ബലപ്പെടുത്തുന്ന മറുപടികളാണ്‌ അബ്‌ദുല്ലാഹിബ്‌നു ഉമറില്‍ നിന്ന്‌ കിട്ടിയതെന്ന സന്തോഷത്തില്‍ തക്‌ബീര്‍ ചൊല്ലി പിരിഞ്ഞുപോകാനൊരുങ്ങിയ വൃദ്ധനെ തിരികെ വിളിച്ച്‌ ഇബ്‌നു ഉമര്‍(റ) പറഞ്ഞു: ``ഉസ്‌മാനെ കുറിച്ച്‌ അഭിപ്രായം മെനയാന്‍ വരട്ടെ, ഈ മൂന്ന്‌ സംഭവങ്ങളും ഞാന്‍ വിശദീകരിക്കാം. എന്നിട്ടു തീരുമാനിക്കൂ എന്തുവേണമെന്ന്‌.''&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;``ബദ്‌ര്‍ യുദ്ധവേളയില്‍ നബി(സ)യുടെ പുത്രി റുഖിയ്യ(റ) രോഗിണിയായി കിടക്കുകയായിരുന്നു. ഭര്‍ത്താവായ ഉസ്‌മാൻ (റ)നോട്‌ അവരെ ശുശ്രൂഷിച്ച്‌ മദീനയില്‍ തങ്ങാന്‍ നബി(സ) കല്‌പിച്ചതായിരുന്നു. മാത്രമല്ല, ബദ്‌ര്‍ യുദ്ധത്തില്‍ പങ്കുവഹിച്ച പ്രതിഫലവും ഗനീമത്തും നബി(സ) ഉസ്‌മാന്‌ വാഗ്‌ദാനം നല്‌കുകയും ചെയ്‌തു. ഉഹ്‌ദ്‌ യുദ്ധത്തിലാവട്ടെ അല്ലാഹു പ്രഖ്യാപിച്ച പൊതുമാപ്പില്‍ ഉസ്‌മാനും(റ) ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ്‌ നമ്മുടെ വിശ്വാസവും പ്രാര്‍ഥനയും. ബൈഅത്തുരിദ്‌വാന്‍ നടന്ന സന്ദര്‍ഭത്തില്‍ നബി(സ)യുടെ നിര്‍ദേശപ്രകാരം ഖുറൈശികള്‍ക്ക്‌ അഭിമതനായ പ്രമുഖ വ്യക്തിത്വം എന്ന നിലയ്‌ക്ക്‌ അവരുമായുള്ള ചര്‍ച്ചകള്‍ക്കും സംഭാഷണങ്ങള്‍ക്കുമായി നബി(സ) ഉസ്‌മാനെ മക്കയിലേക്ക്‌ അയച്ചതായിരുന്നു. ഉസ്‌മാന്റെ(റ) അഭാവത്തിലുണ്ടായ ഉടമ്പടി വേളയില്‍, റസൂല്‍(സ) തന്റെ വലതുകൈപ്പത്തി ഇടതു കൈപ്പത്തിക്കുമേല്‍ വെച്ച്‌ `ഇത്‌ ഉസ്‌മാന്റെ കൈയാണ്‌. ഞാനിതാ ഉസ്‌മാനുമായി ബൈഅത്ത്‌ ചെയ്യുന്നു' എന്ന്‌ പ്രഖ്യാപിച്ചിട്ടുള്ളതാണ്‌. അതിനാല്‍ ഉടമ്പടിയില്‍ പങ്കെടുത്തതിന്‌ തുല്യമായി അത്‌. ഇതാണ്‌ ഈ മൂന്ന്‌ സംഭവങ്ങളുടെയും സത്യാവസ്ഥ. ഇനി താങ്കള്‍ക്ക്‌ പോകാം.''&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;മറ്റുള്ളവരെ വിലയിരുത്തുമ്പോള്‍ നമ്മില്‍ കൂടുതല്‍ പേരും ഈ വൃദ്ധന്റെ സമീപനമല്ലേ പുലര്‍ത്താറുള്ളത്‌? ആരെങ്കിലും വല്ലതും പറയുന്നത്‌ കേട്ട്‌ സമൂഹം ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരെക്കുറിച്ച്‌ അയഥാര്‍ഥമായ മുന്‍വിചാരങ്ങള്‍ സൃഷ്‌ടിക്കപ്പെടാറുണ്ട്‌. മാത്രമല്ല, നമ്മുടെ കൂട്ടത്തിലുള്ളവരെ കുറിച്ചുതന്നെ അവര്‍ ഒരിക്കല്‍പോലും വിചാരിക്കാത്ത കാര്യങ്ങള്‍ കെട്ടിവെച്ച്‌ കഥകള്‍ മെനയാനും അത്‌ നിഷ്‌കളങ്കരായ പൊതുസമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിച്ച്‌ കൈയടി വാങ്ങാനും മിടുക്കുള്ളവര്‍ ഇന്ന്‌ കൂടുതലാണ്‌. `നിങ്ങളതിനെ നിസ്സാരമായി കാണുന്നു, എന്നാലത്‌ അല്ലാഹുവിന്റെയടുത്ത്‌ വലിയ അപരാധമാണ്‌' എന്ന്‌ സൂറത്തുന്നൂറിലെ 15ാം വചനത്തില്‍ അല്ലാഹു പറഞ്ഞത്‌ ഈ വിഷയത്തെക്കുറിച്ചാണ്‌.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;മനുഷ്യര്‍ തമ്മില്‍ അകലുന്നതിന്റെയും പിണങ്ങുന്നതിന്റെയും അടിസ്ഥാന കാരണങ്ങളിലൊന്നാണിത്‌. മുന്‍വിചാരങ്ങളേതുമില്ലാതെ തെളിഞ്ഞ മനസ്സോടെ ആളുകളെ സമീപിക്കാനാണ്‌ തനിക്കിഷ്‌ടമെന്ന്‌ നബിതിരുമേനി(സ) പറയുകയുണ്ടായി.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;വിശ്വാസികള്‍ പരസ്‌പരം `കണ്ണാടികള്‍' ആണെന്ന്‌ റസൂല്‍(സ) പറഞ്ഞു. കണ്ണാടി നിര്‍വഹിക്കുന്ന ധര്‍മമെന്താണ്‌? ഒരാള്‍ കണ്ണാടിക്കുമുമ്പില്‍ നില്‌ക്കുമ്പോള്‍ അയാളുടെ ദേഹത്തിലെ ചെളിയും ചെളിപ്പാടും കാണിക്കുന്നു. അയാള്‍ പോയി മറ്റൊരാള്‍ വന്നാല്‍ ആദ്യത്തെയാളുടെ ന്യൂനതകളേതും രണ്ടാമനെ കണ്ണാടി അറിയിക്കുന്നില്ല. ഈ സല്‍ഗുണം വിശ്വാസികളും അനുവര്‍ത്തിക്കണമെന്നാണ്‌ ഈ ഉപമയുടെ താല്‌പര്യം. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-1899543539532489820?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/1899543539532489820/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=1899543539532489820&amp;isPopup=true' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/1899543539532489820'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/1899543539532489820'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2011/09/samayam-jeevithamaanu.html' title='സമയം ജീവിതമാണ്‌'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-228206261494200914</id><published>2011-06-10T11:22:00.001+04:00</published><updated>2011-06-10T11:24:39.146+04:00</updated><category scheme='http://www.blogger.com/atom/ns#' term='കൊള്ളാം'/><category scheme='http://www.blogger.com/atom/ns#' term='നന്നായിട്ടുണ്ട്‌'/><title type='text'>കൊള്ളാം, നന്നായിട്ടുണ്ട്‌!</title><content type='html'>&lt;div style="text-align: right;"&gt;അബ്‌ദുല്‍വദൂദ്‌&lt;/div&gt;&lt;br /&gt;&lt;b style="color: red;"&gt;&lt;span style="font-size: large;"&gt;ഇസ്‌റാഈല്‍ &lt;/span&gt;&lt;/b&gt;വംശത്തില്‍ രണ്ട്‌ സഹോദരന്മാരുണ്ടായിരുന്നു. ഒരാള്‍ നല്ല ഭക്തന്‍. മറ്റെയാള്‍ തെറ്റു ചെയ്യുന്നവന്‍. ഭക്തന്‍ സഹോദരനെ എപ്പോഴും ഉപദേശിക്കും. ഒരിക്കല്‍ കോപത്തോടെ ഇങ്ങനെ പറഞ്ഞു: ``നിനക്കൊരിക്കലും അല്ലാഹു പൊറുത്തുതരില്ല. നീ സ്വര്‍ഗത്തിലും പ്രവേശിക്കില്ല.'' രണ്ടുപേരും അല്ലാഹുവിന്റെ മുന്നിലെത്തുമ്പോള്‍ പാപിയോട്‌ അല്ലാഹു പറയും: ``എന്റെ കാരുണ്യത്താല്‍ താങ്കള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചോളൂ.''&lt;br /&gt;&lt;a name='more'&gt;&lt;/a&gt;&lt;br /&gt;ഭക്തനോടുള്ള കല്‍പന യിങ്ങനെ: ``എന്നെക്കുറിച്ച്‌ നീയാണോ കൂടുതലറിയുന്നവന്‍? നീ നരകത്തിലേക്ക്‌ പോയ്‌ക്കോളൂ'' -തിരുനബി(സ) പറഞ്ഞ ഈ കഥ ഉദ്ധരിച്ചശേഷം അബൂഹുറയ്‌റ(റ) പറയുന്നു: ``ഒരാള്‍ ഉച്ചരിക്കുന്ന ഒരു വാക്കുമതി, ചിലപ്പോള്‍ അയാളുടെ ഇഹപര ലോകങ്ങള്‍ ആകെ കുഴപ്പത്തിലാകാന്‍.'' (ബൈഹഖി, ശുഅബുഈമാന്‍ 6689)&lt;br /&gt;&lt;br /&gt;തെറ്റുകാരോടുള്ള സമീപനവും വാക്കിന്റെ വിലയും പഠിപ്പിക്കുന്ന തിരുവചനമാണിത്‌. ആശയ വിനിമയത്തിന്റെ പ്രധാന ഉപാധിയെന്ന നിലയില്‍ വാക്കുകള്‍ വളരെ പ്രധാനമാണ്‌. ഉചിതമല്ലാത്ത ഒറ്റവാക്ക്‌ ഒട്ടനവധി അപകടങ്ങളിലേക്ക്‌ എത്തിച്ചെന്നുവരാം. ബന്ധങ്ങളെ തകര്‍ത്തെറിയാന്‍ ഒരു ചെറിയ വാക്കിനുപോലും കരുത്തുണ്ട്‌. മറ്റുള്ളവരുടെ വ്യക്തിത്വത്തിന്‌ അംഗീകാരവും വളര്‍ച്ചക്ക്‌ സഹായവും ഇഷ്‌ടത്തിന്‌ വളവുമാകുന്ന വാക്കുകള്‍ പകരുമ്പോള്‍ ബന്ധങ്ങള്‍ക്ക്‌ ശക്തിയും സൗഹൃദങ്ങള്‍ക്ക്‌ വൈപുല്യവും കൈവരും. `നീ ഒരിക്കലും ശരിയാവില്ല', `നിന്നോട്‌ എത്ര പറഞ്ഞിട്ടും ഗുണമില്ല', `ഇതൊന്നും ശരിയായിട്ടില്ല' തുടങ്ങിയ വാക്കുകള്‍ കേള്‍ക്കാനിഷ്‌ടമില്ലാത്തവ ആയതിനാല്‍ പറയാനും ഇഷ്‌ടപ്പെടരുത്‌. അതേ വാക്കുകളുടെ സ്ഥാനത്ത്‌ `കൊള്ളാം, നന്നായിട്ടുണ്ട്‌', `ഇനിയും നന്നാക്കാന്‍ നിനക്ക്‌ കഴിയും', `നീ ശ്രമിച്ചാല്‍ സാധിക്കും' പോലുള്ള വാക്കുകള്‍ ഒരേസമയം പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഗുണമായിത്തീരുന്നു. ഇണകള്‍ തമ്മിലും മക്കളോടും വിദ്യാര്‍ഥികളോടും മാത്രമല്ല, പ്രബോധകരുടെ ഉപദേശങ്ങളിലും ഇവ്വിധമുള്ള സമീപനമാണ്‌ വിജയം വരുത്തുക. നേരെ മറിച്ചായാല്‍ മാറ്റങ്ങളൊന്നും കാണാനുണ്ടാവില്ല. മികച്ച ചെടികളും ചിലപ്പോള്‍ മുരടിച്ച്‌ പോകും. നേരാംവണ്ണം വെള്ളവും വളവും കിട്ടിയാല്‍ അത്രയൊന്നും മികച്ചതല്ലാത്ത ചെടികളും തളിര്‍ത്തുവരും; അല്ലേ?&lt;br /&gt;&lt;br /&gt;മറ്റുള്ളവരുടെ നന്മകള്‍ കാണലും അവര്‍ക്കെല്ലാം നന്മ മാത്രം പ്രതീക്ഷിക്കലുമാണ്‌ മുസ്‌ലിമിന്റെ ഗുണം. നല്ല മനസ്സ്‌ നല്ലത്‌ കാണും. കേടുള്ള മനസ്സ്‌ കേടുള്ളതേ കാണൂ.&lt;br /&gt;&lt;br /&gt;തെറ്റുകുറ്റങ്ങളില്‍ നിന്ന്‌ സര്‍വരെയും വിമോചിപ്പിക്കേണ്ട ദൗത്യം നമുക്കുണ്ടെങ്കിലും അത്‌ എങ്ങനെയായിരിക്കണമെന്നതു കൂടി പഠിച്ചതിനു ശേഷമേ അതിന്‌ പുറപ്പെടാവൂ. ഇല്ലെങ്കില്‍ വിപരീതഫലമായിരിക്കും ലഭിക്കുക. ഉമറിന്റെ&lt;br /&gt;(റ) ഒരു വചനമുണ്ട്‌: ``നിങ്ങളുടെ സഹോദരന്‌ ഒരു തെറ്റുപറ്റിയാല്‍ അയാളെ ആ വീഴ്‌ചയില്‍ നിന്ന്‌ പിടിച്ചെഴുന്നേല്‌പിക്കാനും നേര്‍മാര്‍ഗത്തില്‍ നടത്താനുമാണ്‌ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്‌. ചെയ്‌തുപോയ തെറ്റിന്റെ പേരില്‍ അയാളില്‍ തൗബയ്‌ക്കുള്ള ചിന്ത ഉണരാനും അല്ലാഹു അയാള്‍ക്ക്‌ പൊറുത്തുകൊടുക്കാനും നിങ്ങള്‍ പ്രാര്‍ഥിക്കുക. ഒരിക്കലും നിങ്ങളുടെ സഹോദരന്റെ കാര്യത്തില്‍ പിശാചിനെ സഹായിക്കരുത്‌.'' (ശുഅബു ഈമാന്‍ 6690)&lt;br /&gt;&lt;br /&gt;``സത്യവിശ്വാസികള്‍ പരസ്‌പരം ദയ കാണിക്കുന്നവരാണ്‌'' (48:29) എന്ന വചനത്തെ അബ്‌ദുല്ലാഹിബ്‌നുഅബ്ബാസ്‌(റ) വിശദീകരിക്കുന്നത്‌ നോക്കൂ: ``വിശ്വാസികളില്‍ പാപം ചെയ്യുന്നവന്‍ നല്ലവനു വേണ്ടിയും നല്ലവന്‍ പാപിക്കു വേണ്ടിയും പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. പാപി നല്ലവനെ കാണുമ്പോള്‍ പ്രാര്‍ഥിക്കും: ``അല്ലാഹുവേ, നീ ഇയാള്‍ക്ക്‌ നല്‍കിയിട്ടുള്ള നന്മകളില്‍ ഇയാളെ നീ അനുഗ്രഹിക്കുകയും സന്മാര്‍ഗത്തില്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യേണമേ.'' മറ്റെയാള്‍ പാപിക്കുവേണ്ടി പ്രാര്‍ഥിക്കും: ``അല്ലാഹുവേ, അയാളെ നേര്‍വഴിയില്‍ നടത്തേണമേ. ഇയാളുടെ തൗബ സ്വീകരിച്ച്‌ വീഴ്‌ചകള്‍ പൊറുത്തുകൊടുക്കേണമേ.'' (ഇഹ്‌യാ ഉലൂമിദ്ദീന്‍ 2:194)&lt;br /&gt;&lt;br /&gt;``തെറ്റുചെയ്യുന്നവരുടെ തെറ്റുകളെയാണ്‌ വെറുക്കേണ്ടത്‌. തെറ്റില്‍ നിന്ന്‌ ഒഴിഞ്ഞാല്‍ അതോടെ അയാളെ കൂട്ടുകാരനാക്കുകയും ചെയ്യുക'' എന്ന്‌ അബുദ്ദര്‍ദാഅ്‌(റ) പറയുന്നുണ്ട്‌. നന്മ കല്‌പിക്കുക എന്നത്‌ ബാധ്യതയാണ്‌. പക്ഷേ, ആ ബാധ്യത ഒരാളുടെയും അഭിമാനത്തിന്‌ കേടുപറ്റാതെയും ആരെയും ആക്ഷേപിക്കാതെയും നിര്‍വഹിക്കാമെന്നാണ്‌ നിര്‍ദേശം. തിരുനബി(സ) പറഞ്ഞിട്ടുണ്ട്‌: ``ഈ വ്യക്തി സ്വര്‍ഗത്തിലാണ്‌, അയാള്‍ നരകത്തിലാണ്‌ എന്നൊക്കെ വിധിക്കുന്നവര്‍ക്ക്‌ നഷ്‌ടം.'' (ഇമാം സുയൂഥി, ജാമിഉസ്സഗീര്‍ 9650)&lt;br /&gt;&lt;br /&gt;കാരുണ്യവാനായ അല്ലാഹുവിന്റെ സന്ദേശം കൈമാറുന്നവര്‍ കാരുണ്യമുള്ളവരാകണം. സ്‌നേഹം കൊണ്ടുനിറഞ്ഞ മനസ്സില്‍ നിന്നുവരുന്ന വാക്കുകള്‍ക്ക്‌ സ്വാധീനശക്തി വര്‍ധിക്കും. ഹൃദയത്തില്‍ നിന്നു വരുന്ന വാക്കുകള്‍ കേള്‍ക്കുന്നവരുടെയും ഹൃദയത്തില്‍ പതിക്കും. നാവില്‍ നിന്ന്‌ വരുന്നത്‌ ചെവിയിലേ തട്ടൂ. ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍ക്ക്‌ വലിയ ശബ്‌ദം വേണ്ടിവരില്ല. ആദരവും ബഹുമാനവുമാണ്‌ മറ്റുള്ളവര്‍ക്ക്‌ നമ്മില്‍ നിന്ന്‌ ലഭിക്കുന്ന ഏറ്റവും മികച്ച സമ്മാനം. എല്ലാ ബന്ധങ്ങളുടെ വിജയരഹസ്യവും അതാണ്‌. പ്രപഞ്ച സ്രഷ്‌ടാവായ അല്ലാഹു, നിസ്സാരനായ മനുഷ്യനെ ബഹുമാനിച്ചിരിക്കുന്നു എന്ന്‌ പറഞ്ഞതില്‍ നിന്ന്‌ അത്‌ വ്യക്തമാണല്ലോ. ആദരവ്‌ കലര്‍ന്ന വാക്കുകളാവണം ഉപദേശങ്ങള്‍. ഒരു ചെറിയകുട്ടിക്കുപോലും അഭിമാനബോധമുണ്ട്‌. അത്‌ അംഗീകരിച്ചും അതിനെ ആദരിച്ചുമാവണം സംസാരങ്ങള്‍.&lt;br /&gt;&lt;br /&gt;നല്ല ഗുണങ്ങളെ പ്രശംസിച്ചും പിശുക്കില്ലാതെ അഭിനന്ദിച്ചും സംസാരിക്കുന്നതോടെ കേള്‍ക്കുന്നവരുടെ ഹൃദയത്തില്‍ നമുക്കൊരു ഇരിപ്പിടം ലഭിക്കുന്നു. പോരായ്‌മകള്‍ ചൂണ്ടിക്കാണിക്കാനുള്ള സ്വാതന്ത്ര്യവും അതോടെ കൈവരുന്നു.&lt;br /&gt;&lt;br /&gt;കുറ്റപ്പെടുത്തല്‍ കുറ്റങ്ങളെ വര്‍ധിപ്പിക്കുകയേ ഉള്ളൂ. ഒരാളുടെയും ബാധ്യത അല്ലാഹു നമ്മെ ഏല്‍പിച്ചിട്ടില്ലല്ലോ. തിരുനബി(സ) പോലും പറഞ്ഞിട്ടുണ്ട്‌: ``അല്ലാഹുവാണ്‌ സത്യം, അന്ത്യദിനത്തില്‍ എനിക്കെന്താണ്‌ സംഭവിക്കുക എന്നുപോലും എനിക്കറിയില്ല.'' (ബുഖാരി 1243)&lt;br /&gt;&lt;br /&gt;ഖലീഫ ഉമറിന്റെ(റ) ഒരു താക്കീതും ചേര്‍ത്തുവായിക്കാം: ``നിങ്ങളുടെ കാര്യത്തില്‍ എനിക്കുള്ള പേടി, ഓരോരുത്തരും അവരുടെ അഭിപ്രായത്തെ വലുതായി കാണുന്നതാണ്‌. താന്‍ പണ്ഡിതനാണെന്ന്‌ ആരെങ്കിലും സ്വയം വാദിച്ചാല്‍ അവന്‍ പണ്ഡിതനല്ല. താന്‍ സ്വര്‍ഗാവകാശിയാണെന്ന്‌ ഒരാള്‍ പറഞ്ഞാല്‍ അയാളുടെ സ്ഥിതിയും അതുതന്നെ.'' (കന്‍സുല്‍ഉമ്മാല്‍ 8862)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-228206261494200914?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/228206261494200914/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=228206261494200914&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/228206261494200914'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/228206261494200914'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2011/06/kollam-nannaayittund.html' title='കൊള്ളാം, നന്നായിട്ടുണ്ട്‌!'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-2533761706881839841</id><published>2011-06-10T11:19:00.001+04:00</published><updated>2011-06-10T11:20:15.632+04:00</updated><category scheme='http://www.blogger.com/atom/ns#' term='ഈ വിളക്കിന്‌ തിരി കൊടുക്കുക'/><title type='text'>ഈ വിളക്കിന്‌ തിരി കൊടുക്കുക</title><content type='html'>&lt;div style="text-align: right;"&gt;അബ്‌ദുല്‍വദൂദ്‌&lt;/div&gt;&lt;br /&gt;&lt;b style="color: red;"&gt;&lt;span style="font-size: large;"&gt;ശക്തമായി&lt;/span&gt;&lt;/b&gt; മഴ പെയ്‌താലും കമഴ്‌ത്തിവെച്ച കലത്തിനകത്തേക്ക്‌ വെള്ളം കേറാറില്ലല്ലോ. തുന്നുവെച്ച കലത്തിലാണ്‌ വെള്ളം നിറയുക. അല്ലാഹുവില്‍ നിന്നിറങ്ങുന്ന മഴ എത്ര പെയ്‌താലും ചില ഹൃദയങ്ങള്‍ക്കുള്ളിലേക്ക്‌ അത്‌ പ്രവേശിക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല. നല്ല വിളക്ക്‌ അന്ധന്റെ കൈയില്‍ നല്‍കിയിട്ടെന്തു കാര്യം! അല്ലാഹുവില്‍ നിന്നുള്ള പുതുമഴയും പുലര്‍വെളിച്ചവുമാണ്‌ വിശുദ്ധ ഖുര്‍ആന്‍. പുതുമ തീരാത്ത പൂമഴയാണത്‌. വെറുതെ നനഞ്ഞുപോകാനുള്ളതല്ല ഈ മഴ. നമ്മുടെ ഉള്ളിന്റെയുള്ളില്‍ പടര്‍ന്നുകയറേണ്ടതാണ്‌.&lt;br /&gt;&lt;a name='more'&gt;&lt;/a&gt;&lt;br /&gt;വിശുദ്ധഖുര്‍ആനാണ്‌ `യഥാര്‍ഥ വെളിച്ചം' എന്ന്‌ അല്ലാഹു പറയുന്നു; വെളിച്ചമാണല്ലോ സത്യം. ഇരുട്ട്‌ എന്ന്‌ നാം വിളിക്കുന്നത്‌ വെളിച്ചമില്ലാത്ത അവസ്ഥയെയാണ്‌. ഇസ്‌ലാമില്ലാത്ത കാലഘട്ടത്തെ `ജാഹിലിയ്യത്ത്‌' എന്നാണ്‌ വിളിക്കുന്നത്‌. എങ്കില്‍ ജാഹിലിയ്യത്ത്‌ അവസാനിച്ചുവോ? ഇല്ല. ഇസ്‌ലാം എവിടെയൊക്കെ എത്തിയിട്ടില്ലയോ അവിടെയൊക്കെ ബാക്കിയുള്ളത്‌ ജാഹിലിയ്യത്താണ്‌. ബിലാലിനെ `കറുത്ത പെണ്ണിന്റെ മകനേ' എന്നു വിളിച്ച സ്വഹാബിയോട്‌ ``താങ്കളിലിനിയും ജാഹിലിയ്യത്ത്‌ ബാക്കിയുണ്ടെന്ന്‌'' തിരുനബി(സ) പറഞ്ഞല്ലോ. അപ്പോള്‍ ജാഹിലിയ്യത്ത്‌ എന്നാല്‍ ഒരു കാലഘട്ടമല്ല, ഒരു സന്ദര്‍ഭമാണ്‌. ആ സന്ദര്‍ഭം എവിടെയും ഇനിയുമുണ്ടാകും, നമ്മിലുമുണ്ടാകും. ജാഹിലിയ്യത്തിന്റെ കറകള്‍ കഴുകാന്‍ ഖുര്‍ആനാണ്‌ പോംവഴി.&lt;br /&gt;&lt;br /&gt;അനേകം വെളിച്ചങ്ങളുടെ നടുവില്‍ നില്‌ക്കുന്ന മനുഷ്യരോടാണ്‌ `യഥാര്‍ഥ വെളിച്ച'ത്തെക്കുറിച്ച്‌ അല്ലാഹു പറയുന്നത്‌. സുന്ദരമായ വസ്‌ത്രം ധരിച്ചവരോട്‌ `തഖ്‌വയുടെ വസ്‌ത്ര'ത്തെക്കുറിച്ചും അല്ലാഹു പറഞ്ഞിട്ടുണ്ട്‌. എത്ര വെളിച്ചം ചുറ്റുമുണ്ടെങ്കിലും യഥാര്‍ഥ വെളിച്ചം ഉള്ളിലില്ലെങ്കില്‍ അകത്ത്‌ ഇരുട്ട്‌ പരക്കും. വേണ്ടത്ര വസ്‌ത്രം ധരിച്ചാലും `തഖ്‌വയുടെ വസ്‌ത്രം' ഇല്ലെങ്കില്‍ മറയില്ലാത്തവരായി മാറുന്നതു പോലെ.&lt;br /&gt;&lt;br /&gt;ഡോക്‌ടര്‍ എഴുതിത്തന്ന മരുന്നുശീട്ട്‌ നമ്മള്‍ വായിക്കാറുള്ളത്‌ എങ്ങനെയാണ്‌? ഒട്ടും ഇഷ്‌ടമില്ലാതെ, അല്ലേ? എന്നാല്‍ നമുക്ക്‌ വളരെ പ്രിയപ്പെട്ട ഒരാള്‍ എഴുതിത്തന്ന കത്ത്‌ എങ്ങനെയാണ്‌ വായിക്കാറുള്ളത്‌? ഉള്ളുനിറഞ്ഞ ഇഷ്‌ടത്തോടെ വീണ്ടും വീണ്ടും വായിക്കും. പൊന്നുപോലെ സൂക്ഷിക്കും. വായിച്ച്‌ വായിച്ച്‌ മനപ്പാഠമാക്കും. എങ്കില്‍ അങ്ങനെയാണ്‌ അല്ലാഹുവിന്റെ സന്ദേശമായ ഖുര്‍ആന്‍ വായിക്കേണ്ടത്‌; തീരാത്ത ഇഷ്‌ടത്തോടെയും അടങ്ങാത്ത ആര്‍ത്തിയോടെയും.&lt;br /&gt;&lt;br /&gt;എങ്ങനെയായിരുന്നു സ്വഹാബികള്‍ ഖുര്‍ആന്‍ വായിച്ചിരുന്നത്‌? ഇബ്‌നുമസ്‌ഊദ്‌(റ) പറഞ്ഞുതരുന്നു: ``പ്രവാചകനില്‍ നിന്ന്‌ പത്ത്‌ ആയത്തുകള്‍ ഞങ്ങള്‍ പഠിച്ചാല്‍ അതിലെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയിട്ടല്ലാതെ അതിനു ശേഷമിറങ്ങിയ ആയത്തുകള്‍ പഠിക്കാന്‍ പോയിരുന്നില്ല.'' (ബൈഹഖി-സുനനുല്‍ കുബ്‌റാ 3:170)&lt;br /&gt;&lt;br /&gt;നമ്മോടുള്ള സ്‌നേഹം കൊണ്ടാണ്‌ പ്രിയങ്കരനായ അല്ലാഹു ഖുര്‍ആന്‍ തന്നത്‌. ഇനി അല്ലാഹുവിന്റെ സവിശേഷമായ സ്‌നേഹം ലഭിക്കുന്നവര്‍ ആരാണ്‌? തിരുനബി(സ) പറഞ്ഞു: ``ജനങ്ങളില്‍ അല്ലാഹുവിന്‌ വളരെ പ്രിയങ്കരരായ ചിലരുണ്ട്‌. ഖുര്‍ആനിന്റെ ആളുകളാണവര്‍.'' (നസാഈ-കുബ്‌റാ 80:31)&lt;br /&gt;&lt;br /&gt;ഇബ്‌നു മസ്‌ഊദിന്റെ ശക്തമായ ഒരു താക്കീതുണ്ട്‌: ``ഖുര്‍ആന്‍ അനുസരിച്ച്‌ പ്രവര്‍ത്തിക്കാനാണ്‌ ആ ഗ്രന്ഥം നമുക്ക്‌ നല്‌കിയിട്ടുള്ളത്‌. എന്നാല്‍ ആളുകള്‍ അതിന്റെ പാരായണം തന്നെ ഒരു തൊഴിലായി സ്വീകരിച്ചിരിക്കുന്നു. ഒരക്ഷരം പോലും തെറ്റാതെ ചിലര്‍ ഖുര്‍ആന്‍ ആദ്യാവസാനം വായിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അതിന്നനുസരിച്ച്‌ ജീവിക്കാന്‍ അവര്‍ മറന്നുപോവുകയും ചെയ്യുന്നു.'' (ഇഹ്‌യാഉലുമിദ്ദീന്‍ 1:275)&lt;br /&gt;&lt;br /&gt;ഖുര്‍ആന്‍ വായിക്കാത്തവര്‍ നമ്മില്‍ കുറവാണ്‌. നിത്യവും ആ ഖുര്‍ആനിലേക്ക്‌ നമ്മള്‍ ചെല്ലുന്നുണ്ട്‌. ദീര്‍ഘനേരം ആ വചനങ്ങള്‍ക്കൊപ്പം കഴിഞ്ഞിട്ടും വെറും കൈയോടെയാണ്‌ പലരും തിരിച്ചുപോരുന്നത്‌. പര്‍വതങ്ങളെപ്പോലും പ്രകമ്പനം കൊള്ളിക്കാന്‍ ശക്തിയുള്ളതാണ്‌ ഖുര്‍ആനിലെ വചനങ്ങള്‍ (അല്‍ഹശ്‌ര്‍ 21). എന്നിട്ടുമെന്താണ്‌ നമ്മുടെയുള്ളില്‍ ഒരു പ്രകമ്പനവും ഇല്ലാത്തത്‌?&lt;br /&gt;&lt;br /&gt;``ഖുര്‍ആനില്ലാത്ത ഹൃദയം ആള്‍പ്പാര്‍പ്പില്ലാത്ത വീടുപോലെയാണ്‌'' എന്ന്‌ തിരുനബി മുന്നറിയിപ്പ്‌ നല്‌കുന്നുണ്ട്‌ (ഹാകിം 1:554). ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ ചിതലു കൂടും, മാറാല കെട്ടും, അഴുക്ക്‌ പെരുകും, ഇഴജന്തുക്കള്‍ കടന്നുകൂടും. ഖുര്‍ആനിന്റെ വെളിച്ചമെത്താത്തിടത്ത്‌ അഴുക്കും ഇരുട്ടും തങ്ങിനില്‍ക്കും.&lt;br /&gt;&lt;br /&gt;ആറാം നൂറ്റാണ്ടും ആധുനിക നൂറ്റാണ്ടും തമ്മില്‍ വ്യത്യാസങ്ങള്‍ നിരവധിയുണ്ട്‌. ലോകം ആകെ മാറിപ്പോയിട്ടുണ്ട്‌. പക്ഷെ മാറിയത്‌ മുഴുവന്‍ പുറത്താണ്‌. അകത്തെ അഴുക്കും ഇരുട്ടും വര്‍ധിക്കുക തന്നെയാണ്‌. പുറത്ത്‌ എത്ര വെളിച്ചമുണ്ടെങ്കിലും അകത്തെ വെളിച്ചമാണ്‌ പ്രധാനം. നോക്കൂ, കടുത്ത ദാരിദ്ര്യം കാരണം തിരുനബി(സ)യുടെ വീട്ടില്‍ നാല്‌പതു ദിവസത്തോളം വിളക്കു കത്തിച്ചിരുന്നില്ല. പക്ഷേ, അതേ തിരുനബിയാണ്‌ ലോകത്തിനു മുഴുവന്‍ നിറഞ്ഞു കത്തുന്ന വെളിച്ചമായത്‌.&lt;br /&gt;&lt;br /&gt;വായിച്ചു പുണ്യം നേടാന്‍ മാത്രമുള്ളതല്ല ഖുര്‍ആന്‍. അറബികള്‍ക്ക്‌ മാതൃഭാഷയില്‍ ഗ്രന്ഥം നല്‌കിയത്‌ അതുകൊണ്ടാണല്ലോ. പഠിച്ച്‌ ചിന്തിച്ച്‌ പകര്‍ത്താനുള്ളതാണ്‌ ഈ മഹാഗ്രന്ഥം. `നമസ്‌കരിക്കുക' എന്ന്‌ കല്‌പിക്കപ്പെട്ടപ്പോള്‍ തിരുനബി(സ) നമസ്‌കരിച്ചു. `വായിക്കുക' എന്ന കല്‌പന കിട്ടിയപ്പോള്‍ വായന പഠിച്ചില്ല. ഖുര്‍ആനിന്റെ വായന മറ്റൊരു വായനയാണ്‌.&lt;br /&gt;&lt;br /&gt;കൂരിരുട്ടില്‍ നമ്മുടെ കൈയില്‍ സ്വര്‍ണം കൊണ്ടു നിര്‍മിച്ച വിളക്കുണ്ടായിട്ടെന്തു കാര്യം? ആ വിളക്കില്‍ വെളിച്ചമുണ്ടെങ്കിലേ ഗുണമുള്ളൂ. നമ്മുടെ കൈയിലെ സ്വര്‍ണ വിളക്കാണ്‌ ഖുര്‍ആന്‍. പലതരം ഇരുട്ടുകളില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ഈ വിളക്കില്‍ നിന്ന്‌ നാമെത്ര വെളിച്ചം പുണരുന്നുണ്ട്‌? നമ്മുടെ നെഞ്ചിലെ കൂരിരിട്ടിനെ കീറിമുറിക്കാന്‍ നമ്മള്‍ പഠിച്ച ഖുര്‍ആന്‍ കരുത്തു നല്‌കുന്നുണ്ടോ? മനപ്പാഠമായി വെറുതെ ഖുര്‍ആന്‍ ഉറങ്ങിക്കിടക്കുന്ന നെഞ്ചില്‍ തൊട്ട്‌ ചോദിച്ചു നോക്കൂ: ഈ വിളക്കിന്‌ തിരികൊടുത്താല്‍ നമ്മിലെ തിന്മകള്‍ക്ക്‌ തീപ്പിടിക്കും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-2533761706881839841?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/2533761706881839841/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=2533761706881839841&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/2533761706881839841'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/2533761706881839841'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2011/06/ee-vilakkinu-thiri-kodukkuka.html' title='ഈ വിളക്കിന്‌ തിരി കൊടുക്കുക'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-7581558284916559096</id><published>2011-06-10T11:18:00.003+04:00</published><updated>2011-06-10T11:19:43.884+04:00</updated><category scheme='http://www.blogger.com/atom/ns#' term='തടിച്ചുവീര്‍ക്കും മുമ്പ്‌'/><title type='text'>തടിച്ചുവീര്‍ക്കും മുമ്പ്‌</title><content type='html'>&lt;div style="text-align: right;"&gt;അബ്ദുൽ വദൂദ്&lt;/div&gt;&lt;b style="color: red;"&gt;&lt;span style="font-size: large;"&gt;ഖലീഫ&lt;/span&gt;&lt;/b&gt; അബൂബക്‌റിന്‌(റ) ഭക്ഷണം കൊണ്ടുവരുന്ന ഒരാളുണ്ടായിരുന്നു. ഒരു രാത്രി അയാള്‍ കൊണ്ടുവന്ന വിശേഷ വിഭവം വേഗമെടുത്ത്‌ ഖലീഫ കഴിച്ചു. അയാള്‍ ചോദിച്ചു: ``ഞാന്‍ ഭക്ഷണം കൊണ്ടുവരുമ്പോഴെല്ലാം എവിടെ നിന്നാണത്‌ കിട്ടിയതെന്ന്‌ താങ്കള്‍ ചോദിക്കാറുണ്ട്‌. ഇന്നു മാത്രം എന്താ ചോദിക്കാതെ കഴിച്ചത്‌?''&lt;br /&gt;&lt;br /&gt;``ഹോ, ഞാനത്‌ മറന്നു. വിശപ്പ്‌ കാരണം കഴിച്ചുപോയതാ. പറയൂ, എവിടെ നിന്നാണ്‌ ഇത്‌ കിട്ടിയത്‌?''&lt;br /&gt;&lt;br /&gt;അയാള്‍ പറയാന്‍ തുടങ്ങി: ``ജാഹിലിയ്യാ കാലത്ത്‌ ഞാന്‍ ചിലര്‍ക്ക്‌ മന്ത്രിച്ചൂതി കൊടുക്കാറുണ്ടായിരുന്നു. അതിന്റെ പ്രതിഫലം അന്ന്‌ അവര്‍ തന്നിരുന്നില്ല. ഇന്ന്‌ ഞാന്‍ അവരുടെ വീടിന്നടുത്ത്‌ പോയപ്പോള്‍ അവരുടെ വീട്ടില്‍ വിവാഹാഘോഷം നടക്കുകയായിരുന്നു. എന്നെയും അവര്‍ അതിലേക്ക്‌ ക്ഷണിച്ചു. തിരിച്ചുപോന്നപ്പോള്‍ എനിക്ക്‌ നല്‍കിയ ഭക്ഷണമാണ്‌ താങ്കളിപ്പോള്‍ കഴിച്ചത്‌.''&lt;br /&gt;&lt;br /&gt;``നീ എന്നെ നശിപ്പിച്ചുകളഞ്ഞല്ലോ'' എന്നു പറഞ്ഞ്‌ അബൂബക്‌ര്‍(റ) വിരലുകള്‍ വായിലിട്ട്‌ പ്രയാസപ്പെട്ട്‌ ഛര്‍ദിക്കാന്‍ തുടങ്ങി. എന്നിട്ടിങ്ങനെ പറഞ്ഞു: ``എന്റെ ജീവന്‍ നഷ്‌ടപ്പെടേണ്ടി വന്നാലും ഹറാമിന്റെ ഈ ഭക്ഷണം ഞാന്‍ പുറത്തുകളയുക തന്നെ ചെയ്യും. കാരണം, തിരുനബി ഒരിക്കല്‍ ഇങ്ങനെ പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌: ``അന്ത്യനാളില്‍ നരകത്തോട്‌ ഏറ്റവും അടുത്തുനില്‍ക്കുന്നത്‌ ഹറാമായ ഭക്ഷണം കഴിച്ചുവളര്‍ന്ന ശരീരങ്ങളായിരിക്കും. ഈ ഭക്ഷണം കഴിച്ചതു കാരണം എന്റെ ശരീരം നരകാവകാശിയാകുമോ എന്നാണെന്റെ പേടി.'' (ഹല്‍യതുല്‍ ഔലിയാഅ്‌, ഹാഫിദ്‌ അബൂനുഐം, 361)&lt;br /&gt;&lt;br /&gt;വേഗത്തില്‍ ഹറാം കടന്നുവരാവുന്ന സാമ്പത്തിക രംഗത്തെക്കുറിച്ചുള്ള തിരുനബി(സ)യുടെ താക്കീതും ആ താക്കീതിനെ എത്ര ഗൗരവത്തില്‍ അബൂബക്‌ര്‍ സിദ്ദീഖ്‌(റ) ജീവിതത്തില്‍ ഉള്‍ക്കൊണ്ടുവെന്നും തെളിയിക്കുന്ന ഈ സംഭവത്തില്‍ നിന്ന്‌ പഠിക്കാന്‍ പല പാഠങ്ങളുണ്ട്‌. ഹറാമിന്റെ നേരിയ കലര്‍പ്പിനെ പോലും അതീവ ജാഗ്രതയോടെ അകറ്റിനിര്‍ത്തിയ അസാമാന്യ ഭക്തിയാണ്‌ സിദ്ദീഖുല്‍ അക്‌ബര്‍(റ) അടക്കമുള്ള സ്വഹാബീസമൂഹം ജീവിത്തില്‍ പുലര്‍ത്തിയത്‌. സമ്പത്തിന്റെ ചതിക്കുഴികളില്‍ വീഴാതെയും ചെളിപുരളാതെയും ജീവിക്കണമെങ്കില്‍ അത്ര ഭക്തി നമ്മളും കരുതിവെക്കുക തന്നെ വേണം.&lt;br /&gt;&lt;br /&gt;``മദ്യത്തിന്‌ ലഹരിയുള്ളതുപോലെ സമ്പത്തിനും ഒരു ലഹരിയുണ്ട്‌'' എന്ന്‌ ഉമര്‍(റ) പറഞ്ഞിട്ടുണ്ട്‌. വളരെ വേഗത്തില്‍ അടിമപ്പെടുകയും എന്നാല്‍ അത്ര വേഗത്തില്‍ രക്ഷപ്പെടാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന ഉന്മാദം സമ്പത്തിനോടും മദ്യത്തോടും മനുഷ്യനുണ്ട്‌. ആ ലഹരിയില്‍ നിന്ന്‌ സുരക്ഷിതരാകാന്‍ അധികപേര്‍ക്കും സാധിക്കില്ല. ``അല്ലാഹുവാണ്‌ സത്യം, നിങ്ങള്‍ക്ക്‌ ദാരിദ്ര്യം വരുമോ എന്നതല്ല, മുന്‍കാലക്കാര്‍ക്കുണ്ടായതു പോലെ സുഖങ്ങള്‍ പെരുകുമോ എന്നതാണ്‌ എനിക്ക്‌ പേടി. അപ്പോള്‍ അവര്‍ പസ്‌പരം മത്സരിച്ചതുപോലെ നിങ്ങളും മത്സരിക്കും. അവര്‍ നശിച്ചതുപോലെ നിങ്ങളും നശിക്കും.'' തിരുനബി(സ) ഇത്ര ആധിയോടെ ഇങ്ങനെ ഉപദേശിച്ചത്‌ വെറുതെയല്ലല്ലോ.&lt;br /&gt;&lt;br /&gt;മുസ്‌ലിം സൈന്യം ഇറാഖ്‌ ജയിച്ചടക്കിയ സന്ദര്‍ഭം. സ്വര്‍ണക്കൂമ്പാരങ്ങള്‍ ഖലീഫ ഉമറിന്റെ(റ) മുന്നിലെത്തി. അതു കണ്ടപ്പോള്‍ അദ്ദേഹം കരയാന്‍ തുടങ്ങി. ``അമീറുല്‍ മുഅ്‌മിനീന്‍, താങ്കളെന്തിനാണ്‌ കരയുന്നത്‌? അല്ലാഹു നമുക്ക്‌ വിജയം നല്‍കുകയും ശത്രുക്കളെ പരാജയപ്പെടുത്തുകയും അതിലൂടെ താങ്കളുടെ കണ്‍കുളിര്‍പ്പിക്കുകയുമല്ലേ ചെയ്‌തത്‌?''&lt;br /&gt;&lt;br /&gt;കരച്ചില്‍ നിര്‍ത്താതെ ഉമര്‍(റ) പറഞ്ഞതിങ്ങനെ: ``തിരുനബി(സ) പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. ഏതൊരു സമൂഹത്തിന്‌ ഇഹലോകം തുറക്കപ്പെടുന്നുവോ അവര്‍ക്കിടയില്‍ അന്ത്യനാള്‍ വരേക്കും നീണ്ടുനില്‍ക്കുന്ന ശത്രുതയും വിദ്വേഷവും അല്ലാഹു ഇളക്കിവിടാതിരിക്കില്ല. നമ്മുടെ കാര്യത്തില്‍ റസൂലിന്റെ ഈ പ്രവചനം പുലരുമോ എന്നാണെന്റെ പേടി.'' (രിജാലു ഹൗലര്‍റസൂല്‍, 173)&lt;br /&gt;&lt;br /&gt;പണത്തില്‍ പാപം കലരാതിരിക്കാന്‍ തിരുനബി(സ) പലവട്ടം താക്കീതുചെയ്യുന്നുണ്ട്‌. പട്ടിണി സഹിക്കേണ്ടി വന്നാലും ഹറാമായതൊന്നും നമ്മളോ നമ്മുടെ കുടുംബമോ ഭക്ഷിക്കരുതെന്ന്‌ ജീവിതം കൊണ്ട്‌ മാതൃക കാണിച്ച്‌ നിര്‍ദേശിക്കുകയും ചെയ്യുന്നു. ശദ്ദാദുബ്‌നു ഔസിന്റെ സഹോദരി ഉമ്മുഅബ്‌ദില്ല ഒരു സംഭവം പറഞ്ഞുതരുന്നു: ``ഒരിക്കല്‍ തിരുനബി(സ)ക്ക്‌ സ്വഹാബികള്‍ ഒരു കപ്പ്‌ പാല്‍ സമ്മാനിച്ചു. അതെവിടെ നിന്ന്‌ കിട്ടിയെന്നും എങ്ങനെ കിട്ടിയെന്നുമെല്ലാം ചോദിച്ചറിഞ്ഞ ശേഷമാണ്‌ പാല്‍ കുടിച്ചത്‌. എന്നിട്ട്‌ പറഞ്ഞു: നല്ലതല്ലാതൊന്നും ഭക്ഷിക്കരുതെന്നും സല്‍ക്കര്‍മങ്ങളല്ലാതൊന്നും പ്രവര്‍ത്തിക്കരുതെന്നും നമ്മളോട്‌ കല്‍പിച്ചിട്ടുണ്ട്‌.''&lt;br /&gt;&lt;br /&gt;നോക്കൂ മറ്റൊരു താക്കീത്‌: പത്ത്‌ ദിര്‍ഹമിന്‌ വാങ്ങിയ വസ്‌ത്രത്തില്‍ ഒരു ദിര്‍ഹം ഹറാമായി സമ്പാദിച്ചതാണെങ്കില്‍ പോലും ആ വസ്‌ത്രം കൂടെയുള്ളത്ര കാലം അയാളുടെ ഒരു നമസ്‌കാരവും അല്ലാഹു സ്വീകരിക്കുകയില്ല.'' (ബൈഹഖി, ശുഅബുഈമാന്‍ 6114, മജ്‌മൂഉസ്സവാഇദ്‌ 10:292)&lt;br /&gt;&lt;br /&gt;തിരുനബി(സ)യുടെ പ്രയങ്കരനായ ശിഷ്യന്‍ സഅദ്‌(റ) ഒരിക്കല്‍ അഭ്യര്‍ഥിച്ചു: ``അല്ലാഹുവിന്റെ റസൂലേ, പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുന്നവരില്‍ എന്നെയും ഉള്‍പ്പെടുത്താന്‍ അല്ലാഹുവിനോട്‌ അങ്ങ്‌ പ്രാര്‍ഥിക്കുമോ?''&lt;br /&gt;&lt;br /&gt;സഅദിനുള്ള തിരുനബി(സ)യുടെ മറുപടി നമുക്കുമുള്ളതാണ്‌: ``താങ്കളുടെ ഭക്ഷണം ഹറാമില്‍ നിന്ന്‌ മുക്തമാക്കുക. എങ്കില്‍ താങ്കളുടെ പ്രാര്‍ഥനകള്‍ അല്ലാഹു സ്വീകരിക്കും. അല്ലാഹുവാണ്‌ സത്യം, ഒരാള്‍ ഹറാമായ ഭക്ഷണത്തില്‍ നിന്ന്‌ ഒരു ഉരുള കഴിച്ചാല്‍ പോലും അയാളുടെ നാല്‍പത്‌ ദിവസത്തെ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കുകയില്ല.'' (മജ്‌മൂഉസ്സവാഇദ്‌ 10:291)&lt;br /&gt;&lt;br /&gt;നമ്മുടെ കാലത്ത്‌ ഇവ്വിഷയത്തില്‍ കൂടുതല്‍ ജാഗ്രത ആവശ്യമുണ്ട്‌. ഹറാമുകള്‍ പെരുകിയ കാലമാണിത്‌. ഇങ്ങനെയൊരു കാലം വരുമെന്ന്‌ റസൂല്‍(സ) പ്രവചിച്ചിട്ടുണ്ട്‌. ഹറാമിന്റെ അഴുക്ക്‌ കലരാതെ ജീവിക്കുന്നവര്‍ തീക്കൊള്ളി പിടിച്ചവനെപ്പോലെ പ്രയാസങ്ങള്‍ സഹിക്കേണ്ടി വരുമെന്നും പറഞ്ഞു. പലിശയുടെ പുകയെങ്കിലും തട്ടാത്തവര്‍ ആരുമുണ്ടാവില്ലെന്നും താക്കീതുചെയ്‌തു. ഹറാമുകൊണ്ട്‌ നമ്മളും നമ്മുടെ മക്കളും തടിച്ചുവീര്‍ക്കണോ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-7581558284916559096?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/7581558284916559096/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=7581558284916559096&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/7581558284916559096'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/7581558284916559096'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2011/06/thadichu-veerkkum-munp.html' title='തടിച്ചുവീര്‍ക്കും മുമ്പ്‌'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-495095037450546241</id><published>2011-06-10T11:14:00.001+04:00</published><updated>2011-06-10T11:15:39.098+04:00</updated><category scheme='http://www.blogger.com/atom/ns#' term='പുണ്യത്തിന്റെ കവാടങ്ങള്‍'/><title type='text'>പുണ്യത്തിന്റെ കവാടങ്ങള്‍</title><content type='html'>&lt;div style="text-align: center;"&gt;-തസ്‌കിയ്യ-&lt;/div&gt;&lt;div style="text-align: center;"&gt;ശംസുദ്ദീന്‍ പാലക്കോട്‌&lt;/div&gt;&lt;br /&gt;&lt;span style="color: red; font-size: large;"&gt;&lt;b&gt;അബൂഹുറയ്‌റ(റ)&lt;/b&gt;&lt;/span&gt; പറയുന്നു: ``നബി(സ) പറഞ്ഞു: അവന്‍ നിര്‍ഭാഗ്യവാന്‍! അപ്പോള്‍ ചിലര്‍ ചോദിച്ചു: ആരാണ്‌ പ്രവാചകരേ അവന്‍? നബി(സ) പറഞ്ഞു: തന്റെ മാതാപിതാക്കളില്‍ രണ്ടുപേരോ അവരിലൊരാളോ വാര്‍ധക്യം ബാധിച്ച അവസ്ഥയില്‍ തന്നോടൊപ്പമുണ്ടായിട്ടും സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കാത്തവന്‍.'' (മുസ്‌ലിം)&lt;br /&gt;&lt;a name='more'&gt;&lt;/a&gt;&lt;br /&gt;മാലിക്‌ബ്‌നു റബീഅ(റ) പറയുന്നു: ``ഞങ്ങള്‍ നബി(സ)യുടെ സമീപത്തിരിക്കുകയായിരുന്നു. അപ്പോള്‍ ബനൂസ്സുലൈമയില്‍ പെട്ട ഒരാള്‍ വന്ന്‌ ചോദിച്ചു. പ്രവാചകരേ, മരിച്ചുപോയ നിന്റെ മാതാപിതാക്കള്‍ക്കു വേണ്ടി എനിക്ക്‌ ചെയ്യാവുന്ന വല്ല പുണ്യകര്‍മവുമുണ്ടോ? അവിടുന്ന്‌ പറഞ്ഞു: ഉണ്ട്‌, അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക. അവരുടെ നരകമോചനത്തിനു വേണ്ടി അല്ലാഹുവോട്‌ തേടുക. അവര്‍ ചെയ്‌ത കരാറുകള്‍ പൂര്‍ത്തീകരിക്കുക, അവരിലൂടെ നിലനില്‌ക്കുന്ന കുടുംബബന്ധം ചേര്‍ക്കുക, അവരുടെ സ്‌നേഹിതരെ ആദരിക്കുക.'' (അബൂദാവൂദ്‌)&lt;br /&gt;&lt;br /&gt;മാതാപിതാക്കളും സന്താനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും പരപ്പും വിശ്വാസികളെ ഓര്‍മിപ്പിക്കുന്ന രണ്ട്‌ ഹദീസുകളാണിവ. രണ്ട്‌ ഹദീസുകളില്‍ നിന്നും വായിച്ചെടുക്കാവുന്ന മതകീയ തത്വങ്ങളും നിയമങ്ങളും ഇങ്ങനെ സംഗ്രഹിക്കാം:&lt;br /&gt;&lt;br /&gt;1. വൃദ്ധരായ മാതാപിതാക്കളെ സന്താനങ്ങള്‍ ശല്യമായോ ഭാരമായോ അല്ല കാണേണ്ടത്‌. `ഡിസ്‌പോസിബിള്‍ സംസ്‌കാരം' വ്യാപിച്ചുകൊണ്ടിരിക്കുകയും പഞ്ചായത്തുകള്‍ തോറും വൃദ്ധസദനങ്ങള്‍ ആരംഭിക്കുന്നതിനെ പറ്റി സര്‍ക്കാര്‍ ആലോചിക്കുകയും ചെയ്യുന്ന ഇക്കാലത്ത്‌ അവശരായ വൃദ്ധ മാതാപിതാക്കള്‍ അവഗണിക്കപ്പെടേണ്ടവരല്ലെന്ന സന്ദേശം പകര്‍ന്നു തരുന്ന ഈ ഹദീസുകള്‍ക്ക്‌ വലിയ പ്രസക്തിയുണ്ട്‌.&lt;br /&gt;&lt;br /&gt;2. മാതാപിതാക്കളെ സ്‌നേഹിച്ചും പരിചരിച്ചും അവര്‍ക്ക്‌ സാന്ത്വനസ്‌പര്‍ശമായി മക്കള്‍ സമീപത്തുണ്ടാകുന്നത്‌ മരണാനന്തരം മക്കള്‍ക്ക്‌ സ്വര്‍ഗപ്രവേശം എളുപ്പമാക്കും.&lt;br /&gt;&lt;br /&gt;3. വൃദ്ധരായ മാതാപിതാക്കളെ അവഗണിച്ച്‌ അവരുടെ സങ്കടങ്ങള്‍ക്കും വേദനകള്‍ക്കും വില കല്‌പിക്കാതെ ഭാര്യാസന്താനങ്ങളുടെ സുഖജീവിതത്തില്‍ മാത്രം ശ്രദ്ധയുമൂന്നി ജീവിക്കുന്നവര്‍ക്ക്‌ ഈ ലോകത്ത്‌ താല്‌ക്കാലികവും നൈമിഷികവുമായ `സ്വര്‍ഗം' പണിയാന്‍ സാധിക്കുമായിരിക്കും. പക്ഷെ, പരലോകത്ത്‌ സ്വര്‍ഗപ്രവേശം വിദൂരസാധ്യത മാത്രമായിരിക്കും.&lt;br /&gt;&lt;br /&gt;4. അല്ലാഹുവിലും അന്ത്യദിനത്തിലും യഥാര്‍ഥ ജീവിത വിജയത്തിലും വിശ്വസിക്കുന്നവര്‍ക്ക്‌ വൃദ്ധരായ മാതാപിതാക്കളെ അവഗണിക്കാനോ വഴിയാധാരമാക്കാനോ തോന്നുകയില്ല.&lt;br /&gt;&lt;br /&gt;5. മരണത്തിനപ്പുറത്തേക്കും തുറന്നുകിടക്കുന്ന നന്മയുടെ വാതിലുകളാണ്‌ മാതാപിതാക്കള്‍. മരണാനന്തരവും മാതാപിതാക്കളുമായി ബന്ധപ്പെട്ടു കിടക്കുന്ന അഞ്ച്‌ പുണ്യാവസരങ്ങള്‍ വിശ്വാസികളായ മക്കളുടെ മുമ്പില്‍ തുറന്നുകിടക്കുന്നു. ഈ കാര്യം തിരിച്ചറിഞ്ഞ്‌ പ്രവര്‍ത്തിക്കുന്നതിലൂടെ മാതാപിതാക്കള്‍ അവരുടെ ജീവിതകാലത്തും അവരുടെ മരണശേഷവും അവരുടെ സഹൃദയരായ മക്കള്‍ക്ക്‌ പുണ്യം നേടാനുള്ള `കല്‌പവൃക്ഷങ്ങ'ളാണ്‌.&lt;br /&gt;&lt;br /&gt;6. മാതാപിതാക്കള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നതിന്‌ മൂന്ന്‌ സന്ദര്‍ഭങ്ങളുണ്ട്‌. അവരുടെ ജീവിതകാലത്ത്‌ അല്ലാഹുവിന്റെ കാരുണ്യത്തിനു വേണ്ടി പ്രാര്‍ഥിക്കുക, അവര്‍ക്ക്‌ വേണ്ടി മയ്യിത്ത്‌ നമസ്‌കരിക്കുക, നമുക്ക്‌ മുമ്പേ മരിച്ചുപോയ മാതാപിതാക്കളുടെ മഗ്‌ഫിറത്തിനും മര്‍ഹമത്തിനും വേണ്ടി നിരന്തരം പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക എന്നിവയാണവ.&lt;br /&gt;&lt;br /&gt;7. ജീവിതകാലത്ത്‌ മറ്റുള്ളവര്‍ക്ക്‌ ഉപകാരപ്പെടുന്ന സഹായങ്ങള്‍, വാഗ്‌ദാനങ്ങള്‍, അമാനത്തുകള്‍ എന്നിവ മരണപ്പെട്ട മാതാപിതാക്കള്‍ നിര്‍വഹിച്ചിരുന്നത്‌ സാമ്പത്തികവും സാഹചര്യവും അനുകൂലമുള്ള മക്കള്‍ തുടര്‍ന്നും നടത്തിക്കൊണ്ടുപോകണം. `ഉപ്പയും ഉമ്മയും നിങ്ങളെയൊക്കെ സഹായിച്ചിട്ടുണ്ടാകാം. പക്ഷേ, ഞങ്ങള്‍ക്കതിന്‌ മനസ്സില്ല' എന്ന ചിന്താഗതി കൈവന്ന പുണ്യത്തെ തട്ടിമാറ്റലാണെന്ന്‌ വിശ്വാസികളായ സന്താനങ്ങള്‍ ഓര്‍ക്കണം.&lt;br /&gt;&lt;br /&gt;8. മാതാപിതാക്കള്‍ മരിച്ചുപോയെങ്കിലും അവരുടെ സഹോദരങ്ങളും സഹോദര മക്കളും ഉണ്ടെങ്കില്‍ അവരുമായി കുടുംബബന്ധം കാത്തുസൂക്ഷിക്കേണ്ടത്‌ സന്താനങ്ങളുടെ കടമയാകുന്നു. നമ്മുടെ മാതാപിതാക്കള്‍ എന്ന `ഇടക്കണ്ണി' ഇല്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ നാം പറയുന്നതും അറിയുന്നതുമായ എളാപ്പ, മൂത്താപ്പ, എളേമ, മൂത്തമ്മ അവരുടെ മക്കളായ നമ്മുടെ സഹോദരങ്ങള്‍ എന്നീ ബന്ധങ്ങള്‍ തന്നെ ഉണ്ടാകുമായിരുന്നില്ലല്ലോ! മരണപ്പെട്ട ഉപ്പയുടെയും ഉമ്മയുടെയും ബന്ധുക്കളെ സ്വന്തക്കാരും ബന്ധക്കാരുമായി കണ്ട്‌ നല്ല ബന്ധം സ്ഥാപിക്കുന്നത്‌ മാതാപിതാക്കള്‍ മരിച്ചാലും തുറന്നുകിടക്കുന്ന പുണ്യത്തിന്റെ വാതിലുകളാണ്‌.&lt;br /&gt;&lt;br /&gt;9. മരണപ്പെട്ട മാതാപിതാക്കളുടെ ബന്ധുക്കളോട്‌ മാത്രമല്ല, അവരുടെ സ്‌നേഹിതരോടും മക്കള്‍ക്ക്‌ കടപ്പാടുണ്ട്‌. മാതാവിതാക്കളുടെ സ്‌നേഹിതന്മാരാണ്‌ എന്ന ഒറ്റ പരിഗണന വെച്ച്‌ അവരെ പരിഗണിക്കുകയും ആദരിക്കുകയും ചെയ്യണമെന്നാണ്‌ ഹദീസ്‌ നല്‌കുന്ന ഗുണപാഠം. (മാതാപിതാക്കളുടെ ദുര്‍വൃത്തരായ, മാതാപിതാക്കളെത്തന്നെ വഴിതെറ്റിക്കാന്‍ കാരണക്കാരായ കൂട്ടുകാര്‍ക്ക്‌ ഇത്‌ ബാധകമല്ല.)&lt;br /&gt;&lt;br /&gt;10. ദൈവമാര്‍ഗത്തിലുള്ള ധര്‍മസമരത്തിനും പലായനത്തിനും (ജിഹാദിനും ഹിജ്‌റക്കും) സ്വയം സന്നദ്ധരായി വന്ന ഒരു സ്വഹാബിയോട്‌ നബി(സ) ചോദിച്ചു: നിനക്ക്‌ വൃദ്ധരായ മാതാപിതാക്കളുണ്ടോ? അദ്ദേഹം ഉണ്ട്‌ എന്നുത്തരം പറഞ്ഞപ്പോള്‍ നബി(സ) പറഞ്ഞു: ``നീ അല്ലാഹുവില്‍ നിന്ന്‌ പ്രതിഫലമാണുദ്ദേശിക്കുന്നതെങ്കില്‍ തിരിച്ചു പോവുക! എന്നിട്ട്‌ നിന്റെ മാതാപിതാക്കള്‍ക്ക്‌ നന്മ ചെയ്‌തുകൊടുക്കുക.'' അബ്‌ദുല്ലാഹിബ്‌നു അംറുബ്‌നു ആസില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌ത ഈ സംഭവവും മേല്‌പറഞ്ഞ കാര്യങ്ങളോട്‌ ചേര്‍ന്ന്‌ വായിച്ചാല്‍ മാതാപിതാക്കള്‍ നമുക്ക്‌ സ്വര്‍ഗത്തിലേക്കുള്ള അകലം കുറച്ചുതരുന്ന പ്രകാശവഴികളാണെന്ന്‌ ബോധ്യപ്പെടും. പക്ഷെ, `ഞാനും എന്റെ കെട്ട്യോളും കുട്ടികളും' എന്ന്‌ മാത്രമായിരിക്കുന്ന സമകാലിക `ലൈഫ്‌ സ്റ്റൈല്‍' മാറ്റാതെ ഈ പ്രകാശവഴിയും നന്മയുടെ വാതിലും കാണാന്‍ കഴിയില്ല!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-495095037450546241?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/495095037450546241/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=495095037450546241&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/495095037450546241'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/495095037450546241'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2011/06/punyathinte-kavadangal.html' title='പുണ്യത്തിന്റെ കവാടങ്ങള്‍'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-5980695384870441522</id><published>2011-06-10T11:10:00.002+04:00</published><updated>2011-06-10T11:16:46.439+04:00</updated><category scheme='http://www.blogger.com/atom/ns#' term='തകര്‍ത്തെറിയേണ്ട മണിമന്ദിരങ്ങള്‍'/><title type='text'>തകര്‍ത്തെറിയേണ്ട മണിമന്ദിരങ്ങള്‍</title><content type='html'>&lt;div style="text-align: right;"&gt;അബ്‌ദുല്‍വദൂദ്‌&lt;/div&gt;&lt;br /&gt;&lt;span style="color: red; font-size: large;"&gt;&lt;b&gt;അല്ലാഹു&lt;/b&gt;&lt;/span&gt; നീതിമാനാണ്‌. ഓരോ നാട്ടിലുമുള്ള എല്ലാവര്‍ക്കും സന്തോഷത്തോടെ ജീവിക്കാനുള്ള സമ്പത്ത്‌ അന്നാട്ടില്‍ തന്നെ അല്ലാഹു നല്‍കിയിട്ടുണ്ട്‌. പക്ഷേ ചിലര്‍ക്ക്‌ കൂടുതലായും വേറെ ചിലര്‍ക്ക്‌ കുറച്ചായുമാണ്‌ നല്‍കിയിരിക്കുന്നത്‌. എന്നിട്ട്‌ കുടൂതലുള്ളവര്‍ക്ക്‌ കൃത്യമായ നിര്‍ദേശങ്ങളും നല്‍കി. ആരും പട്ടിണി കിടക്കാതിരിക്കാന്‍ ആവശ്യമുള്ള മുന്‍കരുതലുകള്‍ ഒരുക്കിവെച്ചു.&lt;br /&gt;&lt;br /&gt;&lt;a name='more'&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;പക്ഷേ, കൂടുതല്‍ കിട്ടിയവര്‍ ആ നിര്‍ദേശങ്ങളെല്ലാം മറക്കുന്നു. അവര്‍ സ്വന്തത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്നു. പണം പെരുപ്പിക്കുന്നതിനെ കുറിച്ചല്ലാതെ പണമില്ലാത്തവനെപ്പറ്റി ചിന്തിക്കുന്നേയില്ല. സ്വന്തം വീടിന്റെ മോടിയെക്കുറിച്ചല്ലാതെ ഒരു കൊച്ചുവീടെങ്കിലും സ്വപ്‌നം കാണുന്നവനെപ്പറ്റി ആലോചിക്കുന്നില്ല. സ്വന്തം മക്കളെക്കുറിച്ചാലോചിക്കുന്നതിനിടയില്‍ പാവങ്ങളുടെ മക്കളെ കാണാതെ പോകുന്നു. അപ്പുറത്തുള്ളവന്റെ സങ്കടങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ സ്വന്തം വീടിനു ചുറ്റും ആകുന്നത്ര ഉയരത്തില്‍ മതിലുപണിയുന്നു. അഥവാ, സ്വന്തം ബാധ്യത വിസ്‌മരിക്കുന്നു.&lt;br /&gt;&lt;br /&gt;അന്‍സ്വാരിയായ ഒരാളുടെ വീടിനു മുന്നില്‍ വലിയൊരു ഗേറ്റ്‌ പണിതത്‌ തിരുനബി(സ) കണ്ടു. ``അന്ത്യനാളില്‍ ഇതുപോലുള്ളതെല്ലാം അത്‌ നിര്‍മിച്ചയാള്‍ക്ക്‌ ദോഷമായിത്തീരും'' എന്നായിരുന്നു തിരുനബിയുടെ പ്രതികരണം. ഇതറിഞ്ഞപ്പോള്‍ അയാള്‍ തിരുനബിയുടെ അടുത്തെത്തി. സലാം പറഞ്ഞു. തിരുനബി(സ) സലാം മടക്കിയില്ലെന്നു മാത്രമല്ല, അയാള്‍ക്കു നേരെ മുഖം തിരിച്ചു. കരഞ്ഞുകൊണ്ടോടിപ്പോയ അയാള്‍ ആ ഗേറ്റ്‌ പൊളിച്ചുകളഞ്ഞു. റസൂല്‍(സ) പറഞ്ഞു: അല്ലാഹു അദ്ദേഹത്തിന്‌ കരുണ ചൊരിയട്ടെ; അല്ലാഹു അദ്ദേഹത്തിന്‌ കരുണ ചൊരിയട്ടെ!'' (അബൂദാവൂദ്‌ 5237)&lt;br /&gt;&lt;br /&gt;സ്വന്തത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്നവരെ അല്‍പന്മാരായാണ്‌ തിരുനബി വിശേഷിപ്പിച്ചത്‌. സുഖങ്ങളില്‍ മനംനിറഞ്ഞ്‌ സ്വാര്‍ഥചിന്തയോടെ ജീവിക്കുന്നവരെ മഹാവിഡ്‌ഢികളെന്നും പറഞ്ഞു. സ്വന്തത്തിനു വേണ്ടിയല്ല, മറ്റുള്ളവര്‍ക്ക്‌ വേണ്ടി കരയുന്നവരാണ്‌ ഉന്നതന്മാര്‍. സ്വാര്‍ഥതയുടെ കെട്ടുവെള്ളത്തില്‍ ചീര്‍ത്തുപോകാനല്ല, സാമൂഹിക ബോധത്തിന്റെ അകങ്ങളിലേക്ക്‌ ഒഴുകിയെത്താനാണ്‌ ഖുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നത്‌.&lt;br /&gt;&lt;br /&gt;ആഡംബരവും സുഖചിന്തയും സത്യവിശ്വാസത്തിന്റെ ലക്ഷണമല്ല. സൗകര്യങ്ങളൊരുക്കാനും ഈ ജീവിതത്തിന്റെ നന്മക്കുവേണ്ടി പ്രാര്‍ഥിക്കാനും പറഞ്ഞതോടൊപ്പം ദുര്‍വ്യയങ്ങളില്‍ നിന്നകലാനും അല്ലാഹു കല്‍പിക്കുന്നു. ഭക്തിയോടെ ജീവിക്കുന്നതില്‍ നിന്ന്‌ നമ്മെ തടയാന്‍ സുഖചിന്തകള്‍ക്ക്‌ കഴിയും. നമുക്കു വേണ്ടിയല്ല, മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കാനാണ്‌ ഇസ്‌ലാമിന്റെ കല്‌പന. കണ്ണില്‍ കാണുന്ന മനുഷ്യരെ സ്‌നേഹിക്കാതെ കണ്ണില്‍ കാണാത്ത അല്ലാഹുവിനെ സ്‌നേഹിക്കുന്നതെങ്ങനെ?&lt;br /&gt;&lt;br /&gt;കൊതിപ്പിക്കുന്ന ലോകമാണ്‌ ചുറ്റും. ആഗ്രഹങ്ങളെല്ലാം സഫലമാക്കാന്‍ വായ്‌പകള്‍ നിറയുന്നു. ഭവനവായ്‌പകള്‍, വാഹനവായ്‌പകള്‍, വിദ്യാഭ്യാസ വായ്‌പകള്‍.... അങ്ങനെ എന്തിനും ഏതിനും വായ്‌പകള്‍. വീട്‌ നിര്‍മാണത്തിനാണ്‌ കൂടുതലാളുകളും വായ്‌പകളെ ആശ്രയിക്കുന്നത്‌. പണി തുടങ്ങാത്ത വീടിനും പണിപൂര്‍ത്തിയാക്കാത്ത വീടിനും വായ്‌പകളുണ്ട്‌. ആ പലിശപ്പാമ്പിനെ തോളില്‍ ചുറ്റാത്തവര്‍ വളരെക്കുറച്ചുപേര്‍ മാത്രം!&lt;br /&gt;&lt;br /&gt;ആവശ്യത്തില്‍ കവിഞ്ഞ വീടു നിര്‍മിക്കുന്നവരാണ്‌ വായ്‌പകള്‍ക്ക്‌ ക്യൂ നില്‍ക്കുന്നത്‌. മറ്റുള്ളവര്‍ക്കൊപ്പിച്ച്‌ ജീവിക്കുന്നവര്‍ക്ക്‌ ഒരു വായ്‌പ കൊണ്ടൊന്നും എവിടെയുമെത്തില്ലല്ലോ. സ്വന്തം വരുമാനത്തിനൊത്ത്‌ ജീവിക്കാന്‍ ശീലിച്ചാല്‍ സമാധാനത്തോടെ ജീവിക്കാം. പക്ഷേ അധികമാളുകള്‍ക്കും ആ ശീലം നഷ്‌ടമായിരിക്കുന്നു.&lt;br /&gt;&lt;br /&gt;വീട്‌ നിര്‍മാണത്തെക്കുറിച്ച തിരുനബിയുടെ താക്കീതുകള്‍ നമ്മളൊന്നു കേള്‍ക്കണം. ഒരൊറ്റ തിരുവചനം മതി എല്ലാം തിരിച്ചറിയാന്‍: ``അല്ലാഹു ഒരാള്‍ക്ക്‌ നാശം ഉദ്ദേശിച്ചാല്‍ കളിമണ്ണിലും ഇഷ്‌ടികക്കട്ടകളിലും അയാള്‍ക്ക്‌ താല്‍പര്യമുണ്ടാക്കും. അങ്ങനെ അയാള്‍ വീട്‌ നിര്‍മാണത്തില്‍ മുഴുകാന്‍ തുടങ്ങും.'' (ത്വബ്‌റാനി-കബീര്‍ 10287, മജ്‌മഉസ്സവാഇദ്‌ 4:70)&lt;br /&gt;&lt;br /&gt;അബ്ബാസുബ്‌നു അബ്‌ദില്‍ മുത്വലിബ്‌(റ) ഒരു മണിമാളിക പണിതത്‌ അറിഞ്ഞ റസൂല്‍(സ) അത്‌ പൊളിച്ചുകളയാനാണ്‌ കല്‍പിച്ചത്‌. അത്‌ വില്‍പന നടത്തി പണം ദാനം ചെയ്‌താല്‍ മതിയോ എന്ന്‌ ചോദിച്ചപ്പോള്‍ തിരുനബി ദൃഢസ്വരത്തില്‍ പറഞ്ഞു: ``പൊളിച്ചു കളയുക.'' (അബൂദാവൂദ്‌)&lt;br /&gt;&lt;br /&gt;തിരുനബിയുടെ താക്കീതുകള്‍ ഗൗരവതരമാണ്‌. നമ്മള്‍ പൊളിച്ചുകളയേണ്ടത്‌ മനസ്സിലെ മണിമാളികകളാണ്‌. ആര്‍ത്തികൊണ്ടും മോഹങ്ങള്‍ കൊണ്ടും സുഖചിന്തകള്‍ കൊണ്ടും മൂടിക്കെട്ടിയ മനസ്സില്‍ ഭക്തിയുടെ വെളിച്ചം പകരുമ്പോള്‍ മോഹങ്ങളുടെ കൊട്ടാരങ്ങള്‍ തകര്‍ന്നുവീഴും.&lt;br /&gt;&lt;br /&gt;വീടു പണിയാന്‍ കോടികള്‍ ചെലവഴിക്കുന്നവര്‍ നിരവധിയാണിന്ന്‌. വീടിന്റെ വലുപ്പത്തിലും മതിലിന്റെ ഭംഗിയിലും അഹങ്കാരം നിറയ്‌ക്കുന്നവര്‍ ഒട്ടും വിരളമല്ല. സമ്പാദ്യം മുഴുവന്‍ വീടുനിര്‍മിച്ച്‌ തുലയ്‌ക്കുന്നവര്‍ യഥാര്‍ഥത്തില്‍ സ്വന്തം മക്കളോട്‌ അനീതിയാണ്‌ ചെയ്യുന്നത്‌. കാരണം, മക്കളില്‍ ഒരാള്‍ക്കേ ആ വീട്‌ സ്വന്തമായി ലഭിക്കൂ. മറ്റു മക്കള്‍ക്ക്‌ അത്ര മികച്ച വീട്‌ ലഭിക്കാന്‍ അവസരമില്ലാതായാല്‍ മക്കള്‍ക്കിടയില്‍ പിതാവ്‌ അനീതി കാണിച്ചുവെന്നുവരും.&lt;br /&gt;&lt;br /&gt;ലോകം കണ്ട ദരിദ്രരിലൊരാളാണ്‌ ലോകാനുഗ്രഹിയായ തിരുനബി(സ). മാസങ്ങളോളം പച്ചയിലയും പച്ചവെള്ളവും മാത്രം കഴിച്ചുജീവിച്ചിട്ടുണ്ട്‌. അക്കാലത്ത്‌ അവരുടെ വിസര്‍ജ്യംപോലും മൃഗങ്ങളുടെ വിസര്‍ജ്യം പോലെയായിരുന്നുവെന്ന്‌ സ്വഹാബികള്‍ അനുസ്‌മരിക്കുന്നുണ്ട്‌. അത്രയും ദാരിദ്ര്യം! കീറപ്പായയില്‍ വലതുകൈ തലയിണയാക്കി കിടന്നുറങ്ങിയത്‌ ഏറ്റവു മികച്ച ദൈവസൃഷ്‌ടിയായ അന്ത്യദൂതനാണ്‌. എന്നിട്ടും ആ റസൂല്‍ കരഞ്ഞിട്ടില്ല. എന്നാല്‍ അനാഥയായ ഒരു കുഞ്ഞിനെക്കണ്ടപ്പോള്‍ സ്‌നേഹത്തിന്റെ പ്രവാചകന്‍ വിതുമ്പിപ്പോയി. പട്ടിണി കിടന്ന്‌ വയറൊട്ടിയവരെക്കണ്ടപ്പോള്‍ കണ്ണുപൊത്തിക്കരഞ്ഞുപോയി. സ്വന്തം ദു:ഖങ്ങളെ നിസ്സാരമാക്കി അന്യന്റെ ദു:ഖങ്ങളെ സ്വന്തമാക്കുന്ന ഈ മനസ്സാണ്‌ റസൂല്‍ നമുക്ക്‌ നല്‍കിയ സമ്മാനം. ഏറ്റവും കടുത്ത ദാരിദ്ര്യമനുഭവിച്ചിട്ടും റസൂല്‍ ഏറ്റവും മികച്ച സന്തോഷവാനായിരുന്നു; നമ്മളോ?!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-5980695384870441522?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/5980695384870441522/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=5980695384870441522&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/5980695384870441522'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/5980695384870441522'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2011/06/thakartheriyenda-mani-mandirangal.html' title='തകര്‍ത്തെറിയേണ്ട മണിമന്ദിരങ്ങള്‍'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-7744089111959108802</id><published>2011-06-10T11:07:00.001+04:00</published><updated>2011-06-10T11:08:55.350+04:00</updated><category scheme='http://www.blogger.com/atom/ns#' term='എങ്ങോട്ടാണീ ധൃതി?'/><title type='text'>എങ്ങോട്ടാണീ ധൃതി?</title><content type='html'>&lt;div style="text-align: right;"&gt;അബ്‌ദുല്‍വദൂദ്‌&lt;/div&gt;&lt;br /&gt;&lt;b style="color: red;"&gt;&lt;span style="font-size: large;"&gt;നിങ്ങളൊരു&lt;/span&gt;&lt;/b&gt; കച്ചവടക്കാരനാണോ? ആണെങ്കില്‍, നിങ്ങളുടെ കടയില്‍ നിന്നൊരാള്‍ സാധനങ്ങള്‍ വാങ്ങിയശേഷം ``പണം പിന്നെ തരാം'' എന്ന്‌ പറയുന്നത്‌ നിങ്ങള്‍ ഒട്ടും ഇഷ്‌ടപ്പെടില്ലല്ലോ? ഇല്ല. പണം അതിന്റെ സമയത്ത്‌ ലഭിക്കുന്നതാണ്‌ നമുക്കിഷ്‌ടം. നീട്ടിവെച്ചാല്‍ അതൊരു ബാധ്യതയായിത്തീരും. അങ്ങനെയെങ്കില്‍ ഒന്നാലോചിച്ചുനോക്കൂ; അല്ലാഹുവിന്‌ നല്‍കേണ്ട എത്രയെത്ര കാര്യങ്ങളാണ്‌ `നാളെയാക്കാം', `പിന്നെയാക്കാം' എന്ന്‌ പറഞ്ഞ്‌ നാം നീട്ടിവെച്ചത്‌! അവനോടുള്ള എത്രയെത്ര കടമകളാണ്‌ നാം നിര്‍വഹിച്ചുതീര്‍ക്കാതെ നീട്ടിവലിച്ചത്‌!&lt;br /&gt;&lt;a name='more'&gt;&lt;/a&gt;&lt;br /&gt;ഈ ലോകത്തിന്റെ കാര്യങ്ങളൊന്നും നമ്മള്‍ നീട്ടിവെക്കാറില്ല. കടം വാങ്ങിയിട്ടെങ്കിലും എല്ലാം വേഗം ചെയ്‌തുതീര്‍ക്കും. അപ്പോഴും അല്ലാഹുവിന്റെ കാര്യങ്ങള്‍ ബാക്കിയാക്കും. ഒരു കാര്യം നാം ഓര്‍ത്തുവെക്കുക; ദുനിയാവിന്റെ കാര്യങ്ങള്‍ ബാക്കിയാക്കി നാം മരിച്ചുപോയാലും അതെല്ലാം ആരെങ്കിലും ഭംഗിയായി നിര്‍വഹിക്കും. പക്ഷേ, അല്ലാഹുവുമായി ചെയ്‌തുതീര്‍ക്കേണ്ട ബാധ്യതകള്‍ ബാക്കിയാക്കിയാല്‍ നിര്‍വഹിക്കപ്പെടാതെ അത്‌ പിന്നെയും നീണ്ടുകിടക്കും. അതുകൊണ്ടാണ്‌ അല്ലാഹു ഇങ്ങനെ ഉണര്‍ത്തിയത്‌: ``നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതികാണിക്കുക.'' (3:133)&lt;br /&gt;&lt;br /&gt;ഇമാം ഗസ്സാലി വിവരിക്കുന്നത്‌ കേള്‍ക്കാം: ``മരിച്ചുകഴിഞ്ഞവര്‍ക്ക്‌ ഏറ്റവും വലിയ ആഗ്രഹമെന്തായിരിക്കും? ഒരു ദിവസമെങ്കിലും ഭൂമിലോകത്തേക്കൊന്ന്‌ തിരിച്ചുവരണമെന്ന്‌ അവര്‍ കൊതിക്കുന്നുണ്ടാവും. എങ്കില്‍, ഒരു ദിവസം കൂടി ജീവിക്കാന്‍ ഒരാള്‍ക്ക്‌ അല്ലാഹു ആയുസ്സ്‌ നല്‍കിയാല്‍ അയാള്‍ ആ ദിവസം മുഴുവനും എന്താണ്‌ ചെയ്യുക? സംശയമില്ല, അയാള്‍ അമലുസ്സ്വാലിഹാത്തുകള്‍ ചെയ്യും. കാരണം, മരിച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ക്ക്‌ മനസ്സിലായി അമലുസ്സ്വാലിഹാതുകള്‍ കൊണ്ടേ കാര്യമുള്ളൂ എന്ന്‌!'' (ഇഹ്‌യാഉലൂമിദ്ദീന്‍ 2:301)&lt;br /&gt;&lt;br /&gt;നമ്മളും നമ്മുടെ കര്‍മങ്ങളും മാത്രം ബാക്കിയാകുന്ന നിമിഷമാണ്‌ മരണം. അതോളമുള്ളതെല്ലാം അതോടെ വേര്‍പെടും. സമ്പത്ത്‌, സ്ഥാനമാനങ്ങള്‍, സ്‌നേഹജനങ്ങള്‍... എല്ലാം വിട്ടൊഴിഞ്ഞ്‌ ചെയ്‌തുകൂട്ടിയ കര്‍മങ്ങളും കൂട്ടിപ്പിടിച്ച്‌ നാം ഓരോരുത്തരും തനിച്ചാകുന്ന ആ നിമിഷത്തെക്കുറിച്ചൊന്ന്‌ ആലോചിച്ചുനോക്കൂ.&lt;br /&gt;&lt;br /&gt;തിരുനബി(സ)യും സ്വഹാബികളും നടന്നുപോകുമ്പോള്‍ അവിടെയൊരു ആള്‍ക്കൂട്ടം. അതെന്താണെന്ന്‌ തിരുനബി അന്വേഷിച്ചപ്പോള്‍, ``അവിടെ ഖബ്‌ര്‍ കുഴിക്കുകയാണ്‌'' എന്ന്‌ ആരോ പറഞ്ഞു. അതോടെ ആ തിരുമുഖം വിവര്‍ണമായി. റസൂല്‍(സ) പേടിച്ചുവിറയ്‌ക്കാന്‍ തുടങ്ങി. ഓടിച്ചെന്ന്‌ ഖബ്‌റിന്നരികില്‍ മുട്ടുകുത്തിയിരുന്നു. താഴെയുള്ള മണ്ണ്‌ നനയുവോളം അവിടുന്ന്‌ കരഞ്ഞു. എന്നിട്ടിങ്ങനെ പറഞ്ഞു: കൂട്ടുകാരേ, ഇതുപോലൊരു ദിവസത്തിനു മുമ്പ്‌ ഒരുക്കങ്ങള്‍ നടത്തിക്കോളൂ.'' (ഇബ്‌നുമാജ സുനന്‍ 4195)&lt;br /&gt;&lt;br /&gt;``ജനങ്ങളില്‍ കൂടുതല്‍ ബുദ്ധിയും വിവേകവുമുള്ളവര്‍ ആരാണ്‌ റസൂലേ?'' തിരുനബി പറഞ്ഞു: ``മരണത്തെ കൂടുതല്‍ ഓര്‍ക്കുകയും അതിന്നുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യുന്നവരാണ്‌ ഏറ്റവും ബുദ്ധിമാന്മാര്‍. ദുന്‍യാവില്‍ അവര്‍ക്ക്‌ മാന്യത ലഭിക്കും. പരലോകത്ത്‌ ശ്രേഷ്‌ഠതയും ലഭിക്കും.'' (ഹൈഥമി, മജ്‌മൂഉസ്സവാഇദ്‌ 10:308)&lt;br /&gt;&lt;br /&gt;സാധാരണ ജനങ്ങള്‍ക്കുണ്ടാവുന്ന ദൗര്‍ബല്യങ്ങളും ആര്‍ത്തിയും ഇല്ലാത്തവരോട്‌ എല്ലാവര്‍ക്കും ആദരവുണ്ടാകുന്നു. അതോടെ അല്ലാഹുവിന്റെ കാരുണ്യവും അവരുടെ മേല്‍ ചൊരിയുന്നു. ഇരുലോകത്തും അവര്‍ വിജയിക്കുന്നു. മരണത്തെക്കുറിച്ച ഓര്‍മ ജീവിതത്തെക്കുറിച്ച ആര്‍ത്തിയില്‍ നിന്ന്‌ നമ്മെ രക്ഷിക്കുന്നു. ഇവിടെയുള്ളതൊന്നും വലുതല്ല എന്ന്‌ മരണം നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്‌. നമ്മള്‍ തന്നെ എത്ര ചെറിയവരാണെന്ന്‌ മരണം തെളിയിക്കുന്നു.&lt;br /&gt;&lt;br /&gt;ഈ ഓട്ടവും ധൃതിയും മത്സരങ്ങളും ആഘോഷങ്ങളുമെല്ലാം അവസാനിക്കും. ഒരൊറ്റ തീരുമാനം കൊണ്ട്‌ അല്ലാഹു എല്ലാം തീര്‍ക്കും. നാം ആര്‍ക്കു വേണ്ടിയാണോ ജീവിച്ചത്‌ അവരെല്ലാം നമ്മെ വേര്‍പിരിയുന്നു. മരണമെത്തുന്നതോടെ നമ്മുടെ പേരുപോലും ഇല്ലാതാവുന്നു. പ്രിയമുള്ളവര്‍ പോലും `മയ്യിത്ത്‌' എന്ന്‌ വിളിക്കുന്നു. മണ്ണിട്ടു മൂടി അവസാനത്തെ മണ്‍തരിയും കൈയില്‍ നിന്ന്‌ തട്ടിക്കളഞ്ഞ്‌ അവരെല്ലാം നമ്മുടെ ഖബ്‌റിന്നരികില്‍ നിന്ന്‌ നടന്നുനീങ്ങുന്നു. പതുക്കെപ്പതുക്കെ നമ്മെ മറക്കുന്നു! കര്‍മങ്ങള്‍ മാത്രം നമ്മോടൊപ്പം ബാക്കിയാവുന്നു. നോക്കൂ, നമ്മെ വേര്‍പിരിയാനിരിക്കുന്ന ഈ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പണത്തിനും വേണ്ടിയാണല്ലോ, വേര്‍പിരിയാത്ത കര്‍മങ്ങളെ നാം നഷ്‌ടപ്പെടുത്തുന്നത്‌. തിരുനബി(സ) ഉണര്‍ത്തുന്നു: ``സുഖങ്ങളെയെല്ലാം തകര്‍ക്കുന്ന മരണത്തെ നിങ്ങള്‍ ധാരാളമായി ഓര്‍ക്കുക. പ്രയാസമുണ്ടാവുമ്പോള്‍ മരണത്തെ ഓര്‍ത്താല്‍ സമാധാനം കൈവരും. സുഖങ്ങളില്‍ മരണത്തെ ഓര്‍ത്താല്‍ അശാന്തിയും കടന്നുവരും.'' (ഇബ്‌നു അബ്‌ദ്ദുന്‍യാ, കിതാബുല്‍ മൗത്ത്‌ 104)&lt;br /&gt;&lt;br /&gt;``മരണത്തെ നിങ്ങള്‍ ധാരാളമായി ഓര്‍ക്കുക. അപ്പോള്‍ അല്ലാഹു നിങ്ങളുടെ ഹൃദയത്തെ ഉണര്‍ത്തുകയും മരണത്തെ എളുപ്പമുള്ളതാക്കുകയും ചെയ്യും.'' (ദൈലമി, മുസ്‌നദുല്‍ ഫിര്‍ദൗസ്‌ 41)&lt;br /&gt;&lt;br /&gt;ഹൃദയകാഠിന്യത്തെക്കുറിച്ച്‌ പരാതി പറഞ്ഞ സ്‌ത്രീയോട്‌ ആഇശ(റ) ഉപദേശിക്കുന്നു: ``മരണത്തെ ഓര്‍ക്കുക. ഹൃദയം ലോലമാകും'' ഈ ഉപദേശം അനുസരിച്ച ആ സ്‌ത്രീ പിന്നീട്‌ ആഇശ(റ)യുടെ അടുക്കല്‍ വന്ന്‌ നന്ദി പറഞ്ഞു.&lt;br /&gt;&lt;br /&gt;മരണശേഷം വരാനിരിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന്‌ മനുഷ്യന്‍ അറിഞ്ഞാല്‍ അവന്‍ ഭക്ഷണവും വെള്ളവും ഒഴിവാക്കി മാറത്തടിച്ച്‌ കരയുമായിരുന്നുവെന്നു പോലും തിരുനബി(സ) പറഞ്ഞിട്ടുണ്ട്‌.&lt;br /&gt;&lt;br /&gt;ഒരു കാര്യം പറയുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും നമ്മള്‍ ആലോചിക്കുക; ഈ നിമിഷം ഞാന്‍ മരണപ്പെട്ടാല്‍ ഈ കാര്യത്തെക്കുറിച്ചുള്ള അല്ലാഹുവിന്റെ ചോദ്യമെന്തായിരിക്കും? ഞാന്‍ കുറ്റക്കാരനാകുമോ? ജനങ്ങളും കുടുംബവും എന്ത്‌ പറഞ്ഞാലും അല്ലാഹുവിന്റെ ചോദ്യങ്ങളെ നാം ഭയന്നാല്‍ ജീവിതം ശരിയായ ദിശയിലാകും. തിരുനബിയുടെ ഈ ഉപദേശം കൂടി കേള്‍ക്കാം: ``നീ ഖബ്‌റുകള്‍ സന്ദര്‍ശിക്കുക. അത്‌ പരലോകത്തെ ഓര്‍മിപ്പിക്കും. മരണപ്പെട്ടവരെ കുളിപ്പിക്കുക. അതൊരു താക്കീതാണ്‌. ജനാസ നമസ്‌കരിക്കുക. അത്‌ നിന്നെ സങ്കടപ്പെടുത്തും.'' (ഹാകിം 4:330)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-7744089111959108802?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/7744089111959108802/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=7744089111959108802&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/7744089111959108802'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/7744089111959108802'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2011/06/engottaanee-dirudhi.html' title='എങ്ങോട്ടാണീ ധൃതി?'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-6362791739363613570</id><published>2011-06-10T11:03:00.001+04:00</published><updated>2011-06-10T11:04:06.458+04:00</updated><category scheme='http://www.blogger.com/atom/ns#' term='അഭിമാനമാകാന്‍ ഒരു മകനെങ്കിലും'/><title type='text'>അഭിമാനമാകാന്‍ ഒരു മകനെങ്കിലും</title><content type='html'>&lt;div style="text-align: right;"&gt;അബ്‌ദുല്‍വദൂദ്‌&lt;/div&gt;&lt;br /&gt;&lt;b style="color: red;"&gt;&lt;span style="font-size: large;"&gt;ലോകപ്രസിദ്ധനായ&lt;/span&gt;&lt;/b&gt; ഇസ്‌ലാമിക പ്രബോധകന്‍ ഡോ. സാക്കിര്‍ നായിക്കിനെക്കുറിച്ച്‌ പിതാവ്‌ അബ്‌ദുല്‍കരീം നായിക്‌ പറഞ്ഞു: ``എന്റെ ജീവിതത്തില്‍ ഞാനെന്താണ്‌ നേടിയത്‌ എന്ന്‌ എന്നോട്‌ ചോദിച്ചാല്‍ ഞാന്‍ പറയും, എന്റെ മകന്‍ സാക്കിര്‍ എന്ന്‌. പരലോകത്തേക്കുള്ള എന്റെ സമ്പാദ്യമാണവന്‍!''&lt;br /&gt;&lt;a name='more'&gt;&lt;/a&gt;&lt;br /&gt;മക്കളെക്കുറിച്ച്‌ സ്വപ്‌നങ്ങള്‍ കാണുന്നവരാണ്‌ നമ്മളെല്ലാം. അവര്‍ മികച്ച അവസ്ഥയിലെത്തണമെന്ന്‌ ആഗ്രഹിക്കുന്നു. അവര്‍ വിജയികളാവണമെന്ന്‌ കൊതിക്കുന്നു. അവര്‍ ഉന്നതരാകണേ എന്ന്‌ പ്രാര്‍ഥിക്കുന്നു. അല്ലാഹുവിന്റെ ഇഷ്‌ടവും കാരുണ്യവും അവരിലുണ്ടാകാന്‍ അല്ലാഹുവിനോട്‌ തേടുന്നു.&lt;br /&gt;&lt;br /&gt;എങ്ങനെയാണ്‌ ഇതെല്ലാം നമ്മുടെ മക്കള്‍ക്ക്‌ ലഭിക്കുക? അവരുടെ ജീവിതം കൊണ്ട്‌ മാതാപിതാക്കള്‍ പോലും മഹത്വമുള്ളവരാകുന്നതെങ്ങനെ? അതിനുള്ള വഴികള്‍ അല്ലാഹുവിന്റെ റസൂല്‍(സ) നമ്മെ അറിയിച്ചിട്ടുണ്ട്‌.&lt;br /&gt;&lt;br /&gt;ഈ ലോകത്തെ ഏറ്റവും വലിയ പ്രവര്‍ത്തനമെന്താണ്‌? സംശയമില്ല, അല്ലാഹുവിന്റെ മതത്തെക്കുറിച്ചുള്ള പ്രബോധനം. അതിലേറെ മികച്ചതും മഹത്വമേറിയതുമായ കര്‍മം വേറെയില്ലെന്ന്‌ വിശുദ്ധ ഖുര്‍ആനാണ്‌ പറഞ്ഞത്‌. ആ മാര്‍ഗത്തില്‍ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ലഭിക്കുന്ന സൗഭാഗ്യങ്ങളെക്കുറിച്ച്‌ തിരുമേനി(സ) ഒരുപാട്‌ പറഞ്ഞുതന്നു. മടിപിടിക്കാതെ ആ വഴിയില്‍ മുന്നേറുന്നവര്‍ അല്ലാഹുവിങ്കല്‍ ഉന്നതന്മാരാണെന്ന സന്തോഷവചനം അറിയിച്ചു.&lt;br /&gt;&lt;br /&gt;മക്കളുടെ കര്‍മങ്ങള്‍ മാതാപിതാക്കള്‍ക്കും നന്മയാണ്‌. ഉമ്മയുടെയും ഉപ്പയുടെയും ശിക്ഷണവും മാര്‍ഗദര്‍ശനവുമാണ്‌ മക്കളുടെ കര്‍മമാര്‍ഗം. അതുകൊണ്ടാണ്‌ തിരുനബി(സ) ഇങ്ങനെ പറഞ്ഞത്‌: ``നിങ്ങള്‍ മക്കളെ അര്‍ഹമായ വിധം പരിഗണിക്കുകയും അവരുടെ പെരുമാറ്റ മര്യാദകള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുവിന്‍.'' (ഇബ്‌നുമാജ 3671) ``നല്ല സംസ്‌കാരത്തെക്കാള്‍ ശ്രേഷ്‌ഠമായ മറ്റൊന്നും ഒരു പിതാവും തന്റെ മക്കള്‍ക്കു സമ്മാനമായി നല്‌കുന്നില്ല.'' (തിര്‍മിദി 1952)&lt;br /&gt;&lt;br /&gt;ഖലീഫ ഉമറി(റ)ന്റെ അരികില്‍ ഒരാള്‍ മകനെതിരെ പരാതി പറഞ്ഞു. ഉമര്‍ ആ മകനെ വിളിച്ചുവരുത്തി. അവന്‍ ഖലീഫയോട്‌ ചോദിച്ചു: ``അമീറുല്‍ മുഅ്‌മിനീന്‍, പിതാവിന്‌ മകനോടുള്ള ബാധ്യതകള്‍ എന്തൊക്കെയാണ്‌?'' ഖലീഫ പറഞ്ഞു: ``കുട്ടിയുടെ ഉമ്മയെ സംസ്‌കരിക്കുക. കുഞ്ഞിന്‌ നല്ല പേരിടുക. ഖുര്‍ആന്‍ പഠിപ്പിക്കുക എന്നിവ.'' അപ്പോള്‍ ആ പുത്രന്‍ പറഞ്ഞു: ``അമീറുല്‍ മുഅ്‌മിനീന്‍, ഈ ബാധ്യതകളില്‍ ഒന്നുപോലും എന്റെ പിതാവ്‌ ചെയ്‌തിട്ടില്ല. ഒരു അഗ്നി ആരാധികയാണ്‌ എന്റെ മാതാവ്‌. ജുഅല (കരിവണ്ട്‌) എന്നാണ്‌ എനിക്ക്‌ പേരിട്ടത്‌. അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്ന്‌ ഒരക്ഷരം പോലും എന്നെ പഠിപ്പിച്ചിട്ടില്ല'' -ദേഷ്യത്തോടെ ഉമര്‍ പിതാവിന്‌ നേരെത്തിരിഞ്ഞ്‌ പറഞ്ഞതിങ്ങനെ: ``മകന്‍ ഉപദ്രവിക്കുന്നു എന്ന പരാതിയുമായിട്ടല്ലേ താങ്കള്‍ വന്നത്‌? യഥാര്‍ഥത്തില്‍ അവന്‍ താങ്കളെ ഉപദ്രവിക്കുന്നതിനു മുമ്പ്‌ താങ്കള്‍ അവനെയാണ്‌ ഉപദ്രവിച്ചത്‌. അവന്‍ മോശമായി പെരുമാറുന്നതിന്‌ മുമ്പ്‌ താങ്കള്‍ അവനോടാണ്‌ മോശമായി പെരുമാറിയത്‌.'' (തര്‍ബിയത്തുല്‍ അവ്‌ലാദ്‌ 1:128)&lt;br /&gt;&lt;br /&gt;നല്ല ശിക്ഷണത്തിലൂടെ വളര്‍ന്ന നല്ലവരായ മക്കളെക്കുറിച്ച്‌ റസൂല്‍(സ) പറഞ്ഞത്‌ നോക്കൂ: ``ഒരാള്‍ മരണപ്പെടുന്നതോടെ അയാളുടെ സര്‍വ കര്‍മങ്ങളും നിലച്ചുപോകും; മൂന്നെണ്ണമൊഴികെ. നിലനില്‌ക്കുന്ന ദാനധര്‍മങ്ങള്‍, ഉപകാരപ്രദമായ വിജ്ഞാനം, പ്രാര്‍ഥിക്കുന്ന മക്കള്‍'' (ബുഖാരി, അദബുല്‍മുഫ്‌റദ്‌ 38).&lt;br /&gt;&lt;br /&gt;``അന്ത്യനാളില്‍ ഒരാള്‍ വരും; അയാളുടെ കൂടെ പര്‍വതത്തോളം വലുപ്പമുള്ള സല്‍കര്‍മങ്ങള്‍ ഉണ്ടാകും. അതിശയത്തോടെ അയാള്‍ ചോദിക്കും: ഈ കര്‍മങ്ങള്‍ എങ്ങനെ എന്റെയൊപ്പമായി? അയാളോട്‌ പറയപ്പെടും: നിന്റെ മകന്‍ നിനക്കു വേണ്ടി പ്രാര്‍ഥിച്ചതിന്റെ ഫലമാണിത്‌.''(ത്വബാറ്‌നി, ഔസത്ത്‌ 1915)&lt;br /&gt;&lt;br /&gt;``നല്ലവനായ ഒരാള്‍ക്ക്‌ സ്വര്‍ഗലോകത്ത്‌ അല്ലാഹു പദവികള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കും. അപ്പോള്‍ അയാള്‍ ചോദിക്കും: നാഥാ, എന്തുകൊണ്ടാണ്‌ എനിക്കിങ്ങനെ അനുഗ്രഹങ്ങള്‍ വര്‍ധിക്കുന്നത്‌? അല്ലാഹു മൊഴിയും: നിന്റെ മക്കള്‍ നിനക്കു വേണ്ടി പാപമോചനത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നതുകൊണ്ട്‌.'' (ബുഖാരി, അദബുല്‍ മുഫ്‌റദ്‌ 36, ബസ്സാര്‍, കശ്‌ഫുല്‍ അസ്‌താര്‍ 3141)&lt;br /&gt;&lt;br /&gt;ഖുര്‍ആന്‍ പഠിച്ച മക്കള്‍ പുണ്യമേറിയ മക്കളാണ്‌. അവര്‍ പഠിച്ച ഓരോ ഖുര്‍ആന്‍ വചനത്തിനും മാതാപിതാക്കള്‍ക്ക്‌ പുണ്യമുണ്ടെന്ന്‌ തിരുനബി(സ) പറഞ്ഞു. ഉമ്മയുടെയും ഉപ്പയുടെയും പാപങ്ങള്‍ പൊറുത്തുകിട്ടാന്‍ മക്കളുടെ ഖുര്‍ആന്‍ പഠനം കാരണമാകുമെന്നും പറഞ്ഞു. അല്ലാഹുവിന്റെ ഗ്രന്ഥം പഠിക്കുകയും അല്ലാഹുവിന്റെ ദീന്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന മക്കള്‍ മാതാപിതാക്കള്‍ക്ക്‌ രണ്ടു ലോകത്തെയും വലിയ സമ്പാദ്യമായിത്തീരുന്നു.&lt;br /&gt;&lt;br /&gt;അല്ലാഹുവിന്റെ ദീനിന്റെ പേരില്‍ അഭിമാനികളാണ്‌ നമ്മള്‍. ഇന്ന്‌ ലോകത്തേറ്റവും വേഗതയില്‍ പ്രചരിപ്പിക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്ന മതമാണ്‌ ഇസ്‌ലാം. പുത്തന്‍ സാങ്കേതിക വിനിമയങ്ങളിലൂടെ ഇസ്‌ലാമിക പ്രബോധനം സജീവമായ കാലഘട്ടം. സെക്കന്റുകള്‍ക്ക്‌ ശമ്പളം വാങ്ങുന്നവര്‍ പോലും ജോലിത്തിരക്കിനിടയില്‍ ഇസ്‌ലാമിക ദഅ്‌വത്തില്‍ ഇന്റര്‍നെറ്റിലൂടെ സജീവരായിത്തീര്‍ന്നിരിക്കുന്നു. മുസ്‌ലിമാണെന്നതില്‍ അഭിമാനികളായിത്തീരുന്ന യുവജനങ്ങള്‍ ലോകമെങ്ങും ചെറുതും വലുതുമായ കൂട്ടായ്‌മകളൊരുക്കുന്നു.&lt;br /&gt;&lt;br /&gt;നമ്മുടെ മകനോ മകളോ ആ കൂട്ടത്തിലുണ്ടാകണം. നമ്മുടെ മക്കളില്‍ മിടുക്കനും ബുദ്ധിമാനുമായ ഒരാളെ അല്ലാഹുവിന്റെ ദീനിന്റെ വഴിയില്‍ നാം ഒരുക്കിനിര്‍ത്തണം. അവന്റെ മികവിനനുസരിച്ച്‌ ഡോക്‌ടറോ എന്‍ജീനിയറോ ഒക്കെ ആകട്ടെ. അതേ സമയം ആത്മാഭിമാനിയായ ഒരു പ്രബോധകനുമാകട്ടെ. നമ്മള്‍ ചെയ്‌തതിലേറെ ചെയ്യാന്‍ അവര്‍ക്ക്‌ കഴിവും സാധ്യതയുമുണ്ട്‌. ഈ ലോകത്ത്‌ നാം ബാക്കിയാക്കുന്ന ഏറ്റവും മികച്ച സമ്പാദ്യമായിരിക്കും ആ മകന്‍. അഭിമാനത്തോടെ നമുക്ക്‌ ചൂണ്ടിക്കാണിക്കാനുള്ള നമ്മുടെ സല്‍കര്‍മമായിരിക്കും അവന്‍. ഡോ. സാകിര്‍ നായിക്‌ എന്ന വിശ്വപ്രബോധകന്‍ പിതാവിന്റെ അഭിമാനയതുപോലെ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-6362791739363613570?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/6362791739363613570/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=6362791739363613570&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/6362791739363613570'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/6362791739363613570'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2011/06/abhimanamaakaan-oru-makanenkilum.html' title='അഭിമാനമാകാന്‍ ഒരു മകനെങ്കിലും'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-1547875447816659430</id><published>2011-06-10T11:01:00.001+04:00</published><updated>2011-06-10T11:02:10.698+04:00</updated><category scheme='http://www.blogger.com/atom/ns#' term='അല്ലാഹു കാത്തിരിക്കുന്നവര്‍'/><title type='text'>അല്ലാഹു കാത്തിരിക്കുന്നവര്‍</title><content type='html'>&lt;div style="text-align: right;"&gt;അബ്‌ദുല്‍വദൂദ്‌&lt;/div&gt;&lt;br /&gt;&lt;span style="color: red; font-size: large;"&gt;&lt;b&gt;ഒരു &lt;/b&gt;&lt;/span&gt;സ്വഫ്‌ഫില്‍ പത്ത്‌ ആളുകള്‍ നമസ്‌കരിക്കുന്നു. അവരെല്ലാം ചെയ്യുന്നത്‌ ഒരേ പ്രവര്‍ത്തനം. ഒരേ പ്രാര്‍ഥനകള്‍, ഒരേ കര്‍മങ്ങള്‍... ചെയ്യുന്ന പ്രവൃത്തി ഒരേപോലെയാണെങ്കിലും കിട്ടുന്ന പ്രതിഫലം ഒരേ പോലെയാണോ? അല്ല. പത്തുപേര്‍ക്കും പത്തുവിധം പ്രതിഫലം! കാരണമെന്താ? ചെയ്യുന്ന പ്രവൃത്തിക്കല്ല, ചെയ്യുമ്പോഴുള്ള മനസ്സിനാണ്‌ പ്രതിഫലം. നമസ്‌കാരത്തില്‍ മാത്രമാണോ? അല്ല, എല്ലാ പ്രവര്‍ത്തനങ്ങളിലും അല്ലാഹുവിന്റെ നോട്ടം നമ്മുടെ ഹൃദയവിചാരങ്ങളിലേക്കാണ്‌. ഉന്നതമായ കര്‍മങ്ങളാണ്‌ നാം ചെയ്യുന്നതെങ്കിലും അല്ലാഹുവിങ്കല്‍ അത്‌ തൃപ്‌തിയോടെ സ്വീകരിക്കപ്പെടണമെങ്കില്‍ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സമ്പൂര്‍ണമായും സംസ്‌കരിക്കപ്പെടണം.&lt;br /&gt;&lt;a name='more'&gt;&lt;/a&gt;&lt;br /&gt;നമസ്‌കാരത്തിനു ശേഷം ശദ്ദാദ്‌ബ്‌നു ഔസ്‌(റ) ഇരിപ്പിടത്തിലിരുന്ന്‌ കരയുന്നു. കരച്ചിലിന്റെ കാരണമെന്താണെന്ന്‌ ആരോ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി അതിശക്തമായൊരു താക്കീതായിരുന്നു. ``അല്ലാഹുവിന്റെ റസൂലില്‍ നിന്നു കേട്ട ഒരു വചനം ഓര്‍ത്തപ്പോഴാണ്‌ ഞാന്‍ കരഞ്ഞുപോയത്‌. അവിടുന്ന്‌ പറഞ്ഞിട്ടുണ്ട്‌: ``എനിക്കു ശേഷം എന്റെ സമുദായത്തില്‍ ഞാനേറ്റവും ഭയക്കുന്നത്‌, അവര്‍ ശിര്‍ക്കില്‍ അകപ്പെട്ടുപോവുമോ എന്നാണ്‌.'' ഞാന്‍ ചോദിച്ചു: ``അല്ലാഹുവിന്റെ റസൂലേ, താങ്കളുടെ കാലശേഷം അവര്‍ ശിര്‍ക്ക്‌ ചെയ്യുന്നവരാകുമെന്നാണോ അങ്ങ്‌ പറയുന്നത്‌?'' അവിടുന്ന്‌ പറഞ്ഞു: ``അല്ലയോ ശദ്ദാദ്‌, അവര്‍ സൂര്യനെയോ ചന്ദ്രനെയോ കല്ലുകളെയോ വിഗ്രഹങ്ങളെയോ ആരാധിക്കുമെന്നല്ല ഞാനുദ്ദേശിക്കുന്നത്‌. അവര്‍ ജനങ്ങളെ കാണിക്കാന്‍ പ്രവര്‍ത്തിക്കുന്നവരായിത്തീരുന്നതാണ്‌ എന്റെ ഭയം.'' (ബൈഹഖി, ശുഅ്‌ബുല്‍ ഈമാന്‍ 6830)&lt;br /&gt;&lt;br /&gt;ഖലീഫ ഉമര്‍(റ) പള്ളിയില്‍ നിന്ന്‌ പുറത്തിറങ്ങുമ്പോള്‍, അതാ മുആദുബ്‌നു ജബല്‍(റ) തിരുനബി(സ)യുടെ ഖബ്‌റിന്നരികിലിരുന്ന്‌ കരയുന്നു. ഉമര്‍(റ) കാരണമന്വേഷിച്ചു. മുആദ്‌ പറഞ്ഞു: ``തിരുനബിയില്‍ നിന്നു കേട്ട ഒരു വചനമാണെന്നെ കരയിച്ചത്‌. അവിടുന്ന്‌ എന്നോടൊരിക്കല്‍ പറഞ്ഞിട്ടുണ്ട്‌: ആളുകളെ കാണിക്കാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ നിസ്സാരമായതു പോലും ശിര്‍ക്കാണ്‌. അല്ലാഹുവിന്‌ ഇഷ്‌ടമുള്ളവരോട്‌ ആരെങ്കിലും ശത്രുത കാണിച്ചാല്‍ അവര്‍ അല്ലാഹുവിനോട്‌ യുദ്ധ പ്രഖ്യാപനം നടത്തുന്നവരാണ്‌. തീര്‍ച്ചയായും അല്ലാഹു ഇഷ്‌ടപ്പെടുന്നത്‌ കാണാമറയത്ത്‌ കര്‍മനിരതരാകുന്നവരെയാണ്‌. അങ്ങനെയുള്ളവര്‍ ഒരു സദസ്സിലെത്തിയാല്‍ ആരും അവരെ തിരിച്ചറിയില്ല. വന്നില്ലെങ്കില്‍ ആരും അന്വേഷിക്കുകയുമില്ല. അവരുടെ ഹൃദയങ്ങള്‍ സന്മാര്‍ഗത്തിന്റെ ദീപശിഖകളാവുന്നു.'' (ഇബ്‌നുമാജ 3989, അബുനുഐം, ഹില്‍യതുല്‍ ഔലിയാ 1:15)&lt;br /&gt;&lt;br /&gt;ആത്മാര്‍ഥതയുള്ളവര്‍ക്ക്‌ കുറച്ചു കര്‍മങ്ങള്‍ മതി എന്ന്‌ ആഇശ(റ) പറഞ്ഞിട്ടുണ്ട്‌. പ്രതിഫലമോഹത്തോടെയുള്ള കുറച്ചു പ്രവര്‍ത്തനങ്ങളാണ്‌, ആത്മാര്‍ഥതയില്ലാത്ത കുറെ പ്രവര്‍ത്തനങ്ങളെക്കാള്‍ അല്ലാഹുവിന്നിഷ്‌ടം. പക്ഷേ, വീര്‍ത്തുനില്‌ക്കുന്ന ബലൂണ്‍ പൊട്ടിച്ചു കളഞ്ഞാല്‍ ശൂന്യമാകുന്നതുപോലെ, അകത്ത്‌ ആത്മാര്‍ഥതയില്ലാത്ത അമലുകള്‍ അല്ലാഹുവിങ്കലേക്ക്‌ ഉയര്‍ത്തപ്പെടുകയില്ലെന്ന്‌ തിരുനബി(സ) പഠിപ്പിക്കുന്നു. ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നവരെ പ്രത്യേകിച്ചും ഉണര്‍ത്തേണ്ട കാര്യമാണിത്‌. തികഞ്ഞ ആത്മാര്‍ഥതയോടെയാണ്‌ ചെയ്യുന്നതെങ്കില്‍ ഓരോ സെക്കന്റിലും പ്രതിഫലം ലഭിക്കുന്ന കര്‍മമാണ്‌ അല്ലാഹുവിന്റെ ദീനിന്റെ വഴിയിലുള്ള കര്‍മങ്ങള്‍. ആത്മാര്‍ഥതയ്‌ക്ക്‌ അല്‌പമെങ്കിലും ഉലച്ചില്‍ സംഭവിച്ചാല്‍ എല്ലാം വിഫലമാവുകയും ചെയ്യും. പബ്ലിസിറ്റിയും പത്രശ്രദ്ധയും മോഹിച്ചാല്‍ അതു മാത്രമേ ലഭിക്കൂ.&lt;br /&gt;&lt;br /&gt;രഹസ്യമായി കര്‍മങ്ങള്‍ ചെയ്യാനാണ്‌ തിരുനബി(സ) പ്രോത്സാഹിപ്പിച്ചിട്ടുള്ളത്‌. പരസ്യമായി ചെയ്യേണ്ടതാണ്‌ നമസ്‌കാരം. പക്ഷേ, ആ നമസ്‌കാരത്തെക്കുറിച്ച്‌ നിരവധി മുന്നറിയിപ്പുകള്‍ നല്‌കുകയും ചെയ്‌തു. അന്യരെ കാണിക്കാന്‍ നമസ്‌കാരത്തിന്‌ ഭംഗി വര്‍ധിപ്പിക്കുന്നതിനെ അതീവ ഗൗരവത്തില്‍ താക്കീതു ചെയ്‌തു. `നിഗൂഢമായ ശിര്‍ക്ക്‌' എന്ന്‌ അതിനെ വിളിക്കുകയും ചെയ്‌തു. (ദൈലമി-മുസ്‌നദുല്‍ ഫിര്‍ദൗസ്‌ 8164)&lt;br /&gt;&lt;br /&gt;അതുകൊണ്ടാണ്‌ തിരുനബി(സ) ഇങ്ങനെ നിര്‍ദേശിച്ചത്‌: ``ജനങ്ങളേ, നിങ്ങള്‍ ശിര്‍ക്കിനെ സൂക്ഷിക്കുക. ഉറുമ്പിന്റെ സഞ്ചാരത്തേക്കാള്‍ നിഗൂഢമായിരിക്കും അതിന്റെ വരവ്‌.'' സ്വഹാബികള്‍ ചോദിച്ചു: ``അല്ലാഹുവിന്റെ റസൂലേ, ഉറുമ്പിന്റെ സഞ്ചാരത്തെക്കാള്‍ നിഗൂഢമാണെങ്കില്‍ എങ്ങനെയാണ്‌ ഞങ്ങളതിനെ സൂക്ഷിക്കുക?'' തിരുനബി(സ) പറഞ്ഞുകൊടുത്തു: ``അല്ലാഹുവേ, അറിവുള്ളവരായിരിക്കെ നിന്നോട്‌ ശിര്‍ക്ക്‌ ചെയ്‌തുപോകുന്നതില്‍ നിന്ന്‌ ഞങ്ങള്‍ നിന്നോട്‌ അഭയം തേടുന്നു. അറിയാതെ വന്നുപോകുന്ന തെറ്റുകുറ്റങ്ങള്‍ നീ ഞങ്ങള്‍ക്ക്‌ പൊറുത്തുതരികയും ചെയ്യേണമേ.'' (അഹ്‌മദ്‌ 4:403)&lt;br /&gt;&lt;br /&gt;പ്രശസ്‌തി മോഹമില്ലാതെ, സ്ഥാനമാനങ്ങളോ ബഹുമതിയോ കൊതിക്കാതെ കര്‍മനിരതരാകാനാണ്‌ നമ്മോടുള്ള നിര്‍ദേശം. സ്വന്തം നേട്ടങ്ങളെപ്പറ്റി ആലോചിക്കുന്നവര്‍ക്ക്‌ കൂടുതല്‍ മുന്നോട്ടു പോകാനാവില്ല. ആത്മാര്‍ഥതയില്ലാത്തവര്‍ക്ക്‌ ഇടവേളകള്‍ വര്‍ധിക്കും.&lt;br /&gt;&lt;br /&gt;അലി(റ)യുടെ ഒരു വചനമുണ്ട്‌: ``ജനങ്ങളെ അറിയുകയും ജനങ്ങള്‍ അറിയാതിരിക്കുകയും ചെയ്യുന്ന അല്ലാഹുവിന്റെ അടിമക്ക്‌ മംഗളങ്ങള്‍! അല്ലാഹു അവരെ ഇഷ്‌ടപ്പെട്ടിരിക്കുന്നു. അവര്‍ സന്മാര്‍ഗത്തിന്റെ വിളക്കുകളാണ്‌. പ്രഭാഷണ മികവോ സംസാര വൈഭവമോ അവര്‍ക്കുണ്ടാവില്ല. അല്ലാഹു അവരെ കുഴപ്പങ്ങളില്‍ നിന്നെല്ലാം സംരക്ഷിച്ചു കൊണ്ടിരിക്കും.'' (അബൂയൂസുഫ്‌, കിതാബുല്‍ ഖറാജ്‌ 35)&lt;br /&gt;&lt;br /&gt;എവിടെയും പേര്‌ അച്ചടിച്ചിട്ടില്ലാത്ത, നേതാക്കളുടെയൊന്നും ശ്രദ്ധയില്‍ പെടാത്ത ഭക്തിയും ആത്മാര്‍ഥതയുമുള്ള അല്‌പം ആളുകളാണ്‌ എല്ലാ പ്രസ്ഥാനങ്ങള്‍ക്കും ശക്തിപകരുന്നത്‌. സ്വന്തം കാര്യങ്ങളേക്കാള്‍ മഹത്തായൊരു ആദര്‍ശത്തിന്‌ ജീവിതം കൊണ്ട്‌ ജീവന്‍ പകരുന്ന ആ അല്‌പമാളുകളുണ്ടല്ലോ, അവരെയാണ്‌ അല്ലാഹു കാത്തിരിക്കുന്നത്‌.&lt;br /&gt;&lt;br /&gt;കവിവചനം പോലെ:&lt;br /&gt;&lt;br /&gt;&lt;i style="color: #f1c232;"&gt;``അമ്മയ്‌ക്കു കണ്ണീരു മാത്രം കൊടുത്തവന്‍&lt;br /&gt;നന്മയ്‌ക്കു കണ്ണും കരുത്തും കൊടുത്തവന്‍&lt;br /&gt;പ്രിയമുള്ളതെല്ലാമൊരുജ്വല സത്യത്തിനൂര്‍ജമായ്‌-&lt;br /&gt;ഊറ്റിയോന്‍ രക്തസാക്ഷി.'' &lt;/i&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-1547875447816659430?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/1547875447816659430/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=1547875447816659430&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/1547875447816659430'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/1547875447816659430'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2011/06/allahu-kathirikkunnavar.html' title='അല്ലാഹു കാത്തിരിക്കുന്നവര്‍'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-7880290099250001399</id><published>2011-06-10T10:56:00.001+04:00</published><updated>2011-06-10T10:57:28.450+04:00</updated><category scheme='http://www.blogger.com/atom/ns#' term='ആരോഗ്യം പകരാറുണ്ടോ?'/><title type='text'>ആരോഗ്യം പകരാറുണ്ടോ?</title><content type='html'>&lt;div style="text-align: right;"&gt;അബ്‌ദുല്‍വദൂദ്‌&lt;/div&gt;&lt;br /&gt;&lt;span style="color: red; font-size: large;"&gt;&lt;b&gt;ഇല്ല.&lt;/b&gt;&lt;/span&gt; ആരോഗ്യം പകരാറില്ല. രോഗമാണ്‌ പകരാറുള്ളത്‌. രോഗം പകരുന്നതുകൊണ്ട്‌ ദോഷങ്ങള്‍ മാത്രമേയുള്ളൂ. ആരോഗ്യമാണ്‌ പകരുന്നതെങ്കില്‍ അതെത്ര നല്ലതായിരുന്നു!&lt;br /&gt;&lt;a name='more'&gt;&lt;/a&gt;&lt;br /&gt;ആരോഗ്യം മാത്രമല്ല, നല്ല കാര്യങ്ങളൊക്കെ അങ്ങനെയാണ്‌. അവ വേഗം വേരു പിടിക്കാറില്ല. ചീത്ത കാര്യങ്ങള്‍ എത്ര വേഗമാണ്‌ സമൂഹത്തിലാകെ പടര്‍ന്നുകയറുന്നത്‌. വ്യക്തിയെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും സംഘടനയെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെയുള്ള നല്ല അഭിപ്രായങ്ങള്‍ എവിടെയുമെത്തില്ല. വിമര്‍ശനങ്ങളാകട്ടെ എളുപ്പത്തില്‍ വ്യാപിക്കുന്നു. മികച്ച നന്മകള്‍ ധാരാളമുണ്ടായിരിക്കെത്തന്നെ ചെറിയ പോരായ്‌മകള്‍ കണ്ടുപിടിച്ച്‌ പ്രചരിപ്പിക്കാനും വിമര്‍ശിക്കാനുമുള്ള ധൃതി സമൂഹത്തിലാകെ കുഴപ്പങ്ങള്‍ സൃഷ്‌ടിക്കുക മാത്രമേയുള്ളൂ. നല്ലതു കാണുന്ന കണ്ണുകള്‍ എത്രയോ മികച്ച സൗഭാഗ്യമാണ്‌. സദ്‌ഗുണങ്ങളെ പ്രശംസിക്കാന്‍ മടിക്കുന്നവര്‍ ദുര്‍ഗുണങ്ങളെ പ്രചരിപ്പിക്കാന്‍ ഒരു മടിയും കാണിക്കാറില്ല. അവരോടാണ്‌ അല്ലാഹു പറഞ്ഞത്‌: ``വിശ്വസിച്ചവരേ, അധികം ഊഹിക്കുന്നത്‌ നിങ്ങള്‍ ഒഴിവാക്കുക. മിക്ക ഊഹങ്ങളും കുറ്റമാവുന്നു. ചുഴിഞ്ഞന്വേഷിക്കുകയുമരുത്‌. ഒരാളും മറ്റൊരാളെക്കുറിച്ച്‌ പരദൂഷണം പറയരുത്‌...'' (അല്‍ഹുജുറാത്ത്‌ 12)&lt;br /&gt;&lt;br /&gt;നാം ചുഴിഞ്ഞന്വേഷിക്കേണ്ടത്‌ നമ്മുടെ തന്നെ ജീവിതത്തെയാണ്‌. കുറ്റവും കുറവും കണ്ടെത്തി പരിഹരിക്കേണ്ടതും സ്വന്തം ജീവിതത്തില്‍ തന്നെ. മറ്റുള്ളവരുടെ തെറ്റുകള്‍ക്കെല്ലാം മാപ്പു നില്‌കിയാലും സ്വന്തം തെറ്റുകള്‍ക്ക്‌ വേഗം മാപ്പുനല്‌കരുത്‌. കടുത്ത വിമര്‍ശനങ്ങള്‍ വേണ്ടത്‌ അവനവനു തന്നെയാണ്‌. തിരുനബി(സ) പറഞ്ഞിട്ടുണ്ട്‌: ``സ്വന്തം ന്യൂനതകള്‍ അന്വേഷിച്ചുനടന്നതിനാല്‍ മറ്റുള്ളവരുടെ ന്യൂനതകള്‍ കാണാതെ പോയവര്‍ക്ക്‌ മംഗളങ്ങള്‍!'' (ശുഅബുല്‍ ഈമാന്‍ 10563)&lt;br /&gt;&lt;br /&gt;ഇബ്‌നു അബ്ബാസ്‌ ഉണര്‍ത്തുന്നു: ``കൂട്ടുകാരന്റെ ന്യൂനതകള്‍ പറയണമെന്ന്‌ ആഗ്രഹം തോന്നുമ്പോള്‍ സ്വന്തം ന്യൂനതകളെക്കുറിച്ച്‌ ചിന്തിക്കുക.'' (ഇബ്‌നു അബിദ്ദുന്‍യാ, -സുമ്‌ത്ത്‌ 178)&lt;br /&gt;&lt;br /&gt;അംറുബ്‌നു ഉത്‌ബ(റ) പറയുന്നു: ``അനാവശ്യ സംസാരം പറയുന്നതില്‍ നിന്ന്‌ നിന്റെ നാവിനെയും അത്‌ കേള്‍ക്കുന്നതില്‍ നിന്ന്‌ നിന്റെ കാതുകളെയും കാത്തുസൂക്ഷിക്കുക. കാരണം, നിഷിദ്ധ സംസാരം കേള്‍ക്കുന്നതും പറയുന്നതും തെറ്റാണ്‌.'' (സുമ്‌ത്ത്‌ 179)&lt;br /&gt;&lt;br /&gt;അന്യരുടെ പോരായ്‌മകള്‍ തിരുത്തേണ്ടത്‌ എങ്ങനെയാണെന്ന്‌ തിരുനബി മാതൃക കാണിച്ചിട്ടുണ്ട്‌. സ്‌നേഹത്തോടെ, സ്വകാര്യമായി അയാളോടു തന്നെ അത്‌ പറയുന്നതാണ്‌ തിരുനബിയുടെ രീതി. ഒരാളെക്കുറിച്ച്‌ ``അയാള്‍ വലിയ ഉറക്കക്കാരനാണ്‌'' എന്ന്‌ പറഞ്ഞ സ്വഹാബിയെയും അതു കേട്ടിട്ടും തിരുത്താന്‍ ശ്രമിക്കാതിരുന്ന സ്വഹാബിയെയും തിരുനബി(സ) കടുത്ത ഭാഷയില്‍ ചോദ്യം ചെയ്യുകയുണ്ടായി. ഓരോരുത്തരുടെയും അഭിമാനത്തെ ആദരിച്ചുകൊണ്ടു മാത്രം സംസാരിക്കണമെന്നായിരുന്നു അവരോടുള്ള താക്കീത്‌. ഇനിയുമെത്രയോ പോരായ്‌മകള്‍ പരിഹരിക്കപ്പെടാനുള്ളവരാണ്‌ നമ്മളൊക്കെ. ``എന്റെ പോരായ്‌മകള്‍ നീ എനിക്ക്‌ പരഹരിച്ചു തരേണമേ'' എന്ന്‌ ഓരോ നമസ്‌കാരത്തിലും സുജൂദുകള്‍ക്കിടയിലിരുന്ന്‌ നാം പ്രാര്‍ഥിക്കുന്നു. നമ്മുടെ പോരായ്‌മകള്‍ നമുക്കറിയില്ല. ഗുണങ്ങള്‍ മാത്രമേ നമ്മില്‍ നാം കണ്ടിട്ടുള്ളൂ. പോരായ്‌മകള്‍ അറിയുന്നവന്‍ അല്ലാഹുവാണ്‌.&lt;br /&gt;&lt;br /&gt;നല്ലതു പറയാന്‍ മാത്രമേ സംസാരിക്കാവൂ എന്നു പോലും തിരുനബി താക്കീതുചെയ്‌തു. ``അല്ലെങ്കില്‍ മിണ്ടാതിരിക്കുക'' എന്നും പറഞ്ഞു (ബുഖാരി 6:36). ഉമറുബ്‌നു അബ്‌ദില്‍ അസീസിന്റെ ഒരു വചനമുണ്ട്‌: ``പെരുമ പറച്ചിലോ ഊറ്റ പ്രകടനമോ വന്നുപോകുമോ എന്നു പേടിച്ചാണ്‌ ഞാന്‍ അധിക സംസാരവും ഒഴിവാക്കുന്നത്‌.'' (ത്വബ്‌ഖാതുബ്‌നു സഅദ്‌ 5:368)&lt;br /&gt;&lt;br /&gt;ഇമാം ഹസനുല്‍ ബസ്വരി പഠിപ്പിക്കുന്നു: ``ബുദ്ധിശാലിയുടെ നാവ്‌ അയാളുടെ ഹൃദയത്തിലായിരിക്കും. സംസാരിക്കാനുദ്ദേശിക്കുമ്പോള്‍ ഹൃദയത്തോട്‌ അയാള്‍ സമ്മതം ചോദിക്കും. അനുവദിച്ചാല്‍ സംസാരിക്കും. ഇല്ലെങ്കില്‍ മിണ്ടാതിരിക്കും. അവിവേകിയുടെ ഹൃദയം അയാളുടെ നാവിനു പിറകിലായിരിക്കും. ഹൃദയത്തിലേക്കു തിരിഞ്ഞുനോക്കുകയേയില്ല. നാവിലെന്തു വന്നുവോ അത്‌ വിളിച്ചുപറയും.'' (കിതാബുസ്സുഹ്‌ദ്‌ 389)&lt;br /&gt;&lt;br /&gt;തിരുനബി(സ)യുടെ ഒറ്റ വചനം മതി, വാക്കുകള്‍ക്കെല്ലാം നിയന്ത്രണം വരാന്‍: ``ആരുടെ സംസാരം അധികമായോ അയാളുടെ വീഴ്‌ചകളും അധികമാകും. വീഴ്‌ചകള്‍ അധികമായാല്‍ കുറ്റങ്ങള്‍ വര്‍ധിക്കും. കുറ്റങ്ങള്‍ പെരുകിയാല്‍ നരകാവകാശിയുമായിത്തീരും'' (ത്വബ്‌റാനി -ഔസത്ത്‌ 73)&lt;br /&gt;&lt;br /&gt;തെറ്റു ചെയ്‌തതിന്റെ പേരില്‍ ഒരാള്‍ മറ്റൊരാളെ പരിഹസിച്ചാല്‍, ആ തെറ്റ്‌ അയാളും ആവര്‍ത്തിച്ചിട്ടല്ലാതെ അല്ലാഹു അയാളെ മരിപ്പിക്കുകയില്ല എന്ന്‌ തിരുനബി മുന്നറിയിപ്പ്‌ നല്‌കിയിട്ടുണ്ട്‌ (തിര്‍മിദി 2506). ഒരാളില്‍ പോരായ്‌മകള്‍ കണ്ടിട്ടും അതു പരസ്യപ്പെടുത്താതിരുന്നാല്‍ നമ്മുടെ പോരായ്‌മകള്‍ അല്ലാഹുവും മറച്ചുവെക്കുമെന്ന്‌ തിരുനബി(സ) സന്തോഷവാര്‍ത്തയറിയിച്ചു. സമൂഹത്തിന്റെ സുരക്ഷിതത്വത്തിനുള്ള മികച്ച മാര്‍ഗമാണ്‌ സ്‌നേഹത്തിന്റെ റസൂല്‍ പഠിപ്പിച്ചുതന്നത്‌.&lt;br /&gt;&lt;br /&gt;വിമര്‍ശനങ്ങള്‍ പോലും സ്‌നേഹത്തോടെയുള്ള സദുപദേശങ്ങളാകണം. അല്ലെങ്കില്‍ അന്യന്റെ കുറ്റങ്ങള്‍ ഉറക്കെപ്പറയുമ്പോള്‍ നമ്മുടെ കുറ്റങ്ങള്‍ ഉള്ളില്‍ ചിരിക്കും. നമുക്കൊക്കെ കൂടുതല്‍ പരിചയമുള്ളത്‌ നമ്മെത്തന്നെയാണല്ലോ. പരിഹാരം വേണ്ടത്‌ സ്വന്തത്തില്‍ തന്നെയാണെന്ന്‌ നമുക്ക്‌ വേണ്ടുവോളമറിയാം. എങ്കില്‍ നമ്മുടെ ചൂണ്ടുവിരല്‍ സ്വന്തത്തിനു നേരെ തിരിയട്ടെ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-7880290099250001399?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/7880290099250001399/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=7880290099250001399&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/7880290099250001399'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/7880290099250001399'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2011/06/aarogyam-pakaraarundo.html' title='ആരോഗ്യം പകരാറുണ്ടോ?'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-720957476377296177</id><published>2011-06-10T10:54:00.001+04:00</published><updated>2011-06-10T10:55:00.477+04:00</updated><category scheme='http://www.blogger.com/atom/ns#' term='ഉണര്‍വേകുന്ന ഉപദേശങ്ങള്‍'/><title type='text'>ഉണര്‍വേകുന്ന ഉപദേശങ്ങള്‍</title><content type='html'>&lt;div style="text-align: right;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&lt;b&gt;അബ്‌ദുല്‍വദൂദ്‌&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt; &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt; &lt;span style="font-family: AnjaliOldLipi; font-size: small;"&gt;&lt;b style="color: red;"&gt;&lt;span style="font-size: large;"&gt;ഇസ്‌ലാമികലോകം&lt;/span&gt;&lt;/b&gt; കണ്ട ഉന്നതനായ പണ്ഡിതനാണ്‌ ശൈഖ്‌  അബ്‌ദുല്‍ഖാദിര്‍ ജീലാനി. ഹിജ്‌റ  470ല്‍ ഇറാന്റെ വടക്കുപടിഞ്ഞാറുള്ള ജീലാനില്‍  ജനിച്ചു. അസാധാരണ വിജ്ഞാനവും  അപൂര്‍വ ഭക്തിയും സമന്വയിപ്പിച്ച മഹാനായ  വ്യക്തിത്വമായിരുന്നു അദ്ദേഹം.  വ്യക്തിശുദ്ധിയിലും സമൂഹസംസ്‌കരണത്തിലും ഒരേവിധം  വിജയിച്ച ചരിത്രമാണ്‌  അദ്ദേഹത്തിന്റേത്‌. &lt;a name='more'&gt;&lt;/a&gt;ചെറുപ്പം തൊട്ടേ വിശ്രുതനായ പ്രഭാഷകനും   പ്രബോധകനുമായിരുന്ന ശൈഖ്‌ ജീലാനിക്ക്‌ ഭക്തയായ ഉമ്മയില്‍ നിന്നാണ്‌  മതബോധവും  വിജ്ഞാനദാഹവും പകര്‍ന്നുകിട്ടിയത്‌. കളവു പറയരുതെന്ന ഉമ്മയുടെ  ഉപദേശം ജീവിതകാലം  മുഴുവന്‍ അദ്ദേഹം പാലിച്ചു. അക്കാലത്തെ രാജാവിനു പോലും  കിട്ടാത്ത ജനസ്വീകാര്യതയും  ആദരവും നേടിയെടുത്ത വ്യക്തിത്വമായിരുന്നു  ശൈഖിന്റേത്‌. രാജാവും മന്ത്രിമാരും  അദ്ദേഹത്തിന്റെ ജ്ഞാന സദസ്സില്‍  ഹാജരായിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;ഉന്നതനായ  പണ്ഡിതനായിരിക്കുമ്പോള്‍ തന്നെ അതീവ  ലളിതവും വിനയാന്വിതവുമായ  ജീവിതമായിരുന്നു ഇമാമിന്റേത്‌. കുട്ടികള്‍  സംസാരിക്കുമ്പോള്‍ പോലും  എഴുന്നേറ്റു നിന്ന്‌ കേള്‍ക്കും. പട്ടിണിപ്പാവങ്ങളെ  തേടിപ്പോയി അവരുടെ  വസ്‌ത്രങ്ങള്‍ വൃത്തിയാക്കുകയും ആവശ്യങ്ങള്‍ നിറവേറ്റുകയും  ചെയ്യും.  അധികാരികളുടെ വാതില്‍പ്പടിയില്‍ ഒരിക്കല്‍ പോലും പോയില്ല.   അദ്ദേഹത്തോടൊപ്പം ഏറെക്കാലം സഹവസിച്ച ഹറാദ പറയുന്നു: ``ശൈഖ്‌  ജീലാനിയെക്കാള്‍  സദ്‌സ്വഭാവിയും വിശാലഹൃദയനും സ്‌നേഹധന്യനുമായ ഒരാളെ ഞാന്‍  കണ്ടിട്ടില്ല. ഇത്രയും  മഹദ്‌ഗുണങ്ങളോടൊപ്പം താഴ്‌ന്നവരെ പരിഗണിക്കുകയും  മുതിര്‍ന്നവരെ ആദരിക്കുകയും  സാധുക്കളെ അടുത്തിരുത്തുകയും ചെയ്യുമായിരുന്നു  അദ്ദേഹം.'' (ത്വബഖാത്‌ ശഅ്‌റാനി  128)&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;ഇമാം  ഖര്‍സാലി പറയുന്നു: ``ധാരാളം  പ്രാര്‍ഥിക്കുന്ന വ്യക്തിയായിരുന്നു  അദ്ദേഹം. ഗുണപാഠമുള്ള കാര്യങ്ങള്‍ പറയുമ്പോള്‍  അദ്ദേഹത്തിന്റെ  കണ്ണുനിറയും. എപ്പോഴും ദിക്‌റുകള്‍ ചുണ്ടിലുണ്ടാവും. മുഖപ്രസന്നത,  മാന്യത,  വിജ്ഞാനം, ഉന്നതസ്വഭാവം, ഉത്തമകുടുംബം ഇവയെല്ലാം അദ്ദേഹത്തിന്റെ   പ്രത്യേകതകളാണ്‌. ജീവിതം മുഴുവന്‍ ത്യാഗപരിശ്രമങ്ങളിലും ഇബാദത്തുകളിലും   നിരതനായിരുന്നു അദ്ദേഹം'' (ഖലാഇദുല്‍ ജവാഹിര്‍ 9). ഇറാഖിലെ മുഫ്‌തി  എഴുതുന്നു:  ``സംസ്‌കാരമില്ലാത്ത കാര്യങ്ങളില്‍ നിന്ന്‌ അദ്ദേഹം അങ്ങേയറ്റം  അകലും. സത്യവും  ന്യായവുമായ കാര്യങ്ങളോട്‌ അടുപ്പം പുലര്‍ത്തും. ദീനിന്റെ  വിഷയത്തില്‍ കര്‍ക്കശ  നിലപാടായിരുന്നു. സ്വന്തം കാര്യങ്ങള്‍ക്ക്‌ ആരോടും  കോപിച്ചിരുന്നില്ല. വെറും കൈയോടെ  ആരെയും മടക്കി അയക്കില്ല.  ഒന്നുമില്ലെങ്കില്‍ സ്വന്തം വസ്‌ത്രമെങ്കിലും  എടുത്തുകൊടുക്കും.''  (ഖലാഇദ്‌ 9)&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;ശൈഖുല്‍  ഇസ്‌ലാം ഇബ്‌നുതൈമിയ്യ പറയുന്നു:  ``നിര്‍ജീവ മനസ്സുകളെ ജീവിപ്പിച്ച  വിജ്ഞാനിയാണദ്ദേഹം. അദ്ദേഹത്തിന്റെ  വചനശക്തിയിലൂടെ ലക്ഷക്കണക്കിന്‌  ആളുകള്‍ക്ക്‌ അല്ലാഹു സന്മാര്‍ഗം കനിഞ്ഞരുളി.  അദ്ദേഹത്തിന്റെ ജീവിതം  ഇസ്‌ലാമിന്‌ ഒരു വസന്തമായിരുന്നു. ഇസ്‌ലാമികലോകത്ത്‌   സത്യവിശ്വാസത്തിന്റെയും ആത്മീയതയുടെയും തിരമാലകള്‍ അലയടിച്ച കാലഘട്ടമാണ്‌   അദ്ദേഹത്തിന്റേത്‌'' (ജലാഉല്‍ അയ്‌നയ്‌ന്‍ 130). ശൈഖ്‌ ഉമര്‍ കയ്‌സാനി  പറയുന്നു:  ``അദ്ദേഹത്തിന്റെ മിക്ക സദസ്സുകളിലും അമുസ്‌ലിംകള്‍  ഇസ്‌ലാമിലേക്കെത്തുമായിരുന്നു.  അധാര്‍മിക ജീവിതം നയിച്ചവര്‍  പശ്ചാത്തപിക്കുമായിരുന്നു. ദുഷിച്ച വിശ്വാസമുള്ളവര്‍   സത്യവിശ്വസത്തിലേക്ക്‌ മടങ്ങുമായിരുന്നു. ശൈഖ്‌ ഞങ്ങളോട്‌ പറയും: അല്ലാഹു  അവന്റെ  അടിമകള്‍ക്ക്‌ എന്നെക്കൊണ്ട്‌ പ്രയോജനം വരുത്താനുദ്ദേശിക്കുന്നു.  അയ്യായിരത്തിലേറെ  ജൂത-ക്രൈസ്‌തവര്‍ എന്നിലൂടെ ഇസ്‌ലാം  സ്വീകരിച്ചിട്ടുണ്ട്‌. അല്ലാഹുവിന്റെ വലിയ  അനുഗ്രഹമാണത്‌.''&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;പ്രവാചകചര്യയെ  പരിപൂര്‍ണമായി പിന്തുടര്‍ന്ന  ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്‌. ശൈഖ്‌  ഉപദേശിക്കുന്നു: ``അല്ലാഹുവിന്റെ  നിയമങ്ങളില്‍ വല്ലതും നിങ്ങളില്‍ നിന്ന്‌  ഇല്ലാതായാല്‍ നിങ്ങള്‍ ഫിത്‌നയില്‍  കുടുങ്ങിയെന്നും പിശാച്‌ നിങ്ങളെ  കളിപ്പാവയാക്കിയെന്നും മനസ്സിലാക്കുക. വേഗം ശരിയായ  ദീനിലേക്ക്‌ മടങ്ങുക.  ദീന്‍ മുറുകെ പിടിക്കുക. ഊഹങ്ങളെ കൈവെടിയുക. ദീനില്‍  ഇല്ലാത്തതെല്ലാം  അസത്യമാകുന്നു.''&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;ഇമാം  ഉപദേശിക്കുന്നു: ``മനുഷ്യര്‍ വല്ല  പ്രശ്‌നത്തിലും അകപ്പെടുമ്പോള്‍  ഭൗതികമായ പരിഹാരമാര്‍ഗങ്ങള്‍ തേടുന്നു. ഒന്നും  ശരിയാകാതാവുമ്പോള്‍  അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കുന്നു. ജനങ്ങളില്‍ നിന്ന്‌ പരിഹാരം   ലഭിക്കുമ്പോള്‍ അല്ലാഹുവിനെ കൈവിടുന്നു. അല്ലാഹുവില്‍ നിന്ന്‌ പരിഹാരം   കിട്ടുമ്പോള്‍ ജനങ്ങള്‍ നിസ്സാരന്മാരാണെന്ന്‌ തിരിച്ചറിയുന്നു. തൗഹീദിലുള്ള   ദൃഢവിശ്വാസം മനസ്സിലുള്ളവര്‍ക്ക്‌ അല്ലാഹുവിലുള്ള പ്രതീക്ഷ ഒരിക്കലും   നഷ്‌ടപ്പെടില്ല. തൗഹീദില്ലാത്തവര്‍ക്ക്‌ പല അഭയങ്ങളും മനസ്സില്‍  തെളിഞ്ഞുവരും.  പക്ഷേ, അതെല്ലാം ദുര്‍ബലങ്ങളാണെന്ന്‌ പിന്നീട്‌  തിരിച്ചറിയുക തന്നെ ചെയ്യും.  സമ്പത്തും ദാരിദ്ര്യവും രോഗവും സുഖവുമെല്ലാം  അല്ലാഹുവില്‍ നിന്നാണെന്ന്‌  ഉറച്ചുവിശ്വസിക്കുമ്പോഴേ ഒരാളുടെ തൗഹീദ്‌  പൂര്‍ത്തിയാകൂ. ആയയുടെ കൈയിലെ  കുഞ്ഞിനെപ്പോലെ, കുളിപ്പിക്കുന്നവരുടെ  കൈയിലെ മയ്യിത്തിനെപ്പോലെ, ഹോക്കി  കളിക്കാരന്റെ കൈയിലെ വടിയുടെ മുന്നിലെ  പന്തുപോലെ- വേറൊരാളുടെ  തീരുമാനങ്ങള്‍ക്കനുസരിച്ചാണ്‌ നമ്മളും  ജീവിക്കുന്നത്‌. അല്ലാഹുവിന്റെ നിശ്ചയങ്ങള്‍  മാത്രമാണീ ജീവിതത്തില്‍  സംഭവിക്കുന്നതെല്ലാം. അല്ലാഹുവിന്റെ വചനത്തോട്‌ അടുപ്പം  കാണിക്കുക.  ജീവിതസുഖങ്ങളില്‍ വിരക്തി കാണിക്കുക. സ്വന്തത്തിനു  വേണ്ടിയുള്ളതിനേക്കാള്‍  മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക. അവര്‍ക്കു വേണ്ടി  ഹൃദയം  മിടിക്കുക, കണ്ണു നിറയുക. അല്ലാഹുവിനെക്കുറിച്ച ഓര്‍മയാല്‍ ഹൃദയം   കുളിര്‍ക്കട്ടെ.'' (ഫുതൂഹുല്‍ ഗൈബ്‌ 279)&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;&lt;span style="font-family: AnjaliOldLipi; font-size: small;"&gt;``അല്ലാഹുവിനെ  സദാ ഭയക്കുക. അവനില്‍ മാത്രം  പ്രതീക്ഷയര്‍പ്പിക്കുക. എല്ലാ ആവശ്യങ്ങളും  അവനില്‍ അര്‍പ്പിക്കുക. തൗഹീദ്‌ മുറുകെ  പിടിക്കുക'' എന്നായിരുന്നു  ശൈഖിന്റെ അന്ത്യ ഉപദേശം. ``അല്ലാഹു അന്തസ്സുള്ളവന്‍!''  എന്ന്‌  ആവര്‍ത്തിച്ചുപറഞ്ഞ്‌, അല്ലാഹ്‌, അല്ലാഹ്‌ എന്നുച്ചരിച്ച്‌ ആ തല്‌ക്കാല   ജീവിതം ശാശ്വത ജീവിതത്തിലേക്ക്‌ യാത്രയായി.&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-720957476377296177?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/720957476377296177/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=720957476377296177&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/720957476377296177'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/720957476377296177'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2011/06/unarvekunna-upadeshangal.html' title='ഉണര്‍വേകുന്ന ഉപദേശങ്ങള്‍'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-2197878149349941309</id><published>2011-03-25T19:24:00.002+04:00</published><updated>2011-06-10T11:31:07.399+04:00</updated><category scheme='http://www.blogger.com/atom/ns#' term='ഇണ; ഇഷ്‌ടമുള്ള തുണ'/><title type='text'>ഇണ; ഇഷ്‌ടമുള്ള തുണ</title><content type='html'>&lt;div style="text-align: right;"&gt;അബ്‌ദുല്‍വദൂദ്‌&lt;/div&gt;&lt;br /&gt;&lt;span style="color: red; font-size: large;"&gt;&lt;b&gt;ഇങ്ങനെയൊരു&lt;/b&gt;&lt;/span&gt; സംഭവമുണ്ട്‌: ഓഫീസിലേക്ക്‌ പോകാന്‍ ധൃതിയില്‍ ഒരുങ്ങുകയായിരുന്നു ഭര്‍ത്താവ്‌. അല്‍പസമയം പോലും അയാള്‍ക്ക്‌ പാഴാക്കാനില്ല. അപ്പോഴാണ്‌ തുറന്നുവെച്ചിരിക്കുന്ന ഒരു മരുന്നുകുപ്പി അവിടെ കണ്ടത്‌. അതിന്റെ അടപ്പ്‌ അവിടെയെങ്ങും കാണുന്നില്ല. ചെറിയ കുഞ്ഞ്‌ അവിടെയൊക്കെ നടക്കുകയും ചെയ്യുന്നുണ്ട്‌. അടുക്കളയില്‍ ജോലിയില്‍ മുഴുകിയ ഭാര്യയെ വിളിച്ച്‌ ``കുപ്പി വേഗം അടച്ചുവെക്കണം. ഇല്ലെങ്കില്‍ മോന്‍ അതെടുക്കും'' എന്ന്‌ പറഞ്ഞ്‌, മോനെപ്പിടിച്ച്‌ ചുംബനം നല്‍കി ഓഫീസിലേക്കോടി.&lt;br /&gt;&lt;br /&gt;&lt;a name='more'&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ജോലിത്തിരക്കില്‍ കുപ്പിയുടെ കാര്യം അവള്‍ മറന്നു. കുറച്ചുനേരം കഴിഞ്ഞ്‌ ചെന്നുനോക്കിയപ്പോഴതാ, കുപ്പിയിലെ മരുന്നു മുഴുവന്‍ കഴിച്ച്‌ അവരുടെ പിഞ്ചോമന ബോധരഹിതനായി കിടക്കുന്നു! പരിഭ്രാന്തയായ അവള്‍ അയല്‍ക്കാരെ വിളിച്ച്‌ ആശുപത്രിയിലേക്കോടി. വിദഗ്‌ധ ചികിത്സ തന്നെ ഡോക്‌ടര്‍മാര്‍ നല്‍കിയെങ്കിലും ആ ഓമനപ്പൈതലിനെ രക്ഷിക്കാനായില്ല. പേടിയും ആധിയും നിറഞ്ഞ മനസ്സോടെ ഭര്‍ത്താവ്‌ ആശുപത്രിയിലെത്തിയപ്പോഴേക്ക്‌ ഓമനപ്പൈതല്‍ മരണപ്പെട്ടു. ആരെയും കാത്തുനില്‍ക്കാതെ ജീവിതത്തില്‍ നിന്നു മടങ്ങിയ ആ ഓമനപ്പൈതലിന്റെ കുഞ്ഞുശരീരവുമായി ഐസിയുവില്‍ നിന്ന്‌ പുറത്തേക്ക്‌ വരുന്ന ഭര്‍ത്താവിന്റെ മനസ്സില്‍ നിറയെ എന്തായിരിക്കും? ഭയംകൊണ്ട്‌ ചുവന്ന മുഖമാണ്‌ ആ ഭാര്യക്ക്‌. അവളിതുവരെ കരഞ്ഞിട്ടില്ല. തന്റെ അശ്രദ്ധകൊണ്ടുണ്ടായ ദുരന്തമാണല്ലോ എന്ന ചിന്തയാണ്‌ അവളില്‍ നിറയെ. ഭര്‍ത്താവിന്റെ പ്രതികരണമെന്തായിരിക്കുമെന്ന ആധിയില്‍ അവള്‍ നിര്‍വികാരയായി പുറത്തുനില്‍ക്കുന്നു!&lt;br /&gt;&lt;br /&gt;എന്തായിരിക്കും അയാളുടെ പ്രതികരണം?&lt;br /&gt;അയാള്‍ കുഞ്ഞിന്റെ മൃതശരീരം കൈയില്‍ വെച്ച്‌ അവളെ നോക്കി. അയാള്‍ ഇത്രമാത്രം പറഞ്ഞു: `I love you darling'' -ഞാനിപ്പോഴും നിന്നെ സ്‌നേഹിക്കുന്നു. ഇത്‌ കേട്ടപ്പോള്‍ അവള്‍ കരഞ്ഞു. കുഞ്ഞിന്റെ മരണത്തിലുള്ള വേദന മാത്രമായിരുന്നില്ല ആ കണ്ണീര്‍. മറിച്ച്‌, ഭര്‍ത്താവിന്റെ നിലയ്‌ക്കാത്ത സ്‌നേഹത്തിന്റെ ആഴങ്ങളെ തിരിച്ചറിഞ്ഞപ്പോഴുള്ള ആനന്ദം കൂടിയായിരുന്നു അത്‌.&lt;br /&gt;&lt;br /&gt;&lt;div style="text-align: center;"&gt;****&lt;/div&gt;&lt;br /&gt;സ്‌നേഹപൂര്‍വം പ്രിയങ്കരിയായ ആഇശക്ക്‌ തിരുനബി(സ) സമ്മാനിച്ച പായസം നിമിഷനേരത്തെ അരിശംകൊണ്ട്‌ ആഇശ(റ) തട്ടിക്കളഞ്ഞു. പാത്രം ചിന്നിച്ചിതറി, പായസം നിലത്തൊഴുകി.&lt;br /&gt;&lt;br /&gt;അരിശം അണപൊട്ടിയൊഴുകാന്‍ സാധ്യതയേറെയുണ്ടായിട്ടും പ്രണയാര്‍ദ്രമായ ഹൃദയത്തോടെ ക്ഷമയുടെ പ്രവാചകന്‍ ഇത്രമാത്രം പറഞ്ഞു: ``ഉമ്മുല്‍ മുഅ്‌മിനീന്‍ ഇന്നെന്തോ ദേഷ്യത്തിലാണല്ലേ?''&lt;br /&gt;&lt;br /&gt;&lt;div style="text-align: center;"&gt;****&lt;/div&gt;&lt;div style="text-align: center;"&gt;&lt;br /&gt;&lt;/div&gt;കേരളത്തിലെ പ്രശസ്‌തനായ കാന്‍സര്‍ ചികിത്സകന്‍ ഡോ. വി പി ഗംഗാധരന്റെ ജീവിതമെന്ന അത്ഭുതം അതിമനോഹരമായ പുസ്‌തകമാണ്‌. ഡോക്‌ടറുടെ ചികിത്സാനുഭവങ്ങളുടെ ഡയറി എന്നതിലേറെ, മനുഷ്യസ്‌നേഹത്തിന്റെ പാഠപുസ്‌തകമാണത്‌. അതിലൊരു സംഭവമുണ്ട്‌.&lt;br /&gt;കാന്‍സര്‍ ബാധിച്ച ഒരു യുവതി ഡോക്‌ടറുടെ അടുത്തെത്തി. വിദഗ്‌ധ പരിശോധനയ്‌ക്കു ശേഷം രോഗം ഗുരുതരമാണെന്ന്‌ വിലയിരുത്തി. വമ്പിച്ച സാമ്പത്തിക ബാധ്യത വരുന്ന ചികിത്സയാണ്‌ വേണ്ടത്‌. പക്ഷേ, ആ കുടുംബത്തിന്‌ ചെലവ്‌ താങ്ങാന്‍ സാധിക്കാതെ ചികിത്സക്കു നില്‍ക്കാതെ സങ്കടത്തോടെ വീട്ടിലേക്ക്‌ തിരിച്ചുപോയി. ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഒരു യുവാവ്‌ ഡോക്‌ടറെത്തേടിയെത്തി. മുമ്പ്‌ വന്ന ആ യുവതിയുടെ ഭര്‍ത്താവാണയാള്‍. ഗള്‍ഫില്‍ നിന്ന്‌ വന്നതാണ്‌. പരിചയപ്പെടുത്തലിനു ശേഷം അയാള്‍ പറഞ്ഞതിങ്ങനെ:&lt;br /&gt;``ഡോക്‌ടര്‍, ഞങ്ങള്‍ വിവാഹിതരായിട്ട്‌ ഏതാനും ദിവസങ്ങളേ ആയുള്ളൂ. അല്‍പം ദിവസങ്ങള്‍ മാത്രമേ ഞങ്ങള്‍ ഒന്നിച്ച്‌ കഴിഞ്ഞിട്ടുള്ളൂ. ഗുരുതരമായ രോഗമാണ്‌ അവള്‍ക്കിപ്പോള്‍ ബാധിച്ചിരിക്കുന്നത്‌. എന്തു ചെയ്യണെന്ന്‌ ഞാന്‍ കുറെ ആലോചിച്ചു. അവളെ ഒഴിവാക്കിയാല്‍ ആരുമെന്നെ കുറ്റപ്പെടുത്തില്ലെന്ന്‌ എനിക്കറിയാം. പക്ഷേ, എന്തുവന്നാലും ഞാനവളെ ചികിത്സിക്കും. മരിക്കുകയാണെങ്കില്‍ സന്തോഷത്തോടെ മരിപ്പിക്കും. ജീവിക്കുകയാണെങ്കില്‍ പൂര്‍ണാരോഗ്യം വരെ ചികിത്സിക്കും. മരുഭൂമിയില്‍ രാവും പകലും അധ്വാനിക്കേണ്ടിവന്നാലും പണമുണ്ടാക്കി ഞാനവളെ ചികിത്സിക്കും.''&lt;br /&gt;&lt;br /&gt;തിരിച്ചുപോയ അയാള്‍ ഡോക്‌ടറുടെ അക്കൗണ്ടിലേക്ക്‌ പണമയച്ചുകൊണ്ടിരുന്നു. വിദഗ്‌ധ ചികിത്സകള്‍ക്കൊടുവില്‍ അവള്‍ സുഖം പ്രാപിച്ചുതുടങ്ങി. പൂര്‍ണാരോഗ്യം കൈവരിച്ച ശേഷം പഠനം തുടര്‍ന്നു. ഇപ്പോള്‍ എറണാകുളം ജില്ലയില്‍ സ്‌കൂള്‍ അധ്യാപികയായി ജോലി ചെയ്യുന്നു.&lt;br /&gt;ഇത്രയും എ ഴുതിയ ശേഷം ഡോക്‌ടര്‍ പറയുന്നു: ``കൈപിടിക്കാനൊരാള്‍ ഉണ്ടെങ്കില്‍ എത്ര വലിയ ആപത്തില്‍ നിന്നും ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയുമെന്ന്‌ എനിക്ക്‌ മനസ്സിലായി.''&lt;br /&gt;&lt;br /&gt;ഉള്ളു നിറഞ്ഞുതുളുമ്പുന്ന സ്‌നേഹത്തിന്റെ മികച്ച സാക്ഷ്യമാണീ സംഭവങ്ങള്‍. വൈവാഹിക ബന്ധം ഈടും ഉറപ്പുമുള്ള പ്രണയമായും ആത്മബന്ധമായും തെളിയുന്ന തിളക്കമുണ്ട്‌ ഈ അനുഭവങ്ങളില്‍.&lt;br /&gt;ഓരോ നേരത്തുമുള്ള മനസ്സിന്റെ അവസ്ഥ അറിഞ്ഞുള്ള പെരുമാറ്റമാണ്‌ ഇണകളില്‍ ഒരാള്‍ക്കെങ്കിലുമുള്ളതെങ്കില്‍ അതാണ്‌ വിവാഹജീവിതത്തിന്റെ വിജയം. കണ്ണികള്‍ അഴിഞ്ഞുകിടക്കുന്ന ചങ്ങല കാണാന്‍ ഭംഗിയില്ലല്ലോ. എന്നാല്‍ ഒന്നിനോടൊന്ന്‌ കോര്‍ത്തു കെട്ടിയാല്‍ എത്ര രസമാണ്‌, എന്തൊരു ശക്തിയാണ്‌! ഇണയും തുണയുമാകുന്ന ബന്ധത്തിലാണ്‌ സുഖവും ശക്തിയും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-2197878149349941309?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/2197878149349941309/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=2197878149349941309&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/2197878149349941309'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/2197878149349941309'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2011/03/ina-ishtamulla-thuna.html' title='ഇണ; ഇഷ്‌ടമുള്ള തുണ'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-4186479631755917132</id><published>2011-03-05T13:12:00.001+04:00</published><updated>2011-03-05T13:14:49.767+04:00</updated><category scheme='http://www.blogger.com/atom/ns#' term='പുഞ്ചിരി വിരിയട്ടെ'/><title type='text'>പുഞ്ചിരി വിരിയട്ടെ!</title><content type='html'>&lt;span style="color: red; font-size: large;"&gt;&lt;b&gt;പ്രസന്നത&lt;/b&gt;&lt;/span&gt; വ്യക്തിത്വത്തിന്റെ സൗന്ദര്യമാണ്‌. നന്മ നിറഞ്ഞ മനസ്സുള്ളവര്‍ക്കേ പുഞ്ചിരിതൂകുന്ന മുഖം സാധ്യമാകൂ. ഉള്ളിലെ കളകള്‍ പറിച്ചുകളഞ്ഞ്‌ മനുഷ്യസ്‌നേഹത്തിന്റെ വിളകള്‍ അവിടെ നട്ടവര്‍ക്കേ ഒട്ടും കളങ്കമില്ലാതെ അന്യനെ സമീപിക്കാനാകൂ. അങ്ങനെയുള്ളവര്‍ക്കേ ജീവിതം നിറയെ പ്രസന്നമായ വ്യക്തിത്വം നിലനിര്‍ത്താനാകൂ. അതിനാല്‍ തന്നെയാണ്‌ തിരുനബി(സ) പുഞ്ചിരിയെ മുസ്‌ലിമിന്റെ അടയാളമാക്കിയത്‌. കറയും കളങ്കവുമില്ലാത്ത പരിശുദ്ധ ഹൃദയം (ഖല്‍ബുന്‍ സലീം) ഇബ്‌റാഹീം നബിയുടെ വിശിഷ്‌ടഗുണമായി ഖുര്‍ആന്‍ എടുത്തുപറയുന്നുണ്ടല്ലോ. മനസ്സിന്റെ ശുദ്ധതയും ശാന്തതയും മുവഹ്‌ഹിദിന്റെ ചിഹ്നങ്ങളാണ്‌.&lt;br /&gt;&lt;a name='more'&gt;&lt;/a&gt;&lt;br /&gt;പുഞ്ചിരിയുടെ മനശ്ശാസ്‌ത്രം പലരും തിരിച്ചറിയാതെ പോകുന്നുണ്ടോ? തെളിഞ്ഞ ഒരു ചെറുപുഞ്ചിരി കൊണ്ട്‌ സാധിക്കുന്ന വിപ്ലവം തിരുനബി(സ) എല്ലാ അര്‍ഥത്തിലും മനസ്സിലാക്കിയിരുന്നു. വ്യഭിചരിക്കാന്‍ അനുമതി ചോദിച്ചുവന്ന സ്വഹാബിയെ പുഞ്ചിരിച്ചുകൊണ്ടാണ്‌ റസൂല്‍ സ്വീകരിച്ചത്‌. മാത്രമല്ല, കെട്ടിപ്പിടിച്ച്‌ ചേര്‍ത്തിരുത്തുകയും ചെയ്‌തു. ശേഷം പതിഞ്ഞ സ്വരത്തില്‍ ഉപദേശം പകര്‍ന്നു. എത്ര വലിയ മാറ്റമാണ്‌ അയാള്‍ക്കുണ്ടായത്‌! നബിയുടെ അടുത്തേക്ക്‌ വരുമ്പോള്‍ ഏറ്റവും ഇഷ്‌ടമായിരുന്ന വ്യഭിചാരം, തിരിച്ചുപോകുമ്പോള്‍ കടുത്ത വെറുപ്പുള്ളതായി മാറിയെന്ന്‌ അയാള്‍ പറയുന്നുണ്ട്‌. കോപത്തോടും ശാസനയോടുമാണ്‌ അയാളെ റസൂല്‍ തിരുമേനി(സ) സ്വീകരിച്ചിരുന്നതെങ്കില്‍ സംഭവം മറ്റൊന്നാകുമായിരുന്നില്ലേ? ഇത്തരത്തില്‍ എത്രയെത്ര സുന്ദരചിത്രങ്ങളുണ്ട്‌ ആ തിരുജീവിതത്തില്‍!&lt;br /&gt;അല്‌പന്മാരുടെ അടയാളമാണ്‌ അഹങ്കാരം. എന്തോ ചിലത്‌ നേടിയതിന്റെ പേരില്‍ എല്ലാവരില്‍ നിന്നും ഉയര്‍ന്ന്‌ നില്‍ക്കണമെന്നുള്ള മോഹം അത്തരക്കാര്‍ക്കാണ്‌ ഉണ്ടാവുക. മറ്റുള്ളവരെക്കാള്‍ മികച്ച സ്ഥാനവും ജ്ഞാനവും പണവും കൈവന്നാലും തെളിമയാര്‍ന്നൊരു മനസ്സും ഉന്നത ചിന്തകളുള്ള ഹൃദയവും കൈമുതലുണ്ടായാല്‍ അവര്‍ക്ക്‌ വിനയമേ തോന്നൂ. കൂടുതല്‍ മാമ്പഴം തൂങ്ങിയ മരച്ചില്ല ഏറ്റവും താഴ്‌ന്നുനില്‌ക്കുന്നതുപോലെ, വിവേകികളായ വിജ്ഞര്‍ വിനീതരാവും, ചെറുതാകും.&lt;br /&gt;അഹങ്കാരത്തിന്റെ കണികയെങ്കിലും മനസ്സിലുള്ളവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ലെന്ന്‌ തിരുനബി(സ) പറഞ്ഞിട്ടുണ്ട്‌. മിസ്‌ഖാലു ദര്‍റത്തിന്‍ എന്നാണ്‌ ആ അളവിന്‌ റസൂല്‍ പ്രയോഗിച്ചത്‌. `ചെറിയ ഉറുമ്പിന്റെ കാലിന്റെ ഒരു കഷ്‌ണം' അല്ലെങ്കില്‍ `വെയിലത്ത്‌ തിളച്ചുപൊന്തുന്ന ധൂളി' എന്നെല്ലാമാണ്‌ മിസ്‌ഖാലു ദര്‍റത്തിന്‌ ഹദീസ്‌ പണ്ഡിതന്മാര്‍ അര്‍ഥം നല്‌കിയിരിക്കുന്നത്‌. അഥവാ, അത്ര ചെറിയൊരംശമാണ്‌ ഒരാളില്‍ അഹങ്കാരമുള്ളതെങ്കില്‍ അയാള്‍ക്ക്‌ സ്വര്‍ഗമില്ല. അല്ലാഹുവിന്റെ വിനീതദാസന്മാരുടെ വാസകേന്ദ്രമാണ്‌ സ്വര്‍ഗം. അഹങ്കാരമോ ലോകമാന്യതയോ വന്നുപോകാതിരിക്കാന്‍ അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കാനും റസൂല്‍(സ) പഠിപ്പിക്കുന്നുണ്ട്‌. അത്രമേല്‍ ഗുരുതരമാണ്‌ കിബ്‌റിന്റെ പരിണാമം!&lt;br /&gt;മുഖം മനസ്സിന്റെ കണ്ണാടിയാണ്‌. പുഞ്ചിരി തൂകുന്ന അധരങ്ങള്‍ ആരിലും ആകര്‍ഷണവും സൗന്ദര്യവും വര്‍ധിപ്പിക്കും. ``ഒരു നന്മയും നീ നിസ്സാരമായി കാണരുത്‌. നിന്റെ സഹോദരനെ പുഞ്ചിരിതൂകിയ മുഖത്തോടെ അഭിമുഖീകരിക്കുന്നതുപോലും''-തിരുനബിയുടെ ഉപദേശം.&lt;br /&gt;തിര്‍മിദി ഉദ്ധരിച്ച ഹദീസില്‍ അവിടുന്ന്‌ ഇപ്രകാരം പറഞ്ഞു: ``താങ്കളുടെ സഹോദരന്റെ മുഖത്തു നോക്കിയുള്ള പുഞ്ചിരി ഒരു ധര്‍മമാണ്‌.'' ലുഖ്‌മാനുല്‍ഹഖീമിന്റെ(അ) വസ്വിയത്തുകളില്‍ പ്രധാനപ്പെട്ട ഒന്ന്‌: ``നീ -അഹങ്കാരത്തോടെ- മനുഷ്യരുടെ നേര്‍ക്ക്‌ കവിള്‍ തിരിക്കരുത്‌. ഭൂമിയിലൂടെ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്‌. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ ഒരാളെയും അല്ലാഹു ഇഷ്‌ടപ്പെടുകയില്ല.''(വി.ഖു. 31:18) നടത്തത്തില്‍ മിതത്വവും ശബ്‌ദത്തില്‍ ഒതുക്കവും വേണമെന്ന്‌ തുടര്‍ന്ന്‌ പറയുന്നു. &lt;br /&gt;സൂറതുല്‍ ഫുര്‍ഖാനില്‍ ഇബാദുര്‍റഹ്‌മാന്റെ ഒന്നാമത്തെ വിശേഷണം ``ഭൂമിയിലൂടെ വിനയപൂര്‍വം നടന്നുപോകുന്നവര്‍''(സൂക്തം 63) എന്നാണ്‌. അഥവാ, ഇസ്‌ലാമിക വ്യക്തിത്വത്തിന്റെ ആദ്യഗുണമാണ്‌ വിനയം.&lt;br /&gt;വിനയവും എളിമയും ഒന്നും നഷ്‌ടെപ്പടുത്തുന്നില്ല; എന്നാല്‍ അതിലൂടെ മഹത്വം വര്‍ധിപിക്കുന്നു. ഒരാള്‍ സ്വയം ചെറുതാകുമ്പോള്‍ അല്ലാഹു അയാളെ വലുതാക്കും. സ്വയം വലുതാകുമ്പോള്‍ അല്ലാഹു അയാളെ ചെറുതാക്കിക്കളയും. മറ്റുള്ളവരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നവര്‍ക്കാണ്‌ മുഖത്ത്‌ പുഞ്ചിരിവരുക. തനിക്ക്‌ ഉള്ളതുപോലെ അന്യനും വ്യക്തിത്വവും മഹത്വവും ഉണ്ടെന്ന്‌ തിരിച്ചറിയുമ്പോഴാണ്‌ അഹങ്കാരത്തില്‍ നിന്നും അഹംഭാവത്തില്‍നിന്നും നാം രക്ഷപ്പെടുന്നത്‌.&lt;br /&gt;മുന്‍വിചാരങ്ങളുടെ മാറാലയില്‍ നിന്നും ദുര്‍വിചാരങ്ങളുടെ ദൂഷ്യങ്ങളില്‍നിന്നും പൊങ്ങച്ചത്തിന്റെ പതിരുകളില്‍നിന്നും മുക്തമായി, ഏത്‌ ആള്‍ക്കൂട്ടത്തിലും ഏറ്റവും ചെറിയവനായി നിന്ന്‌ താഴ്‌മയുടെയും സാധാരണത്വത്തിന്റെയും വഴി സ്വീകരിച്ച്‌ മഹത്വത്തിന്റെ യഥാര്‍ഥ അവകാശികളായി തീരേണ്ടവരാണ്‌ നാം. മുഖത്ത്‌ വിരിയുന്ന ഒരു പുഞ്ചിരി അതിനുള്ള വഴി കാണിച്ചുതരുന്നു. ഇംഗ്ലീഷിലെ ഒരു പഴമൊഴി: A smile costs nothing, but it creats much (ചെലവേതുമില്ല ഒരു പുഞ്ചിരിക്ക്‌; എത്ര ഉന്നതമാണ്‌ അതിന്റെ സ്വാധീനം!)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-4186479631755917132?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/4186479631755917132/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=4186479631755917132&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/4186479631755917132'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/4186479631755917132'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2011/03/punchiri-viriyatte.html' title='പുഞ്ചിരി വിരിയട്ടെ!'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-5917666343694645871</id><published>2011-03-05T13:07:00.001+04:00</published><updated>2011-03-05T13:09:18.054+04:00</updated><category scheme='http://www.blogger.com/atom/ns#' term='ഉര്‍വയുടെ പ്രാര്‍ഥന'/><title type='text'>ഉര്‍വയുടെ പ്രാര്‍ഥന</title><content type='html'>&lt;div style="text-align: left;"&gt;വിശുദ്ധ കഅ്‌ബയിലെ റുക്‌നുല്‍ യമാനിക്കു സമീപം ചുറുചുറുക്കുള്ള നാലു യുവാക്കള്‍ ഒത്തുകൂടി. സഹോദരന്മാരായ അബ്‌ദുല്ലാഹിബ്‌നു സുബൈര്‍, മിസ്‌അബുബ്‌നു സുബൈര്‍, ഉര്‍വത്തുബ്‌നു സുബൈര്‍, പിന്നെ അബ്‌ദുല്‍മലിക്‌ബ്‌നു മര്‍വാനും. കൂട്ടത്തിലൊരാള്‍ പറഞ്ഞു: ``നമ്മുടെ മനസ്സിലുള്ള ഏറ്റവും വലിയ അഭിലാഷം നമുക്കിപ്പോള്‍ അല്ലാഹുവോട്‌ ചോദിക്കാം.'' ഓരോരുത്തരും ആലോചനയിലാണ്ടു. എന്തു ചോദിക്കും? വരാനിരിക്കുന്ന ജീവിതത്തിന്റെ വെയിലിലും മഴയിലും ഞാന്‍ ആരായിരിക്കണം? എന്തായിരിക്കണം? നിറയെ മോഹങ്ങളുണ്ട്‌. അബ്‌ദുല്ലാഹിബ്‌നു സുബൈര്‍ ആദ്യം പറഞ്ഞു: ``ഹിജാസിലെ ഖലീഫയാകാനാണ്‌ എനിക്കാഗ്രഹം.'' മിസ്‌അബിന്റെ അഗ്രഹമിങ്ങനെ: ``ഇറാഖിലെ ഭരണാധികാരിയാകണം.'' ഇതു രണ്ടും കേട്ട അബ്‌ദുല്‍മലിക്‌ബ്‌നു മര്‍വാന്‍: ``ഇത്ര നിസ്സാരമായ കാര്യമാണോ നിങ്ങള്‍ക്കിഷ്‌ടം? എന്റെ ആഗ്രഹം ഈ ലോകത്തിന്റെ തന്നെ ഭരണാധികാരിയാകാനാണ്‌. മുആവിയക്ക്‌ ശേഷം ഖിലാഫത്ത്‌ ലഭിക്കുക!'' ഉര്‍വത്തുബ്‌നു സുബൈര്‍ നിശ്ശബ്‌ദനായിരുന്നു. ``ഉര്‍വാ, നിനക്ക്‌ എന്താകാനാണ്‌ ആഗ്രഹം?''&lt;br /&gt;&lt;a name='more'&gt;&lt;/a&gt;&lt;/div&gt;``നിങ്ങളുടെ ഐഹിക മോഹങ്ങള്‍ സഫലമാകാന്‍ അല്ലാഹുവോട്‌ ഞാനും പ്രാര്‍ഥിക്കാം. എന്റെ ഏറ്റവും വലിയ മോഹം കര്‍മോത്സുകനായ പണ്ഡിതനായിത്തീരാനാണ്‌. ഖുര്‍ആനും സുന്നത്തും മതകാര്യങ്ങളും എന്നില്‍ നിന്ന്‌ ജനങ്ങള്‍ പഠിക്കാനും അതിലൂടെ അല്ലാഹുവിന്റെ തൃപ്‌തിക്കും സ്‌നേഹത്തിന്നും അര്‍ഹനാകാനും സാധിക്കണേ എന്നാണ്‌ എന്റെ എപ്പോഴുമുള്ള പ്രാര്‍ഥന.''&lt;br /&gt;കാലം കടന്നുപോയി. അമവിയ്യാ ഭരണകൂടത്തിലെ രണ്ടാം ഖലീഫ യസീദുബ്‌നു മുആവിയയുടെ മരണശേഷം ഹിജാസ്‌, ഈജിപ്‌ത്‌, യമന്‍, ഖുറാസാന്‍, ഇറാഖ്‌ എന്നിവയുടെ ഭരണാധികാരിയായി അബ്‌ദുല്ലാഹിബ്‌നു സുബൈര്‍ അധികാരമേറ്റു. മാത്രമല്ല, ഹിജാസിലെ ഭരണാധികാരിയാകാന്‍ മോഹിച്ച്‌ പ്രാര്‍ഥിച്ച കഅ്‌ബയ്‌ക്കടുത്ത്‌ വെച്ചുതന്നെ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്‌തു. മിസ്‌അബ്‌ബ്‌നു സുബൈറാകട്ടെ സഹോദരന്‍ അബ്‌ദുല്ലയുടെ പിന്തുണയോടെ ഇറാഖിലെ ഭരണാധികാരിയായി. പിതാവിന്റെ മരണശേഷം അബ്‌ദുല്‍മലിക്‌ബ്‌നു മര്‍വാന്‌ ഖിലാഫത്ത്‌ ലഭിച്ചു. പിന്നീട്‌ അബ്‌ദുല്ലയുടെയും മിസ്‌അബിന്റെയും കാലശേഷം പ്രാര്‍ഥനപോലെ, മുഴുവന്‍ മുസ്‌ലിംകളുടെയും ഖലീഫയായിത്തീര്‍ന്നു. ശരി! റുക്‌നുല്‍യമാനിക്കടുത്ത്‌ നിശ്ശബ്‌ദനായിരുന്ന ഉര്‍വത്ത്‌ ബിന്‍ സുബൈര്‍ ആരായിത്തീര്‍ന്നു? ആഇശ(റ)യുടെ സഹോദരി അസ്‌മാഇന്റെ പുത്രനാണ്‌ ഉര്‍വത്ത്‌. പിതാവ്‌ സുബൈറുബ്‌നുല്‍ അവ്വാം. ആഇശ(റ) മരണപ്പെട്ടപ്പോള്‍ ജനാസയുമായി ഖബ്‌റിലേക്കിറങ്ങിയതും മണ്ണ്‌ വാരിയിട്ടതും ഉര്‍വയായിരുന്നു.&lt;br /&gt;കൂട്ടുകാരെ സാക്ഷി നിര്‍ത്തി നടത്തിയ ആ പ്രാര്‍ഥനയ്‌ക്കു ശേഷം ജീവിതം നിറയെ ഉര്‍വ നിരന്തര യാത്രയിലായിരുന്നു. വിജ്ഞാനം തേടിയുള്ള നിലയ്‌ക്കാത്ത സഞ്ചാരം. അന്ന്‌ ജീവിച്ചിരുന്ന സ്വഹാബിമാരുടെയെല്ലാം വീടുകളില്‍ പോയി അവരുടെ കൂടെ താമസിച്ച്‌ ദീനീ വിജ്ഞാനം നുകര്‍ന്നു. അലി(റ), അബ്‌ദുര്‍റഹ്‌മാനുബ്‌നു ഔഫ്‌(റ) തുടങ്ങിയ പ്രഗത്ഭ സ്വഹാബിമാരില്‍ നിന്ന്‌ നിരവധി ഹദീസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. മാതൃസഹോദരി ആഇശ(റ)യില്‍ നിന്ന്‌ എണ്ണമറ്റ മതവിജ്ഞാനം കൈവരിച്ചു. മര്‍മജ്ഞനായ മഹാപണ്ഡിതനായി ഉര്‍വതുബ്‌നു സുബൈര്‍ വളര്‍ന്നു. മദീനയിലെ ഏറ്റവും വലിയ ഏഴു കര്‍മശാസ്‌ത്രപണ്ഡിതന്മാരിലൊരാളായി അറിയപ്പെട്ടു. താഴ്‌മയോടെ നടത്തിയ പ്രാര്‍ഥനയുടെ ഫലം!&lt;br /&gt;`ആരായിത്തീരണം?' എന്ന ചോദ്യത്തിന്‌ സ്വാഭാവികമായുണ്ടാകുന്ന മറുപടിയാണ്‌ മറ്റു മൂന്നുപേരും പറഞ്ഞത്‌. നമുക്കെല്ലാം അങ്ങനെയുള്ള മറുപടികളാണ്‌ മനസ്സിലുയരുക. ഡോക്‌ടറാകാണം, കലക്‌ടറാകണം, എഞ്ചിനീയറാകണം! മക്കളെക്കുറിച്ചുള്ള മാതാപിതാക്കളുടെ സ്വപ്‌നങ്ങളും അങ്ങനെ തന്നെ. ജീവിതത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാട്‌ രൂപപ്പെടുത്തുന്നതിലെ പിഴവാകാം ഇത്‌. ഒരു സമൂഹമാകുമ്പോള്‍ അതില്‍ വ്യത്യസ്‌ത രംഗങ്ങളിലുള്ളവര്‍ വേണമല്ലോ. മക്കളുടെ കൂട്ടത്തിലും എല്ലാവര്‍ക്കും ഒരേ ജോലിയും വഴിയും ആകരുതല്ലോ; ശരി.&lt;br /&gt;മനുഷ്യജീവിതത്തില്‍ ചെയ്യാവുന്ന ഏറ്റവും മികച്ച പ്രവൃത്തിയാണ്‌ ഉര്‍വതുബ്‌നു സുബൈര്‍ ആഗ്രഹിച്ചതും ആയിത്തീര്‍ന്നതും. സര്‍വശക്തനായ അല്ലാഹുവിന്റെ ദീന്‍ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക! അതിനോളം ആനന്ദകരവും പ്രതിഫലാര്‍ഹവുമായ പ്രവര്‍ത്തനം വേറെയില്ല. അതിനുവേണ്ടി ചെലവഴിക്കുന്ന ഓരോ നിമിഷവും പ്രതിഫലാര്‍ഹം! പ്രബോധനപ്രവര്‍ത്തനങ്ങളിലൂടെ സ്വയം പരിശുദ്ധി കൈവരിക്കാനാകുന്നു. പാപങ്ങള്‍ പൊറുക്കപ്പെടുന്നു.&lt;br /&gt;ശരീരവും ആയുസ്സും എങ്ങനെ ചെലവഴിച്ചുവെന്ന്‌ ചോദിക്കപ്പെടാതെ ഒരാളുടെയും കാല്‌പാദം ഖിയാമത്തുനാളില്‍ ഒരടിപോലും മുന്നോട്ട്‌ നീങ്ങുകയില്ലെന്ന്‌ നബിതിരുമേനി(സ) പറയുകയുണ്ടായി. നാം എത്രയോ തവണ കേട്ടുകഴിഞ്ഞ ഹദീസ്‌. ഒന്നാലോചിച്ചു നോക്കൂ; നമ്മളെന്തു മറുപടിപറയും? ഉര്‍വതുബ്‌നു സുബൈറിന്‌ മറുപടിയുണ്ട്‌; ദീനിന്റെ മാര്‍ഗത്തില്‍!&lt;br /&gt;``അല്ലാഹുവിലേക്ക്‌ ക്ഷണിക്കുകയും സല്‍കര്‍മം ചെയ്യുകയും മുസ്‌ലിംകളില്‍പെട്ടവനാണെന്ന്‌ പറയുകയും ചെയ്‌തവനേക്കാള്‍ മികച്ച വചനം പറഞ്ഞവന്‍ ആരുണ്ട്‌?'' (വി.ഖു. 41:33)&lt;br /&gt;വസ്‌ത്രമലക്കുമ്പോള്‍ വസ്‌ത്രത്തിലെ ചെളിയോടൊപ്പം കൈയ്യിലെ ചെളിയും നീങ്ങുന്നു. ദഅ്‌വത്ത്‌ നമ്മെയും ശുദ്ധീകരിക്കുന്നു. അങ്ങനെയല്ലെങ്കില്‍ അത്‌ വലിയ പാപമായും തീരുന്നു. സൂറതുസ്സ്വഫ്‌ഫിലെ വചനം മനപ്പാഠമില്ലാത്തവര്‍ കുറവാണല്ലോ: ലിമ തഖൂലൂന മാലാ തഫ്‌അലൂന്‍. സൂറതുല്‍ ബഖറയിലെ 44ാം വചനത്തിലും ഇതേ ആശയം അല്ലാഹു ചോദിക്കുന്നുണ്ട്‌.&lt;br /&gt;ഏറ്റവും നല്ല വചനം അല്ലാഹുവിന്റെ ദീനിലേക്കുള്ള ക്ഷണമാണ്‌. ആ മാര്‍ഗത്തിലുള്ള അധ്വാനത്തില്‍, യാത്രയില്‍, വിഷമങ്ങളില്‍ നമ്മുടെ കൂടെ അല്ലാഹുവുണ്ടാകും. കാരണം അത്‌ അവന്റെ മാര്‍ഗമാണ്‌. ആ മാര്‍ഗത്തില്‍ തന്നെയാണ്‌ പരീക്ഷണങ്ങള്‍ പതിഞ്ഞിരിക്കുന്നതും. ദഅ്‌വത്തിനുവേണ്ടി മാത്രം ജീവിതം നീക്കിവെച്ച ഉര്‍വതുബ്‌നു സുബൈറിന്റെ യൗവനകാലത്തു തന്നെ കാല്‌ നഷ്‌ടപ്പെട്ടു. ജീവിതാനന്ദമായി കിട്ടിയ മകന്‍ മരിച്ചുപോയി!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-5917666343694645871?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/5917666343694645871/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=5917666343694645871&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/5917666343694645871'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/5917666343694645871'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2011/03/urvayude-prarthana.html' title='ഉര്‍വയുടെ പ്രാര്‍ഥന'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-3883582909709622375</id><published>2011-02-17T11:15:00.002+04:00</published><updated>2011-02-17T11:18:53.452+04:00</updated><category scheme='http://www.blogger.com/atom/ns#' term='കേടാവുമോ കൂടുതൽ?'/><title type='text'>കേടാവുമോ കൂടുതൽ?</title><content type='html'>&lt;div style="text-align: justify;"&gt;&lt;br /&gt;&lt;span style="color: red; font-size: large;"&gt;&lt;b&gt;“താങ്കള്‍ക്ക്‌ സുഖം തന്നെയല്ലേ?”&lt;/b&gt;&lt;/span&gt;&lt;br /&gt;പ്രസിദ്ധ പണ്ഡിതനായിരുന്ന ഹസന്‍വാസിയോട്‌ ഒരാള്‍ ചോദിച്ചു. വാസിയുടെ മറുപടി ഇങ്ങനെയായിരുന്നു: ``എന്തൊരു ചോദ്യം?! ദിവസംതോറും ആയുസ്സ്‌ ചുരുങ്ങിക്കൊണ്ടിരിക്കുകയും പാപങ്ങള്‍ പെരുകിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരാളോട്‌ ചോദിക്കേണ്ടതാണോ ഇത്‌?''&lt;br /&gt;&lt;a name='more'&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;b style="color: lime;"&gt;* * * &lt;/b&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;മാലിക്‌ബ്‌നു ദീനാര്‍ ഒരു തോണി യാത്രയിലാണ്‌. തോണി കരയ്‌ക്കടുത്തപ്പോള്‍ ചുങ്കക്കാരന്‍ വിളിച്ചുപറഞ്ഞു: ``ആരും ഇരിക്കുന്നിടത്തുനിന്ന്‌ എഴുന്നേല്‍ക്കരുത്‌. യാത്രാസാധനങ്ങള്‍ പരിശോധിക്കണം''.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;അതുകേട്ട്‌ യാത്രക്കാരെല്ലാം വഞ്ചിയില്‍തന്നെ ഇരുന്നു. എന്നാല്‍ മാലിക്‌ബ്‌നു ദീനാര്‍ വസ്‌ത്രം ചുരുട്ടിപ്പിടിച്ച്‌ കരയിലേക്ക്‌ ചാടി. അദ്ദേഹത്തെ തടഞ്ഞുകൊണ്ട്‌ ചുങ്കക്കാരന്‍ പറഞ്ഞു. ``നിര്‍ദേശം കേട്ടില്ലേ. വഞ്ചിയില്‍ തന്നെ ഇരിക്കൂ''.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;``യാത്രാസാധനങ്ങള്‍ ഉള്ളവരല്ലേ ഇരിക്കേണ്ടതുള്ളൂ. എന്റെ കൂടെ മറ്റു സാധനങ്ങളൊന്നുമില്ല''.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;``എങ്കില്‍ നിങ്ങള്‍ക്ക്‌ പോകാം.'' ചുങ്കക്കാരന്‍ അദ്ദേഹത്തെ വിട്ടയച്ചു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;കരകയറിപ്പോകുമ്പോള്‍ മാലിക്‌ബ്‌നുദീനാര്‍ ചിന്തിച്ചതിങ്ങനെയായിരുന്നു: ``പടച്ചവനേ, പരലോകത്തിലെ പരിശോധനയും ഇതുപോലെ എളുപ്പം കഴിഞ്ഞിരുന്നെങ്കില്‍''&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;span style="color: red; font-size: large;"&gt;&lt;b&gt;* * *&lt;/b&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;വിഖ്യാത പണ്ഡിതനായിരുന്ന ഹാതിം അസമ്മ്‌ മദീന സന്ദര്‍ശിക്കാനെത്തി. അവിടെ ജനങ്ങളുടെ ജീവിത ശൈലിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചത്‌ അദ്ദേഹത്തെ ദുഃഖിതനാക്കി. ഭൗതിക ജീവിതത്തോടുള്ള ആസക്തി ആളുകളില്‍ കൂടിക്കൊണ്ടിരിക്കുന്നു. എങ്ങും വലിയ വീടുകള്‍ കെട്ടിപ്പൊക്കിയിരിക്കുന്നു. മദീനാ പള്ളിയില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനും ഉപദേശങ്ങള്‍ കേള്‍ക്കാനും ധാരാളം ആളുകളെത്തി. അവരോട്‌ അദ്ദേഹം ചോദിച്ചു: &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;``ഈ പട്ടണം ആരുടേതാണ്‌?''&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;``നബി തിരുമേനിയുടെ''&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;``ഇവിടെ ഏത്‌ ബംഗ്ലാവിലാണ്‌ നബി തിരുമേനി താമസിച്ചിരുന്നത്‌? അവിടെച്ചെന്ന്‌ രണ്ട്‌ റക്‌അത്ത്‌ നമസ്‌കരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു''&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;``ബംഗ്ലാവോ! നബിക്ക്‌ ബംഗ്ലാവൊന്നും ഉണ്ടായിരുന്നില്ല. ഈത്തപ്പനയുടെ പാത്തികള്‍ നിരത്തിവെച്ച്‌ മണ്ണുതേമ്പിയുണ്ടാക്കിയ ഒരു കുടിലിലാണ്‌ അവിടുന്ന്‌ താമസിച്ചത്‌''&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;``എങ്കില്‍ നബിതിരുമേനിയുടെ ശിഷ്യന്മാര്‍ താമസിച്ചിരുന്ന ഏതെങ്കിലും ബംഗ്ലാവ്‌ കാണിച്ചുതരുമോ?''&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;``അവരും ബംഗ്ലാവില്‍ താമസിച്ചിരുന്നില്ല.''&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഹാതിമിന്റെ മുഖം ചുവന്നു. കണ്ണുകള്‍ ജ്വലിച്ചു. ദേഷ്യത്തോടെ അദ്ദേഹം ചോദിച്ചു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;``നബിതിരുമേനിയും അവിടുത്തെ ശിഷ്യന്മാരും ബംഗ്ലാവുകളില്‍ താമസിച്ചിരുന്നില്ല. പിന്നെയെന്തിനാണ്‌ അവരുടെ പട്ടണത്തില്‍ നിങ്ങള്‍ ഫിര്‍ഔനെയും ഖാറൂനെയും പോലെ മണിമേടകള്‍ കെട്ടിപ്പൊക്കി താമസിക്കുന്നത്‌?''&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="color: yellow; font-size: large;"&gt;&lt;b&gt;* * * &lt;/b&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;``എങ്ങനെയാണ്‌ താങ്കള്‍ നേരം പുലര്‍ന്നത്‌?'' മുഹമ്മദ്‌ബ്‌നു വാസിഇനോട്‌ ഒരാള്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: ``നീണ്ട പ്രതീക്ഷകളോടും ചുരുങ്ങിയ ആയുസ്സോടും നിസ്സാരമായ കര്‍മങ്ങളോടും കൂടി''&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="color: cyan; font-size: large;"&gt;&lt;b&gt;* * *&lt;/b&gt;&lt;/span&gt; &lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ജീവിതത്തെക്കുറിച്ചുള്ള വലിയ സന്ദേശമാണ്‌ ഈ വാക്കുകള്‍. പക്വവും സൂക്ഷ്‌മവുമായി ജീവിതത്തെ വിലയിരുത്തുകയും ഗുണപരമായി വിനിയോഗിക്കുകയും ചെയ്യുകയാണ്‌ പ്രധാനം. അങ്ങനെയുള്ളവര്‍ക്ക്‌ വലിയ ആയുഷ്‌കാലം ലഭിക്കണമെന്നില്ല. ജീവിച്ച കാലമത്രയും നന്മകള്‍കൊണ്ട്‌ നിറയ്‌ക്കാന്‍ അവര്‍ക്ക്‌ സാധിക്കും. അലസതയും അശ്രദ്ധയുമാണ്‌ കൂട്ടിനുള്ളതെങ്കില്‍ ദീര്‍ഘകാലം ജീവിച്ചാലും കേടായിരിക്കും കൂടുതല്‍.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;b&gt;&lt;i&gt;``വല്‍തന്‍ളുര്‍ നഫ്‌സുമ്മാ ഖദ്ദമത്‌ ലി ഗദിന്‍''(59: 18) &lt;/i&gt;&lt;/b&gt;നാളേക്കുവേണ്ടി എന്താണ്‌ കരുതിവെച്ചതെന്ന്‌ ഓരോ ആത്മാവും ആലോചിക്കട്ടെ - എന്ന അല്ലാഹുവിന്റെ താക്കീത്‌ നമ്മുടെ ഉള്ളില്‍ തീ പടര്‍ത്തേണ്ടതാണ്‌. ``ഒടുവില്‍ തങ്ങളുടെ നാഥനെ കണ്ടുമുട്ടുമെന്നും അവനിലേക്കുതന്നെ മടങ്ങിച്ചെല്ലേണ്ടതുണ്ടെന്നും കരുതുന്നവരാണവര്‍''(2:46). എന്ന, സത്യവിശ്വാസികളെ സംബന്ധിച്ച്‌ അല്ലാഹു പറഞ്ഞ വിശേഷണം നമുക്ക്‌ യോജിക്കുന്നുണ്ടോ? നെഞ്ചില്‍ കൈവെച്ച്‌ ആലോചിക്കേണ്ടതുണ്ട്‌. തീര്‍ന്നുകൊണ്ടിരിക്കുന്ന ജീവിതത്തിലാണ്‌ നാം. ദുഃഖമുള്ളപ്പോള്‍ മേഘങ്ങളെപ്പോലെയും സന്തോഷമുള്ളപ്പോള്‍ കാറ്റടിക്കും പോലെയുമാണ്‌ സമയത്തിന്റെ സഞ്ചാരമെന്ന്‌ പറയാറുണ്ട്‌. ശൈശവത്തിന്റെ സുഖമാസ്വദിക്കുമ്പോഴേക്ക്‌ കൗമാരത്തിലേക്കും കൗമാരത്തെ അനുഭവിച്ചുതുടങ്ങുമ്പോഴേക്ക്‌ യൗവനവും യൗവനമെന്തെന്ന്‌ അറിയുമ്പോഴേക്ക്‌ വാര്‍ധക്യവും വന്നണയുന്നു. &lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഹസന്‍ ബസ്വരി പറയുകയുണ്ടായി: ``മനുഷ്യാ, നീ ദിവസങ്ങളുടെ കൂട്ടമാണ്‌. ഓരോ ദിവസം വിടപറയുമ്പോഴും നീ അല്‌പം ഇല്ലാതായിത്തീരുന്നു.'' മഹാനായ സ്വഹാബി ഇബ്‌നു മസ്‌ഊദ്‌ പറഞ്ഞു: ``എന്റെ ആയുസ്സ്‌ കുറഞ്ഞുകൊണ്ടേയിരുന്നിട്ടും കര്‍മം അധികരിപ്പിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന്‌ ഓര്‍ത്തല്ലാതെ മറ്റൊരു കാര്യത്തിലും സൂര്യാസ്‌തമയമുണ്ടായ ഒരൊറ്റ ദിവസം ഞാന്‍ ദുഃഖിച്ചിട്ടില്ല.'' &lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഒരു അറബിക്കവി: ``ഇന്നത്തെ ജോലികള്‍ മടിയാല്‍ ഞാന്‍ നാളേക്ക്‌ നീട്ടുകയില്ല. തീര്‍ച്ചയായും അലസന്മാരുടെ ദിനമാണ്‌ നാളെ.'' ഹസന്‍ ബസ്വരി പറഞ്ഞു: ``വിശ്വാസി തന്റെ മനസ്സിന്റെ മേല്‍ നിയന്ത്രണാധികാരമുള്ളനാണ്‌. അല്ലാഹുവിനുവേണ്ടി അവരതിനെ വിചാരണ ചെയ്യും. ഇഹ ലോകത്തുവെച്ച്‌ ആത്മവിചാരണ നടത്താത്തവരുടെ വിചാരണ അന്ത്യനാളില്‍ പ്രയാസമുള്ളതാകും. ആത്മവിചാരണ നടത്തുന്നവരുടെ വിചാരണയാകട്ടെ, എളുപ്പമാകും.''&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഈ വചനം ഉദ്ധരിച്ചുകൊണ്ട്‌ അല്‍ വഖ്‌തു ഫീ ഹായത്തില്‍ മുസ്‌ലിം എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ``ഒരു മാസം അവസാനിക്കുമ്പോഴോ ഒരു വര്‍ഷം ആരംഭിക്കുമ്പോഴോ സ്വയം വിശകലനത്തിനുള്ള സമയം കണ്ടെത്തണം. ജീവിതത്തെ വിമര്‍ശനാത്മകമായി വിലയിരുത്താനും ആവശ്യമായ തിരുത്തുകള്‍ വരുത്തി പുതുമയേകാനും അതുവഴി സാധിക്കും''&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;നമ്മുടെ സ്‌നേഹം മുഴുവന്‍ അല്ലാഹുവിനോടാകട്ടെ! തുച്ഛമായ ഭൗതികകൗതുകങ്ങള്‍ നമ്മെ വഞ്ചിക്കാതിരിക്കട്ടെ. ഇങ്ങനെ പ്രാര്‍ഥിക്കുക: ``അല്ലാഹുമ്മ ഇജ്‌അല്‍നീ ഉഹിബ്ബുക ബിഖല്‍ബീ കുല്ലിഹീ ഉര്‍ദ്വീക്‌ ബിജുഹ്‌ദീ കുല്ലിഹി'' - അല്ലാഹുവേ നിന്നെ പൂര്‍ണ മനസ്സോടെ സ്‌നേഹിക്കുന്നവനാക്കി എന്നെ മാറ്റേണമേ. എന്റെ എല്ലാ പരിശ്രമങ്ങള്‍ മുഖേനയും നിന്നെ തൃപ്‌തിപ്പെടുത്തുന്നവനുമാക്കേണമേ... &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-3883582909709622375?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/3883582909709622375/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=3883582909709622375&amp;isPopup=true' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/3883582909709622375'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/3883582909709622375'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2011/02/kedavumo-kooduthal.html' title='കേടാവുമോ കൂടുതൽ?'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-6900762784308931247</id><published>2011-02-17T09:55:00.004+04:00</published><updated>2011-02-17T10:54:10.286+04:00</updated><category scheme='http://www.blogger.com/atom/ns#' term='കരയാറുണ്ടോ?'/><title type='text'>കരയാറുണ്ടോ?</title><content type='html'>&lt;div style="text-align: justify;"&gt;&lt;b style="color: #cc0000;"&gt;&lt;span style="font-size: large;"&gt;&lt;span style="font-family: Arial,Helvetica,sans-serif;"&gt;എപ്പോഴാണ്‌ &lt;/span&gt;&lt;/span&gt;&lt;/b&gt;നമ്മള്‍ കരയാറുള്ളത്‌? &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;മനസ്സില്‍ ചിലത്‌ നിറയുമ്പോള്‍. ഓര്‍മകളുടെ അമ്പുകള്‍ ഹൃദയത്തില്‍ മുറിവായിത്തീരുമ്പോള്‍. ദു:ഖം പെയ്‌ത ജീവിതത്തിന്റെ കഴിഞ്ഞകാലം, വീണ്ടുമൊന്ന്‌ മറിച്ചുനോക്കുമ്പോള്‍. വേര്‍പ്പെട്ടവരുടെ മുഖം മനസ്സില്‍ തെളിയുമ്പോള്‍. ജീവിതത്തിന്റെ അതിലോലമായ അനുഭവങ്ങള്‍ കണ്ണിനെ നനയ്‌ക്കുന്നു. പെട്ടെന്നു കണ്ണുനിറയുന്ന ചിലരുണ്ട്‌. ചില ഓര്‍മകള്‍ അല്‌പം പങ്കിടുമ്പോഴേക്ക്‌ അവരുടെ കവിളുകളില്‍ കണ്ണീര്‍ ചാലിടുന്നു. അങ്ങനെയുള്ളവര്‍ നല്ല മനസ്സിന്നുടമകളാണ്‌. എത്ര സങ്കടത്തിന്റെ പെരുമഴയിലും കണ്ണു കവിയാത്ത ചിലരുണ്ട്‌. അവര്‍ നല്ല മനശ്ശക്തിയുള്ളവരാണ്‌.&lt;br /&gt;&lt;a name='more'&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ആശ്വാസത്തിന്റെ തെളിജലമാണ്‌ കണ്ണീര്‍. കനംതിങ്ങിയ വിഷാദത്തിന്റെ മഞ്ഞുകട്ടകള്‍ക്ക്‌ ഉരുകിയൊലിക്കാന്‍ കണ്ണീരുകൊണ്ടാവുന്നു. ദുഖം നിറഞ്ഞ സന്ദര്‍ഭങ്ങളില്‍ ആത്മസുഹൃത്തിനോട്‌ എല്ലാം പറഞ്ഞൊന്ന്‌ കരയുമ്പോള്‍ സുഹൃത്തിന്റെ ആശ്വാസവചനം കേള്‍ക്കുമ്പോള്‍ മനസ്സിനു കിട്ടുന്ന ഒരു സ്വസ്ഥതയുണ്ട്‌. അപൂര്‍വം ചിലരുടെ മുന്നില്‍ മാത്രമേ കണ്ണുകള്‍ നിറയൂ. അവരുടെ മുന്നില്‍ അതിനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടായിരിക്കും. ``കരയല്ലേ...'' എന്ന ചെറുവാക്കുകൊണ്ട്‌ അവര്‍ പുതുമഴയായിത്തീരും. അത്രയും നല്ല സ്‌നേഹസൗഹൃദങ്ങള്‍ ജീവിതത്തിന്റെ പ്രകാശബിന്ദുക്കളാണ്‌; നല്ല വെളിച്ചങ്ങളാണ്‌.&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ശരി. ചില ഓര്‍മകള്‍ നമ്മുടെ കണ്ണുനനയ്‌ക്കുന്നു. ചിലരുടെ മുന്നില്‍ നമ്മുടെ കണ്ണുനനയുന്നു. എങ്കില്‍ ഏറ്റവുമധികം കണ്ണുനിറയേണ്ട സന്ദര്‍ഭമേതാണ്‌? ഏറ്റവും കൂടുതല്‍ വിതുമ്പിക്കരയേണ്ടത്‌ ആരുടെ മുന്നിലാണ്‌? എന്താണ്‌ സംശയം- സുഹൃത്തേ, സര്‍വലോക രക്ഷിതാവിന്റെ സാന്നിധ്യത്തില്‍! ഓര്‍മകളാണ്‌ കണ്ണു നനയ്‌ക്കേണ്ടതെങ്കില്‍ അവനെക്കുറിച്ചുള്ള ഓര്‍മകള്‍ നമ്മുടെ കണ്ണുനനയ്‌ക്കണം. ചിലരോട്‌ സംസാരിക്കുമ്പോഴാണ്‌ കരയാനുള്ള സ്വാതന്ത്ര്യമുള്ളതെങ്കില്‍ അവനോട്‌ പ്രാര്‍ഥിക്കുമ്പോഴാണ്‌ നാം ഏറ്റവുമധികം വിതുമ്പേണ്ടത്‌. ഒന്നാലോചിച്ചുനോക്കൂ, ശുദ്ധശൂന്യമായ ഒരവസ്ഥയിലായിരുന്നല്ലോ നാം. ഇതെഴുതുന്ന കൈകള്‍ ഏതാനും കൊല്ലങ്ങള്‍ക്കു മുമ്പ്‌ ഈ ലോകത്തില്ലായിരുന്നു. ഇതു വായിക്കുന്ന നിങ്ങള്‍ ഈ ലോകത്തൊരു സാന്നിധ്യമേ ആയിരുന്നില്ല. ശൂന്യം! ബീജത്തെയും അണ്ഡത്തെയും രണ്ടു സ്ഥലങ്ങളില്‍ സൃഷ്‌ടിക്കുകയും ഒരു കേന്ദ്രത്തില്‍ സംയോജിപ്പിക്കുകയും എല്ലും മാംസവും തോലും നല്‌കി, അവയവങ്ങള്‍ നല്‌കി സുരക്ഷിതമായി പാര്‍പ്പിച്ച്‌, മൃദുലമായി നമ്മെ ഭൂമിയിലേക്ക്‌ കൊണ്ടുവന്ന കരുണാവാരിധിയാണ്‌ രക്ഷിതാവ്‌. അപ്പോഴേക്ക്‌ ഉമ്മയുടെ മാറിടത്തില്‍ പാലു കരുതിവെച്ചവന്‍.&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;കരഞ്ഞുകൊണ്ട്‌ നാമെത്തിയപ്പോള്‍, പുഞ്ചിരിച്ച്‌ നമ്മെ സ്വീകരിക്കുന്ന കുറെ പേര്‍! അങ്ങനെ കുറെയാളുകളെ നമുക്കായി കാത്തുവെച്ചവനാണ്‌ രക്ഷിതാവ്‌. ഇനിയൊരു ദിനം ഈ ലോകത്തുനിന്ന്‌ നാം കണ്ണടയ്‌ക്കും. അന്ന്‌ നമുക്കായി കുറെ പേര്‍ കരയും. കുറെ പേര്‍ കരയണം. അതാണ്‌ ഭൗതികജീവിതത്തിലെ വിജയം. കരഞ്ഞുകൊണ്ട്‌ ജനിച്ച നമ്മള്‍ പക്ഷേ, പുഞ്ചിരിച്ച്‌ തിരിച്ചുപോകണം. എല്ലാം നല്‌കിയവനാണ്‌ അല്ലാഹു! &lt;/div&gt;&lt;div style="text-align: justify;"&gt;ഇന്ന്‌ അനുഭവിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങള്‍ ലഭിക്കാന്‍ മാത്രം എന്ത്‌ അര്‍ഹതയാണ്‌ നമുക്കുള്ളത്‌? അവന്റെ മാര്‍ഗത്തില്‍ നിന്ന്‌ നിരന്തരം തെറ്റിത്തെറിച്ച്‌ ജീവിച്ചിട്ടും അവന്‍ നമ്മോടൊപ്പം തന്നെ! അവനില്‍ നിന്ന്‌ എത്ര ദൂരേക്ക്‌ നാം സഞ്ചരിക്കുമ്പോഴും അവന്‍ അല്‌പദൂരം പോലും അകന്നുനില്‌ക്കുന്നില്ല. തൗബയുടെ കണ്ണീരുമായി കൊച്ചുകുഞ്ഞിനെപ്പോലെ നാം തിരിച്ചെത്താന്‍ സ്‌നേഹസമ്പന്നനായ രക്ഷിതാവ്‌ കാത്തിരിക്കുന്നു. സുഹൃത്തേ, ആ കാരുണ്യത്തെ ഓര്‍ക്കുമ്പോള്‍, നിറഞ്ഞുകവിഞ്ഞ്‌ തുളുമ്പിനില്‍ക്കുന്ന അവന്റെ ഇഷ്‌ടത്തെ ഓര്‍ക്കുമ്പോള്‍ കണ്ണു നനയാതിരിക്കുന്നതെങ്ങനെ?&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-27lwticG2Zs/TVzFxIBj8dI/AAAAAAAAC4Q/bycdHMACuGM/s1600/karayarundo.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://1.bp.blogspot.com/-27lwticG2Zs/TVzFxIBj8dI/AAAAAAAAC4Q/bycdHMACuGM/s320/karayarundo.jpg" width="256" /&gt;&lt;/a&gt;&lt;/div&gt;&lt;/div&gt;&lt;div style="text-align: justify;"&gt;എന്നേക്കാളധികം അവന്‌ എന്നെ അറിയാം. ഉപ്പയ്‌ക്കും ഉമ്മയ്‌ക്കും സ്വന്തം കുഞ്ഞിനെ അറിയാം. കുഞ്ഞ്‌ ജനിച്ചത്‌, അവള്‍ വളര്‍ന്നത്‌, അവളുടെ കുഞ്ഞിച്ചുണ്ടുകൊണ്ട്‌ ഉപ്പായെന്നും ഉമ്മായെന്നും വിളിച്ചത്‌, അവളുടെ പഠനം, ഇഷ്‌ടാനിഷ്‌ടങ്ങള്‍, ജീവിതശൈലികള്‍... എല്ലാം മാതാപിതാക്കള്‍ക്കറിയാം. അതിലേറെ നമ്മെ അറിയുന്നവനാണ്‌ അല്ലാഹു. സ്‌നേഹംകൊണ്ട്‌ നമ്മെ പിന്തുടരുന്നവനാണവന്‍. അവനെക്കുറിച്ച ഓര്‍മ പൂത്തുലയേണ്ടതാണ്‌ സത്യവിശ്വാസിയുടെ ഹൃദയം. നിരന്തരം പുതുക്കിയും കറകളഞ്ഞും ആ ഓര്‍മ സുന്ദരമായിക്കൊണ്ടിരിക്കണം. അവന്‌ ഇഷ്‌ടമില്ലാത്തതൊന്നും എന്നിലുണ്ടാകരുതെന്ന നിര്‍ബന്ധവും അവന്റെ ഇഷ്‌ടങ്ങളാണ്‌ എന്റെ ഇഷ്‌ടങ്ങളെന്ന തീരുമാനവുമാണ്‌ ഏറ്റവും വലിയ സ്‌നേഹം. മനുഷ്യര്‍ തമ്മിലുള്ള നല്ല അടുപ്പവും ഇങ്ങനെയാണല്ലോ. പരസ്‌പരം ഇഷ്‌ടപ്പെടുന്നവരുടെ ഇഷ്‌ടങ്ങള്‍ പോലും ഒന്നാകും.&lt;br /&gt;&lt;div style="text-align: center;"&gt;&lt;blockquote&gt;&lt;span style="font-size: large;"&gt;&lt;b style="color: #ffd966;"&gt;&lt;/b&gt;&lt;/span&gt;&lt;/blockquote&gt;&lt;/div&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അല്ലാഹുവെക്കുറിച്ചുള്ള ഓര്‍മകള്‍കൊണ്ട്‌ കണ്ണുനനയുന്നതുപോലെ, അവന്റെ സാന്നിധ്യവും കണ്ണുനിറയ്‌ക്കണം. പ്രാര്‍ഥനയുടെ സ്വകാര്യതയില്‍, മറ്റാരും കൂട്ടിനില്ലാത്തപ്പോള്‍, അല്ലാഹു എന്ന വലിയ സാന്നിധ്യത്തിന്റെ മുന്നില്‍ ഓരോന്ന്‌ പറഞ്ഞ്‌ പങ്കുവെക്കുമ്പോള്‍, തിന്മകള്‍ എണ്ണിപ്പറയുമ്പോള്‍, ചെയ്‌തുപോയതോര്‍ത്ത്‌ വിതുമ്പാന്‍ സത്യവിശ്വാസിക്കാവും. അറിയാതെ കണ്ണുകള്‍ കരകവിഞ്ഞൊഴുകും. ആ കണ്ണീര്‍ അല്ലാഹു ഇഷ്‌ടപ്പെടുന്നു. മഹ്‌ശറയുടെ തീച്ചൂടില്‍ അവര്‍ക്ക്‌ തണലൊരുക്കും. കറന്നെടുത്ത പാല്‍ അകിട്ടിലേക്ക്‌ തിരിച്ചൊഴുക്കാന്‍ സാധിക്കാത്ത പോലെ, അവര്‍ സ്വര്‍ഗത്തില്‍ നിന്ന്‌ പുറത്തുപോകുകയില്ല; നരകത്തിലേക്ക്‌ പ്രവേശിപ്പിക്കപ്പെടുകയില്ലെന്ന്‌ റസൂല്‍(സ) പറയുന്നു.&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ആഇദ്‌ അബ്‌ദുല്ല അല്‍ഖര്‍നീയുടെ `ലാ തഹ്‌സന്‍' എന്നൊരു ഗ്രന്ഥം വായിച്ചു. ഒരു വിശ്വാസി എന്തുകൊണ്ട്‌ കരയാന്‍ പാടില്ലെന്നതിനു മുന്നൂറോളം കാരണങ്ങള്‍ പറയുന്നുണ്ടതില്‍. ജീവിതദു:ഖങ്ങളുടെ മുന്നില്‍ സത്യവിശ്വാസി കരയരുത്‌. ആടിയുലയ്‌ക്കുന്ന അനുഭവങ്ങളിലും വേരുവിടാത്ത കരുത്ത്‌ അയാള്‍ക്കുണ്ടാകണം. ഇളംകാറ്റില്‍ പാറിപ്പോകുന്ന കരിയിലയല്ല സത്യവിശ്വാസി. കൊടുങ്കാറ്റിലും പതറാത്ത വന്‍മരമാണ്‌. പക്ഷേ, അതേ സത്യവിശ്വാസി അവന്റെ രക്ഷിതാവിന്റെ മുന്നിലെത്തുമ്പോള്‍ കൊച്ചുകുട്ടിയെപ്പോലെ കണ്ണുനനഞ്ഞ്‌, കരങ്ങളുയര്‍ത്തി, പാപങ്ങള്‍ ഏറ്റുപറഞ്ഞ്‌ പുതിയൊരാളാവുന്നു. ആര്‍ക്കു മുന്നിലും പതറാത്ത വിശ്വാസി, അല്ലാഹുവിനു മുന്നില്‍ പതറുന്നു. അങ്ങനെ പതറാന്‍ പ്രേരിപ്പിക്കുന്ന സാന്നിധ്യശക്തിയാണ്‌ ഈമാന്‍. ഈമാന്‍കൊണ്ട്‌ നെഞ്ചുനിറയുമ്പോള്‍ അറിയാതെ കണ്ണുനിറയുന്നു. ജീവിതവ്യഥകളുടെ എത്ര പൊരിവെയിലിലും ഒരിറ്റു കണ്ണീര്‍ത്തുള്ളിയും വീഴാതെ കാക്കുന്ന ഈമാന്‍, അല്ലാഹുവിന്റെ മുന്നിലെത്തുമ്പോള്‍ സത്യവിശ്വാസിയുടെ തടങ്ങള്‍ തുറന്നിട്ട്‌ കണ്ണീരൊഴുക്കുന്നു. സുഹൃത്തേ, ഇത്രയും ശക്തമായ ഈമാന്‍ കൈവരിക്കാന്‍ കഴിഞ്ഞോ എന്നതായിരിക്കട്ടെ നമ്മുടെ ചിന്ത. അതിനായിരിക്കട്ടെ പരിശ്രമങ്ങളെല്ലാം.&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;തിരക്കിനിടയില്‍ നാമൊന്ന്‌ തിരിഞ്ഞുനില്‌ക്കുക. സ്വന്തത്തെയൊന്ന്‌ വിലയിരുത്തുക. മരണത്തിന്റെ മഹാനിശ്ചലത ഏതുസമയത്തും വരാനിരിക്കുന്നു. ഓരോരോ ശ്വാസമാണ്‌ ജീവിതം. സെക്കന്‍ഡുകളാണ്‌ അവസരങ്ങള്‍. ഉപയോഗപ്പെടുത്തിയാല്‍ വിജയിക്കാം. ചെയ്‌തുപോയതെല്ലാം കര്‍മപുസ്‌തകത്തിലെ കറകളാണ്‌. അവ മായ്‌ക്കാനുള്ള ലേപനമാണ്‌ കണ്ണീരുകൊണ്ടുള്ള പ്രാര്‍ഥന. ചിലരെ ഓര്‍ക്കുമ്പോള്‍ നാം കരഞ്ഞുപോകുന്നു. എങ്കില്‍ അല്ലാഹുവെ ഓര്‍ക്കുമ്പോഴും കണ്ണുനിറയട്ടെ. ചിലരുടെ മുന്നില്‍ നമുക്ക്‌ കരയാനുള്ള സ്വാതന്ത്ര്യവും ധീരതയുമുണ്ട്‌. എങ്കില്‍ ഒരേയൊരു രക്ഷിതാവിന്റെ മഹാസാന്നിധ്യത്തിനു മുന്നില്‍ ഭയവിഹ്വലമാകുന്ന ഹൃദയം കണ്ണീര്‍ക്കടലായി ഒഴുകട്ടെ. എല്ലാ അഴുക്കുകളും അതോടെ മാഞ്ഞുതീരും. അതെ, സത്യവിശ്വാസിക്ക്‌ കരുത്തും കര്‍മശക്തിയുമാണ്‌ കണ്ണീര്‍. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-6900762784308931247?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/6900762784308931247/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=6900762784308931247&amp;isPopup=true' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/6900762784308931247'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/6900762784308931247'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2011/02/karayaarundo.html' title='കരയാറുണ്ടോ?'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-27lwticG2Zs/TVzFxIBj8dI/AAAAAAAAC4Q/bycdHMACuGM/s72-c/karayarundo.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-7886133874329898037</id><published>2011-02-14T17:12:00.001+04:00</published><updated>2011-02-14T17:14:33.091+04:00</updated><category scheme='http://www.blogger.com/atom/ns#' term='ജീവന്റെ ജീവനാം സ്‌നേഹറസൂല്‍'/><title type='text'>ജീവന്റെ ജീവനാം സ്‌നേഹറസൂല്‍</title><content type='html'>&lt;b style="color: #cc0000;"&gt;&lt;span style="font-size: large;"&gt;ഉഹ്‌ദ്‌ &lt;/span&gt;&lt;/b&gt;യുദ്ധം കഴിഞ്ഞ്‌ മുസ്‌ലിംകള്‍ മടങ്ങുകയാണ്‌. അതാ, അവരെ കാത്ത്‌ വഴിവക്കില്‍ ഒരു സ്‌ത്രീ. ബനൂദീനാര്‍ ഗോത്രക്കാരി. കടുത്ത ആശങ്കയുള്ള മുഖഭാവം. അവളുടെ പല ബന്ധുക്കളും യുദ്ധത്തിനു പോയിരുന്നു. ഭര്‍ത്താവും പിതാവും സഹോദരനും കൂട്ടത്തിലുണ്ട്‌. അവരൊക്കെ എന്തായിരിക്കും. ജീവിച്ചിരിപ്പുണ്ടോ അതോ രക്തസാക്ഷികളായോ? &lt;br /&gt;&lt;a name='more'&gt;&lt;/a&gt;&lt;br /&gt;വളരെ ദുഖകരമായ വാര്‍ത്തയാണ്‌ അവള്‍ കേള്‍ക്കാനിരിക്കുന്നത്‌. ഉറ്റവരായ മൂന്നുപേരും രക്തസാക്ഷികളായിരിക്കുന്നു. ഈ കനത്ത സങ്കടം സഹിക്കാന്‍ അവള്‍ക്ക്‌ കഴിയുമോ? ഹൃദയം തകര്‍ക്കുന്ന ഈ വാര്‍ത്ത എങ്ങനെ അറിയിക്കും? -യോദ്ധാക്കള്‍ ആലോചിച്ചു.&lt;br /&gt;മൂന്നുപേരും നഷ്‌ടപ്പെട്ട വിവരം ഒന്നിച്ച്‌ അറിയേണ്ട. ഓരോന്നായി അറിയിക്കാം. ``സഹോദരീ, നിങ്ങളുടെ ഭര്‍ത്താവ്‌ രക്തസാക്ഷിയായിരിക്കുന്നു.'' &lt;br /&gt;പ്രിയങ്കരനായ പ്രിയതമന്‍ നഷ്‌ടപ്പെട്ടെന്നോ! അവളൊന്ന്‌ ഞെട്ടി. ദുഖം താങ്ങിനിര്‍ത്തി അവള്‍ ചോദിച്ചു: ``നമ്മുടെ നബിയുടെ സ്ഥിതി എന്ത്‌? അദ്ദേഹത്തിന്‌ വല്ലതും സംഭവിച്ചിട്ടുണ്ടോ?''&lt;br /&gt;``സഹോദരീ, നിങ്ങളുടെ ബാപ്പയും രക്തസാക്ഷിയായിരിക്കുന്നു.'' സ്‌നേഹവത്സലനായ പിതാവും നഷ്‌ടപ്പെട്ടുവോ! നെഞ്ച്‌ പിളരുന്നതുപോലെ അവള്‍ക്ക്‌ തോന്നി. ``നബിക്ക്‌ ഒന്നും പറ്റിയില്ലല്ലോ'' -അവള്‍ ചോദിച്ചു.&lt;br /&gt;``പെങ്ങളേ, നിങ്ങളുടെ സഹോദരനും വധിക്കപ്പെട്ടിരിക്കുന്നു.''&lt;br /&gt;``ഞാന്‍ ചോദിച്ചതിന്‌ നിങ്ങള്‍ മറുപടി പറഞ്ഞില്ലല്ലോ. എന്റെ നബിയുടെ സ്ഥിതിയെന്ത്‌? അദ്ദേഹം സുരക്ഷിതനല്ലേ?''&lt;br /&gt;സോദരീ, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നമ്മുടെ നബി സുരക്ഷിതനാണ്‌. സുഖത്തോടെയിരിക്കുന്നു. അദ്ദേഹത്തിന്‌ യാതൊന്നും സംഭവിച്ചിട്ടില്ല. &lt;br /&gt;``ഇല്ല. അദ്ദേഹത്തെ കണ്ടാലേ എനിക്ക്‌ സമാധാനമാകൂ. എനിക്ക്‌ അദ്ദേഹത്തെ കാണിച്ചുതരുമോ?''&lt;br /&gt;അവര്‍ തിരുനബിയെ അവള്‍ക്ക്‌ കാണിച്ചുകൊടുത്തു. നബിയെ അവള്‍ കണ്‍കുളിര്‍ക്കെ കണ്ടു. ഉറ്റവര്‍ നഷ്‌ടപ്പെട്ടതിന്റെ സങ്കടംകൊണ്ട്‌ തുളുമ്പുന്ന കണ്ണുകളോടെയും തിരുനബിയെ തിരിച്ചുകിട്ടിയതിലുള്ള കണ്‍കുളിര്‍മയോടെയും അവള്‍ പറഞ്ഞു: ``ഇല്ല റസൂലേ, ഇല്ല. അങ്ങ്‌ സുരക്ഷിതനാണെങ്കില്‍ ഇവള്‍ക്ക്‌ യാതൊന്നും പ്രശ്‌നമല്ല. എല്ലാ ദുരന്തവും നിസ്സാരമാണ്‌.'' (ഇബ്‌നുഹിശാം, അസ്സീറത്തുന്നബവിയ്യ 3:105)&lt;br /&gt;***&lt;br /&gt;തിരുനബി(സ) മക്കയില്‍ നിന്ന്‌ പലായനംചെയ്‌ത്‌ മദീനയിലെത്തിയ സന്ദര്‍ഭം. മദീനക്കാര്‍ക്ക്‌ ആനന്ദത്തിന്‌ അതിരില്ല. വില മതിക്കാനാവാത്ത സൗഭാഗ്യമാണ്‌ കൈവന്നത്‌. നബിക്ക്‌ സമ്മാനങ്ങള്‍ നല്‌കാനും സല്‍ക്കരിക്കാനും സൗകര്യങ്ങളൊരുക്കാനും അവര്‍ മത്സരിച്ചു. പലരും പല വിധത്തിലുള്ള സമ്മാനങ്ങളുമായി നബിക്കരികിലെത്തി. &lt;br /&gt;പാവം ഉമ്മുസുലൈം. നബിക്കൊരു സമ്മാനം നല്‌കണമെന്ന്‌ അതിയായ ആഗ്രഹമുണ്ട്‌. പക്ഷേ, നല്‌കാനൊന്നുമില്ല. അവള്‍ ഒറ്റക്കിരുന്ന്‌ ആലോചിച്ചു. സങ്കടപ്പെട്ടു. അവസാനം ഒരു മാര്‍ഗം കണ്ടെത്തി; കൊള്ളാം. അതുതന്നെ ചെയ്യാം!&lt;br /&gt;ഒട്ടും വൈകിയില്ല. അവള്‍ നബിക്കരികിലേക്ക്‌ പുറപ്പെട്ടു. പത്തു വയസ്സുകാരന്‍ പുത്രനെയും കൂടെക്കൂട്ടി. &lt;br /&gt;``പ്രവാചകരേ, അങ്ങേക്ക്‌ പലരും പല ഉപഹാരങ്ങളും തരുന്നുണ്ടല്ലോ. എനിക്കുമുണ്ട്‌ അതിയായ മോഹം. പക്ഷേ, എന്റെയടുത്ത്‌ യാതൊന്നുമില്ല. ഇവനെന്റെ പൊന്നുമോന്‍ അനസ്‌. എന്റെ സമ്പാദ്യം. എന്റെ ജീവന്റെ ജീവന്‍! ഇവനെ അങ്ങ്‌ സ്വീകരിക്കണം. അങ്ങയുടെ സേവകനായി, ഭൃത്യനായി കൂടെ നില്‍ക്കട്ടെ. വേണ്ടെന്നു പറയരുത്‌. തീര്‍ച്ചയായും സ്വീകരിക്കണം. ഇവനു വേണ്ടി പ്രാര്‍ഥിക്കണേ റസൂലേ.''&lt;br /&gt;തിരുനബി ആ സമ്മാനം സ്‌നേഹപൂര്‍വം സ്വീകരിച്ചു. അവനു വേണ്ടി പ്രാര്‍ഥിച്ചു. ആ ദിവസം മുതല്‍ തിരുനബിയുടെ ജീവിതാന്ത്യം വരെ അവന്‍ കൂടെ നിന്നു. വിഖ്യാത പണ്ഡിതനായി, തലമുറകള്‍ക്ക്‌ തിരുചര്യ പഠിപ്പിച്ച ഗുരുനാഥനായി; അനസ്‌ബ്‌നു മാലിക്‌(റ). (അല്‍ഇസ്വാബ 4:442)&lt;br /&gt;***&lt;br /&gt;പ്രവാചകസ്‌നേഹം ഹൃദയഭിത്തികളില്‍ കൊത്തിവെച്ച സച്ചരിതരുടെ ഓര്‍മകളാണിത്‌. തിരുദൂതരോടുള്ള തീവ്രാനുരാഗം അവരെ എന്തിനും സന്നദ്ധമാക്കിയിരുന്നു. അവര്‍ക്ക്‌ അദ്ദേഹം ജീവനെക്കാള്‍ ജീവനായിത്തീര്‍ന്നു. പ്രിയപ്പെട്ടവയെല്ലാം ആ പ്രിയപ്പെട്ടവനുവേണ്ടി അവര്‍ ത്യജിച്ചു. റസൂലിന്റെ വാക്കുകളും തീര്‍പ്പുകളും സന്ദേഹങ്ങളില്ലാതെ അവര്‍ സ്വീകരിച്ചു. സത്യവിശ്വാസത്തിന്റെ സമ്പൂര്‍ണതയ്‌ക്ക്‌ അങ്ങനെ വേണമെന്ന്‌ ഖുര്‍ആന്‍ (4:65) ഉണര്‍ത്തുകയും ചെയ്‌തു. അല്ലാഹു ഉദ്ദേശിക്കുന്നതേ അദ്ദേഹം മൊഴിയൂവെന്നും (53:3,4) അവര്‍ ഉള്‍ക്കൊണ്ടു. അതിനു വിപരീതം പ്രവര്‍ത്തിക്കുന്നതിന്റെ അപകടം അവര്‍ തിരിച്ചറിഞ്ഞു (24:63). ഞാന്‍ കൊണ്ടുവന്നതെന്തും നിങ്ങളുടെ ഇഷ്‌ടമാകുന്നതുവരെ നിങ്ങള്‍ സത്യവിശ്വാസികളാവുകയില്ലെന്നും അല്ലാഹുവോടും റസൂലിനോടുമുള്ള ഇഷ്‌ടം മറ്റേതിനെക്കാളും പ്രിയങ്കരമാവുന്നവര്‍ക്കേ സത്യവിശ്വാസത്തിന്റെ മധുരാനുഭവം അറിയൂ എന്നും അവിടുന്ന്‌ പറഞ്ഞു. ആ മധുരാനുഭവം അറിയേണ്ടവരാണ്‌ നമ്മളും. നമ്മുടെ ഹൃദയത്തിന്റെ സൗന്ദര്യമാകട്ടെ ആ റസൂല്‍! കരളിന്റെ കുളിരായി അവിടുത്തെ വചനങ്ങള്‍ നമ്മില്‍ പുലരട്ടെ. ആ സന്ദേശങ്ങള്‍ നമ്മുടെ വഴിയില്‍ പടരട്ടെ. സ്‌നേഹറസൂല്‍ നമ്മുടെ മുന്നില്‍ വെളിച്ചമാണ്‌. ഇരുട്ടുകളെയെല്ലാം തകര്‍ത്ത്‌ ആ വെളിച്ചത്തിനു പിറകില്‍ തന്നെ തുടരുക!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-7886133874329898037?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/7886133874329898037/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=7886133874329898037&amp;isPopup=true' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/7886133874329898037'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/7886133874329898037'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2011/02/sneha-rasool.html' title='ജീവന്റെ ജീവനാം സ്‌നേഹറസൂല്‍'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-4883056388970910693</id><published>2010-10-29T16:36:00.002+04:00</published><updated>2010-10-29T16:40:29.605+04:00</updated><category scheme='http://www.blogger.com/atom/ns#' term='നല്ലതു മാത്രം നുകര്‍ന്നും പകര്‍ന്നും...'/><title type='text'>നല്ലതു മാത്രം നുകര്‍ന്നും പകര്‍ന്നും...</title><content type='html'>&lt;div style="text-align: right;"&gt;&lt;b&gt;അബ്‌ദുല്‍വദൂദ്‌  &lt;/b&gt;&lt;/div&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;b style="color: red;"&gt;പണ്ട്‌: &lt;/b&gt;&lt;/span&gt;“മോഷണത്തിന്റെ പേരില്‍ നബി(സ) കൈ മുറിച്ച വ്യക്തിയെ ഞാന്‍ ഓര്‍ക്കുകയാണ്‌. അയാളുടെ കൈ മുറിക്കാന്‍ കല്‌പിച്ചപ്പോള്‍ തിരുദൂതരുടെ മുഖം ദു:ഖത്താല്‍ വെണ്ണീറു പുരണ്ടതു പോലെ നിറം മാറിയിരുന്നു. ചിലര്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അയാളുടെ കൈ മുറിക്കുന്നത്‌ അങ്ങേയ്‌ക്ക്‌ ഇഷ്‌ടമില്ലെന്നു തോന്നുന്നു. നബി(സ) പറഞ്ഞു: അതെ, എങ്ങനെയാണ്‌ ഞാനത്‌ ഇഷ്‌ടപ്പെടുക? നിങ്ങള്‍ നിങ്ങളുടെ സഹോദരനെതിരില്‍ പിശാചിനെ സഹായിക്കുന്നവരാകരുത്‌. ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ ഭരണാധികാരിയുടെ മുന്നിലെത്തിയാല്‍ ശിക്ഷ നടപ്പാക്കുകയല്ലാതെ നിര്‍വാഹമില്ല. എന്നാല്‍, അല്ലാഹു വിട്ടുവീഴ്‌ച ചെയ്യുന്നവനും വിട്ടുവീഴ്‌ച ഇഷ്‌ടപ്പെടുന്നവനുമാണ്‌. അല്ലാഹുവിന്റെ വചനം നിങ്ങള്‍ ഓര്‍ക്കുന്നില്ലേ; `ജനങ്ങള്‍ മാപ്പു നല്‌കുകയും വിട്ടു വീഴ്‌ച ചെയ്യുകയും വേണം. അല്ലാഹു നിങ്ങള്‍ക്ക്‌ പൊറുത്തു തരണമെന്ന്‌ നിങ്ങളാഗ്രഹിക്കുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.” (24:22)&lt;br /&gt;&lt;div style="text-align: right;"&gt;_____(ബൈഹഖി, സുനനുല്‍ കുബ്‌റാ 8:326)&lt;/div&gt;&lt;br /&gt;&lt;a name='more'&gt;&lt;/a&gt;&lt;br /&gt;സമൂഹ സുരക്ഷിതത്വത്തിന്റെ താക്കോലാണ്‌ നബി(സ) കൈമാറുന്നത്‌. അന്യോന്യം പുലര്‍ത്തേണ്ട ആദരവും മര്യാദയും ഇതിലേറെ മനോഹരമായി എങ്ങനെയാണ്‌ വിവരിക്കുക? ശിക്ഷാര്‍ഹമായ കുറ്റങ്ങളെപ്പോലും പരസ്‌പരം പരതി നടക്കരുതെന്നുള്ള താക്കീതാണിത്‌. സ്വന്തം തിന്മകളെക്കുറിച്ച്‌ വേവലാതിപ്പെടാതെ, അന്യന്റെ സ്വകാര്യതകളെപ്പറ്റി അസ്വസ്ഥരാകുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിത്‌. `അല്ലാഹു പൊറുത്താലും ഞാന്‍ പൊറുക്കില്ല' എന്ന സമീപനം പുലര്‍ത്തുന്നവര്‍ക്കുള്ള നിര്‍ദേശവുമാണിത്‌.&lt;br /&gt;&lt;br /&gt;പല തരക്കാര്‍ക്കിടയിലാണ്‌ നമ്മുടെ ജീവിതം. സത്യവിശ്വാസികള്‍ക്കിടയില്‍ പോലും സ്വഭാവങ്ങള്‍ ബഹുവിധമുണ്ടെന്ന്‌ അല്ലാഹു തന്നെ പറഞ്ഞിട്ടുമുണ്ട്‌. അഥവാ, അല്ലാഹുവിന്‌ അത്‌ ഉള്‍ക്കൊള്ളാന്‍ കഴിയുന്നുണ്ട്‌. തിരുനബി(സ)ക്കും അതിന്‌ കഴിഞ്ഞിരുന്നു. ``നിനക്ക്‌ നിന്റെ ഹൃദയം നാം വിശാലമാക്കിത്തന്നില്ലേ?'' (94:1) എന്ന ഖുര്‍ആന്‍ വചനം നമുക്കു കൂടി ഉള്ളതാണല്ലോ. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയുമെല്ലാം ഖനിയാണ്‌ ഹൃദയം. ഹൃദയം വിശാലമായാല്‍, എല്ലാ നല്ല ഗുണങ്ങളും വിശാലമായുണ്ടാകും. അങ്ങനെയുള്ള കുറെയാളുകളുടെ കൂട്ടമാവണം സത്യവിശ്വാസികള്‍.&lt;br /&gt;&lt;br /&gt;കണ്ടതെല്ലാം പറയാനോ കേട്ടതെല്ലാം പ്രചരിപ്പിക്കാനോ ഉള്ളതല്ല. ചിലതൊന്നും കണ്ടില്ലെന്ന്‌ വിചാരിക്കണം. കേട്ടാലും കേള്‍ക്കാത്ത പോലെ ചിലപ്പോള്‍ നടിക്കേണ്ടിയും വരാം. അങ്ങനെയാണ്‌ തിരുനബി(സ)യുടെ ഉത്തമ മാതൃക. ``തന്റെ കൂട്ടുകാരന്‌ സംഭവിച്ച ഒരു തെറ്റ്‌ ഒരാള്‍ അറിയുകയും എന്നിട്ട്‌ അത്‌ രഹസ്യമാക്കി വെക്കുകയും ചെയ്‌താല്‍ അന്ത്യനാളില്‍ അല്ലാഹു അവന്റെ ന്യൂനതകള്‍ ജനങ്ങളില്‍ നിന്ന്‌ മറച്ചുവെക്കും.'' (ത്വബ്‌റാനി)&lt;br /&gt;&lt;br /&gt;മദ്യപിക്കുന്ന അയല്‍ക്കാരെക്കുറിച്ച്‌ പരാതിപ്പെടാന്‍ ഒരുങ്ങിയ സുഹൃത്തിനോട്‌ ഉഖ്‌ബതുബ്‌നു ആമിര്‍(റ) പറയുന്നത്‌ ഈ തിരുവചനമാണ്‌: ``വല്ലവനും മറ്റൊരാളുടെ ന്യൂനതകള്‍ മറച്ചുവെച്ചാല്‍, ജീവനോടെ കുഴിച്ചുമൂടിയ പെണ്‍കുട്ടിക്ക്‌ ജീവന്‍ നല്‌കിയതുപോലെയാണവന്‍.'' (ഹാകിം 4:384)&lt;br /&gt;&lt;br /&gt;ഉമര്‍(റ) നിര്‍ദേശിക്കുന്നതിങ്ങനെ: ``നിങ്ങളുടെ സഹോദരന്‌ തെറ്റുപറ്റിയാല്‍, അയാളെ ആ വീഴ്‌ചയില്‍ നിന്ന്‌ രക്ഷിക്കാനും നേര്‍മാര്‍ഗത്തില്‍ നടത്താനുമാണ്‌ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്‌. ചെയ്‌തുപോയ തെറ്റിന്റെ പേരില്‍ അയാളില്‍ പശ്ചാത്താപമുണ്ടാകാനും, അല്ലാഹു അയാള്‍ക്ക്‌ പൊറുത്തു കൊടുക്കാനും പ്രാര്‍ഥിക്കുക. ഒരിക്കലും അയാളുടെ കാര്യത്തില്‍ നിങ്ങള്‍ പിശാചിനെ സഹായിക്കരുത്‌.'' (ബൈഹഖി)&lt;br /&gt;&lt;br /&gt;ഈ ചരിത്രമൊന്ന്‌ കേള്‍ക്കൂ; ഖലീഫ ഉമറും അബ്‌ദുര്‍റഹ്‌മാനിബ്‌നു ഔഫും മദീനാ തെരുവിലൂടെ പാതിരാവില്‍ നടക്കുകയായിരുന്നു. ഒരു വീട്ടില്‍ വലിയ ബഹളം! ഉമര്‍(റ) പറഞ്ഞു: ``ഇത്‌ റബീഅതുബ്‌നു ഉമയ്യതിന്റെ വീടാണ്‌. അവിടെ അവരെല്ലാം മദ്യപിച്ചുകൊണ്ടിരിക്കുകയാണ്‌. നാമെന്താണ്‌ ചെയ്യേണ്ടത്‌?'' ഇബ്‌നുഔഫ്‌ പറഞ്ഞു: ``അമീറുല്‍ മുഅ്‌മിനീന്‍, അല്ലാഹു നിരോധിച്ച കാര്യമാണ്‌ നാമിപ്പോള്‍ ചെയ്യുന്നത്‌. അന്യരുടെ രഹസ്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കരുതെന്ന്‌ നമ്മോട്‌ പറഞ്ഞിട്ടില്ലേ? ഇതു കേട്ടപ്പോള്‍ കൂടുതല്‍ അന്വേഷണത്തിന്‌ മുതിരാതെ ഉമര്‍(റ) തിരിച്ചുപോന്നു. ഈ ചരിത്രം പറഞ്ഞ ശേഷം ഇമാം ഗസ്സാലി(റ) വിശദമാക്കുന്നു: ``ജനങ്ങളുടെ ന്യൂനതകള്‍ മറച്ചുവെക്കണമെന്നും അവരുടെ തെറ്റുകുറ്റങ്ങള്‍ അന്വേഷിച്ചു നടക്കരുതെന്നുമാണ്‌ ഈ സംഭവം തെളിയിക്കുന്നത്‌.'' (ഇഹ്‌യാഉലൂമിദ്ദീന്‍ 2:200)&lt;br /&gt;&lt;br /&gt;``നല്ലതു വിചാരിക്കല്‍ ശ്രേഷ്‌ഠമായ ഇബാദത്താണ്‌'' എന്ന്‌ തിരുനബി(സ) പറഞ്ഞിട്ടുണ്ട്‌. (ഇബ്‌നുഹിബ്ബാന്‍ 632) ``ഒരാളെക്കുറിച്ച്‌ ചീത്തയായ വല്ല ധാരണയുമുണ്ടായാല്‍ പിന്നീടതിനെക്കുറിച്ച്‌ കൂടുതലന്വേഷിക്കാന്‍ ശ്രമിക്കരുത്‌.'' (ഇബ്‌നുമാജ)&lt;br /&gt;&lt;br /&gt;ഒരിക്കല്‍, വഴിയരികില്‍ വെച്ച്‌ ഒരു സ്‌ത്രീയുമായി കൊഞ്ചിക്കുഴയുന്നയാളെ, ഉമര്‍(റ) അടിക്കാന്‍ ചാട്ടവാറെടുത്തപ്പോള്‍ ``അമീറുല്‍ മുഅ്‌മിനീന്‍ ഇതെന്റെ ഭാര്യയാണ്‌'' എന്നയാള്‍ പറഞ്ഞു. ഉമറിന്റെ മറുപടി ഇതായിരുന്നു: ``എങ്കില്‍ നിനക്കത്‌ ആരും കാണാത്തിടത്ത്‌ വെച്ച്‌ ചെയ്‌തുകൂടെ?'' (ഇമാംദഹബി, മനാഖീബു ഉമര്‍ 34). സംശയമുണ്ടാക്കുന്ന പ്രവര്‍ത്തനമാണ്‌ അയാള്‍ ചെയ്‌തത്‌. ഖലീഫ ഉമര്‍ അത്‌ തിരുത്തുന്നു. നമ്മള്‍ നല്ലതു വിചാരിച്ചാല്‍ മാത്രം പോരാ; ചിലപ്പോള്‍ മറ്റുള്ളവരെ അതു ബോധ്യപ്പെടുത്തേണ്ടിയും വന്നേക്കാം; ആര്‍ക്കും മോശമായതൊന്നും നമ്മെക്കുറിച്ച്‌ തോന്നുകപോലും ചെയ്യരുത്‌.&lt;br /&gt;&lt;br /&gt;നന്മ മാത്രം കാണുകയും നന്മ മാത്രം പകരുകയും ചെയ്യേണ്ടവരാണ്‌ നമ്മള്‍. കറയില്ലാത്ത മനസ്സുള്ളവര്‍ക്കേ വക്രതയില്ലാതെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയൂ. നമ്മുടെ വിരലുകള്‍ സ്വന്തം നെഞ്ചിനു നേരെ ചൂണ്ടുക. അന്യരെയല്ല അവനവനെ വീണ്ടും വീണ്ടും വിചാരണ ചെയ്യുക. വീണ്ടും വീണ്ടും നന്നാക്കുക. അങ്ങനെയുള്ളവരെയാണ്‌ അല്ലാഹുവന്നിഷ്‌ടം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-4883056388970910693?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/4883056388970910693/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=4883056388970910693&amp;isPopup=true' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/4883056388970910693'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/4883056388970910693'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2010/10/nallathu-maathram.html' title='നല്ലതു മാത്രം നുകര്‍ന്നും പകര്‍ന്നും...'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-8308971818985615863</id><published>2010-10-29T16:28:00.002+04:00</published><updated>2010-10-29T16:41:16.637+04:00</updated><category scheme='http://www.blogger.com/atom/ns#' term='ഇന്ദ്രിയങ്ങള്‍ക്കു വശരാകുമ്പോള്‍ ...'/><title type='text'>ഇന്ദ്രിയങ്ങള്‍ക്കു വശരാകുമ്പോള്‍ ...</title><content type='html'>&lt;div style="text-align: right;"&gt;&lt;b&gt;അബ്ദുൽ വദൂദ്  &lt;/b&gt;&lt;/div&gt;&lt;br /&gt;വ്യക്തിയുടെ ജീവിതത്തെ അളക്കുന്നത്‌ വ്യക്തിത്വത്തെ ആസ്‌പദിച്ചാണ്‌. വ്യക്തിത്വം രൂപപ്പെടുന്നതില്‍ അനേകം ഘടകങ്ങളുടെ ശക്തമായ സ്വാധീനമുണ്ട്‌. ചെയ്യുന്ന പ്രവൃത്തികളും നേടുന്ന അറിവുകളും ഇടപഴകുന്ന കൂട്ടുകാരുമെല്ലാം ആ സ്വാധീന വലയത്തിലുള്‍പ്പെടുന്നു. &lt;br /&gt;&lt;br /&gt;&lt;a name='more'&gt;&lt;/a&gt;&lt;br /&gt;പ്രവൃത്തിയുണ്ടാവുന്നത്‌ ശാരീരികാവയവങ്ങളില്‍ നിന്നാണ്‌. `ഇന്ദ്രിയങ്ങള്‍' എന്ന്‌ നാം നിരൂപിക്കുന്ന അവയവങ്ങളുടെ ചലനങ്ങളും ചര്യകളും നമ്മുടെ വ്യക്തിത്വ രൂപീകരണത്തില്‍ വലിയ സ്വാധീനമാണ്‌ ചെലുത്തുന്നത്‌. അതുകൊണ്ട്‌ തന്നെ ഖുര്‍ആന്‍ വ്യത്യസ്‌ത സന്ദര്‍ഭങ്ങളില്‍ അവയവങ്ങളുടെ പ്രയോഗത്തെ സംബന്ധിച്ച്‌ സൂക്ഷ്‌മത പാലിക്കണമെന്ന്‌ ഉണര്‍ത്തുന്നു. &lt;br /&gt;&lt;br /&gt;``നിങ്ങള്‍ക്ക്‌ അറിവില്ലാത്തതിന്റെ പിറകെ നിങ്ങള്‍ പോകരുത്‌. തീര്‍ച്ചയായും കേള്‍വി, കാഴ്‌ച ഹൃദയം ഇവയെ സംബന്ധിച്ചെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌.'' (ഇസ്‌റാഅ്‌: 36) പാപത്തിലേക്ക്‌ പ്രേരണ നല്‌കുന്നതും പാപത്തിന്റെ വഴി തുറക്കുന്നതും പ്രധാനമായും ഈ മൂന്ന്‌ ഇന്ദ്രിയങ്ങളിലൂടെയാണെന്നത്‌ ഏറെ ശ്രദ്ധേയമാണ്‌. കണ്ണ്‌ കാണാനുള്ളതാണ്‌. പക്ഷേ, കാഴ്‌ചക്കുമപ്പുറം നമ്മുടെ കാഴ്‌ചപ്പാടിനെകൂടി രൂപീകരിക്കാന്‍ കണ്ണിന്‌ ശക്തിയുണ്ട്‌. കാതും ഹൃദയവും ഇതില്‍ നിന്ന്‌ ഭിന്നമല്ല. &lt;br /&gt;&lt;br /&gt;&lt;blockquote&gt;&lt;b&gt;ഇന്ദ്രിയങ്ങള്‍ക്കു വശനാം &lt;/b&gt;&lt;br /&gt;&lt;b&gt;പുരുഷന്നു &lt;/b&gt;&lt;br /&gt;&lt;b&gt;വന്നീടുമാപത്തു നിര്‍ണ്ണയ&lt;/b&gt;&lt;br /&gt;&lt;b&gt;മോര്‍ത്തുകാണ്‍&lt;/b&gt;&lt;br /&gt;&lt;b&gt;ഇന്ദ്രിയനിഗ്രഹമുള്ള പുരുഷന്നു &lt;/b&gt;&lt;br /&gt;&lt;b&gt;വന്നുകൂടും നിജസൗഖ്യങ്ങളേതുമേ&lt;/b&gt;&lt;/blockquote&gt;&lt;br /&gt;ഈ കവിവാക്യം ഏറെ അറിവേകുന്നുണ്ട്‌. `ഇന്ദ്രിയ'മെന്നത്‌ കേവലം `രേതസ്‌കണം' മാത്രമായി കണ്ടുകൂടാ. മറിച്ച്‌ ശരീരത്തിന്റെ ചലനവും വിചാരവും നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതില്‍ ചെറുതും വലുതുമായ ഓരോ അവയവത്തിനും പങ്കുണ്ട്‌. ആ പങ്കിനെ പ്രാധാന്യത്തോടെ ഉള്‍ക്കൊള്ളുകയും പക്വതയോടെ പരിചരിക്കുകയും ചെയ്യുന്നവര്‍ നിത്യസൗഖ്യത്തിലേക്ക്‌ പ്രവേശിക്കുകയും ഇന്ദ്രിയങ്ങളുടെ അന്തര്‍പ്രേരണയ്‌ക്ക്‌ വിധേയരാവുകുന്നവര്‍ അപക്വതകളുടെ ഫലമായി ആപത്തുകളിലേക്ക്‌ പ്രവേശിക്കുകയും ചെയ്യുന്നു. &lt;br /&gt;&lt;br /&gt;കഠിനരോഗത്താല്‍ മുറിച്ചുമാറ്റപ്പെടേണ്ടിവന്ന കാല്‌ അവസാനമായൊന്ന്‌ കാണാന്‍ മഹാനായ സ്വഹാബി വര്യന്‍ ഉര്‍വ്വത്‌ ബിന്‍ സുബൈര്‍(റ) ആഗ്രഹിച്ചു. ചോരയിറ്റുന്ന ആ കാല്‍ വൈദ്യന്മാര്‍ അദ്ദേഹത്തിന്റെ കൈയിലേക്ക്‌ നല്‌കി. കാലിനെ നോക്കി ആ ഉന്നതനായ വിശ്വാസി പറഞ്ഞതിങ്ങനെയായിരുന്നു: &lt;br /&gt;&lt;br /&gt;``എന്റെ പ്രിയപ്പെട്ട കാലേ, നീ സ്വര്‍ഗത്തിലേക്കാണു പോകുന്നത്‌. കാരണം, നിന്നെ ഞാനൊരു തെറ്റിലേക്കും കൊണ്ടുപോയിട്ടില്ല. നിന്റെ സഹായത്താല്‍ ഒരു പാപത്തിലേക്കും ഞാന്‍ നടന്നുപോയിട്ടില്ല. എന്നാല്‍, രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വെയിലെന്നോ മഴയെന്നോ വകവെക്കാതെ ഞാന്‍ അല്ലാഹുവിന്റെ ഭവനത്തിലേക്ക്‌ നമസ്‌കാരത്തിനുവേണ്ടി പോയിട്ടുണ്ട്‌, പ്രവാചകന്റെ കൂടെ യുദ്ധങ്ങള്‍ക്കുപോയിട്ടുണ്ട്‌. നീ സ്വര്‍ഗത്തിലേക്കേ പോകൂ....'' &lt;br /&gt;&lt;br /&gt;ഇന്ദ്രിയങ്ങള്‍ക്കു വശനാകാതെ ജീവിച്ച ഒരു വിശ്വാസിയുടെ ആത്മവിശ്വാസത്തിന്റെ വചനങ്ങളാണിത്‌. കൈയും കാലും കണ്ണും കാതും എല്ലാം ജാഗ്രതയോടെ ഉപയോഗിക്കുകയും വഴിതെറ്റാതെ നടത്തുകയും ചെയ്യുന്നവര്‍ക്കേ, അവസാന നിമിഷത്തിലും ആത്മവിശ്വാസത്തോടെ വിടപറയാനാകൂ. അല്ലാത്തവര്‍ പൊള്ളുന്ന മനസ്സോടെയും അസ്വസ്ഥ ഹൃദയത്തോടുമേ ജീവിക്കുകയും മരിക്കുകയും ചെയ്യൂ. &lt;br /&gt;&lt;br /&gt;നമ്മുടെ കാഴ്‌ചകള്‍ക്കു സാക്ഷിയായ കണ്ണും കേള്‍വിക്കു സാക്ഷിയായ കാതും പ്രവര്‍ത്തികളില്‍ കൂടെയുള്ള കൈകാലുകളും മറ്റവയവങ്ങളുമെല്ലാം അല്ലാഹുവിനോട്‌ നമുക്കെതിരെ സാക്ഷി പറയുന്നതിനെക്കുറിച്ച്‌ ഖുര്‍ആന്‍ ഒന്നിലേറെ സന്ദര്‍ഭങ്ങളില്‍ താക്കീതു ചെയ്യുന്നുണ്ട്‌. `സകലസൃഷ്‌ടി ജാലങ്ങളെയും സംസാരിപ്പിച്ച പ്രപഞ്ചനാഥന്‍ ഞങ്ങളെയും സംസാരിപ്പിച്ചു' വെന്ന്‌, മനുഷ്യരുടെ അത്ഭുതത്തോടെയുള്ള ചോദ്യങ്ങള്‍ക്ക്‌ അവ ഉത്തരം പറയും. &lt;br /&gt;&lt;br /&gt;ലൈംഗികാവയവത്തെയും നാവിനെയും നേര്‍വഴിയിലേ നടത്തൂവെന്ന്‌ ആര്‍ ഉറപ്പ്‌ നല്‌കുന്നുവോ, അവര്‍ക്ക്‌ സ്വര്‍ഗം ഉറപ്പ്‌ നല്‌കുന്നുവെന്ന്‌ നബിതിരുമേനി (സ) പറഞ്ഞത്‌ ഈ വിഷയത്തില്‍ പ്രസക്തമാണ്‌. വ്യക്തി പരാജയപ്പെടുകയും അനിയന്ത്രിതനാവുകയും ചെയ്യുന്ന രണ്ട്‌ മേഖലകളാണല്ലോ ഇത്‌. ആയിരം പടയാളികളെ ഒന്നിച്ച്‌ നേരിടാനാവുന്നവരും സ്വന്തം ഇന്ദ്രിയപ്രേരണകള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്നു. കാരിരുമ്പിന്റെ മാംസപേശിയും മനോധൈര്യവുമുള്ളവരും സംസാരത്തിലെ അനിയന്ത്രണംകൊണ്ടും സുഖാര്‍ത്തിയുടെ അപക്വതകൊണ്ടും വ്യക്തിത്വനഷ്‌ടം നേരിടുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-8308971818985615863?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/8308971818985615863/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=8308971818985615863&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/8308971818985615863'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/8308971818985615863'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2010/10/indriyangalkku-vasaraakumbol.html' title='ഇന്ദ്രിയങ്ങള്‍ക്കു വശരാകുമ്പോള്‍ ...'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-8378270481886219814</id><published>2010-10-29T16:25:00.002+04:00</published><updated>2010-10-29T16:41:37.411+04:00</updated><category scheme='http://www.blogger.com/atom/ns#' term='യൂസുഫിനെ മറക്കുന്ന യുവാക്കള്‍'/><title type='text'>യൂസുഫിനെ മറക്കുന്ന യുവാക്കള്‍</title><content type='html'>&lt;div style="text-align: right;"&gt;&lt;b&gt;അബ്ദുൽ വദൂദ്  &lt;/b&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ചുറുചുറുക്കുള്ള ഒരു യുവാവ്‌, ഒരിറ്റു പ്രകാശം പോലും എത്തിനോക്കാത്ത കൂരിരുട്ടുള്ള ഒരു ജയിലറയില്‍ കിടക്കുന്നു. നേരത്തിന്‌ ഭക്ഷണമോ വെള്ളമോ സഹായങ്ങളോ ലഭിക്കാത്ത ആ ജയിലില്‍ കിടന്ന്‌അയാള്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നു: ``എന്റെ രക്ഷിതാവേ, ആ സ്‌ത്രീകള്‍ എന്നെ ക്ഷണിക്കുന്ന കാര്യത്തേക്കാളും എനിക്കിഷ്‌ടം ഈ ജയിലാണ്‌. അവരുടെ കുതന്ത്രത്തില്‍ നിന്നും നീ എന്നെ അകറ്റിയില്ലെങ്കില്‍ ഞാനതില്‍ പെട്ടുപോവും, അങ്ങനെ ഞാന്‍ വിഡ്‌ഢികളുടെ കൂട്ടത്തിലകപ്പെടുകയും ചെയ്യും.''&lt;br /&gt;&lt;a name='more'&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;യൂസുഫ്‌!. അധര്‍മം മുറ്റി നിന്ന ചുറ്റുപാടിനോട്‌ ജിഹാദ്‌ പ്രഖ്യാപിച്ച വിപ്ലവകാരി. തിന്മയോട്‌ ഒരു ചെറിയ അളവില്‍പോലും യോജിക്കാനാവാതെ അവസാനം വരെ പൊരുതി നിന്ന രക്തത്തിളപ്പുള്ള മുജാഹിദ്‌. അഭയം നല്‌കിയവള്‍ അരുതായ്‌മക്കു പ്രേരിപ്പിച്ച്‌ ആ യുവാവിനെ വശീകരിക്കാന്‍ ശ്രമിച്ചു. പക്ഷേ, സിരകളിലെ രക്തം പോലെ ഉള്ളില്‍ നിറയെ ഭക്തിയും വിശ്വാസവും കൈമുതലാക്കിയ അയാള്‍ അതില്‍ വീണുപോയില്ല. പാപത്തിന്റെ മണമുള്ള ആ കൊടുങ്കാറ്റിലും തളരാത്ത വടവൃക്ഷമായി ചരിത്രത്തിലിടം നേടി.&lt;br /&gt;&lt;br /&gt;യുസുഫ്‌ നബിയെന്ന ആ ചെറുപ്പക്കാരനെ ഇപ്രകാരമൊരു പ്രാര്‍ഥനയ്‌ക്ക്‌ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തൊക്കെയായിരുന്നു? തിന്മയുടെ വിഷക്കാറ്റ്‌ ചുറ്റുപാട്‌ നിറയെ മലീമസമാക്കിയ കാലത്ത്‌, അവസരങ്ങളെല്ലാം അനുകൂലമാക്കി സുന്ദരിയായ ഒരു പെണ്ണ്‌ രതിവിവശയായി മാടിവിളിച്ചപ്പോള്‍ അദ്ദേഹം കുതറിമാറി. കേവലമായ ഒരു സുഖത്തിനുവേണ്ടി അനശ്വരവും നിത്യഭാസുരവുമായ സ്വര്‍ഗത്തെ മറക്കാന്‍ തയ്യാറായില്ല.&lt;br /&gt;&lt;br /&gt;ഇനി നാം നമ്മുടെ കാലത്തേക്കുവരിക. സഹസ്രാബ്‌ദങ്ങള്‍ക്ക്‌ മുമ്പ്‌ യൂസുഫ്‌ നബിക്ക്‌ എന്തെല്ലാം പ്രതികൂല സാഹചര്യങ്ങളാണോ നേരിടേണ്ടിവന്നത്‌ അവയെല്ലാം ആയിരം മടങ്ങ്‌ ശക്തിയോടെ നമ്മുടെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും ചുറ്റുമുണ്ട്‌. അദ്ദേഹത്തെ വശീകരിക്കാന്‍ ഒരു പെണ്ണിന്റെ സീല്‍ക്കാരമാണുണ്ടായിരുന്നതെങ്കില്‍ ഇന്നത്‌ നൂറുമടങ്ങ്‌ വര്‍ധിച്ചിരിക്കുന്നു. നമ്മുടെ കുട്ടികള്‍ക്ക്‌ കാണാനുള്ളതും കേള്‍ക്കാനുള്ളതും അനുഭവിക്കാനുള്ളതുമെല്ലാം ഏറെയും തിന്മയാണ്‌. നാണം മറയ്‌ക്കാത്ത നാടും നഗരവും, അടുക്കളയിലേക്കുപോലും എത്തിക്കഴിഞ്ഞ അധര്‍മവൃത്തികളും ലക്ഷ്യമിടുന്നത്‌ നമ്മുടെ കുട്ടികളെയല്ലാതെ പിന്നെയാരെയാണ്‌? പക്ഷേ, നമ്മുടെ കുട്ടികള്‍ക്ക്‌ യൂസുഫിന്റെ നട്ടെല്ല്‌ നഷ്‌ടപ്പെടുന്നു. എന്തിനേക്കാളും വലുതായി അല്ലാഹുവിനെ കാണാന്‍ അവര്‍ക്കു കഴിയുന്നില്ല. എല്ലാ സുഖത്തെക്കാളും മഹത്തായത്‌ സ്വര്‍ഗമാണെന്ന തിരിച്ചറിവും അവര്‍ക്ക്‌ നഷ്‌ടപ്പെടുന്നു.&lt;br /&gt;&lt;br /&gt;നേരിലും നന്മയിലും മക്കളെ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുന്ന തരത്തിലുള്ള മാതൃകാവര്യന്മാരായ രക്ഷിതാക്കളും ഗുരുനാഥന്മാരും ഇന്നെവിടെ? അവര്‍ക്ക്‌ ക്ഷാമമാണ്‌. മാതൃകകള്‍ നഷ്‌ടപ്പെട്ട ഒരു സമൂഹത്തില്‍ സ്വാഭാവികമായും സംഭവിക്കുന്നതൊക്കെയും നമുക്കിടയിലും സംഭവിക്കുന്നു. കുട്ടികള്‍ ഒരു തലമുറയുടെ മാത്രം പ്രതീക്ഷയല്ല. അവര്‍ രണ്ടു തലമുറകളുടെ പ്രത്യാശകളാണ്‌ പൂര്‍ത്തീകരിക്കേണ്ടത്‌. ഒന്ന്‌ അവരോടൊപ്പം ജീവിക്കുന്ന മുതിര്‍ന്നവരുടേത്‌. മറ്റൊന്ന്‌ യൗവനത്തില്‍ അവരോടൊപ്പമുള്ള വരുടെയും.&lt;br /&gt;&lt;br /&gt;പക്ഷേ ഈ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കുന്നതിന്റെയും വൃഥാവിലാക്കുന്നതിന്റെയും കാരണങ്ങളില്‍ ഒന്നാമത്‌, ശരിയായ ശിക്ഷണവും മാതൃകകളും അവരില്‍ നിന്ന്‌ അകറ്റപ്പെടുന്നുവെന്നതാണ്‌. ആസൂത്രിതവും ശാസ്‌ത്രീയവുമായ മതപഠനരീതിയുടെ അഭാവവും മതപഠനത്തെ കേവലം നാട്ടാചാരമായി ചുരുട്ടിക്കെട്ടുന്നതിന്റെ ദുരന്തവുമെല്ലാം ഇതില്‍ പെടുന്നു. വീട്ടില്‍ ഇസ്‌ലാമിക ശിക്ഷണവും ജീവിതവുമെന്നാല്‍ നമസ്‌കാരവും നോമ്പും മാത്രമായി ഒതുങ്ങുന്നുവെന്നതും നാം മറുന്നുകൂടാ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-8378270481886219814?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/8378270481886219814/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=8378270481886219814&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/8378270481886219814'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/8378270481886219814'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2010/10/yusufine-marakkunna-yuvaakkal.html' title='യൂസുഫിനെ മറക്കുന്ന യുവാക്കള്‍'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-3517315420180315274</id><published>2010-10-29T16:22:00.002+04:00</published><updated>2010-10-29T16:41:57.676+04:00</updated><category scheme='http://www.blogger.com/atom/ns#' term='ആകുലതകളില്ലാത്ത മരണം'/><title type='text'>ആകുലതകളില്ലാത്ത മരണം</title><content type='html'>&lt;div style="text-align: right;"&gt;&lt;b&gt;അബ്ദുൽ വദൂദ്  &lt;/b&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;എന്നെയിപ്പോള്‍ ഏറെ അലട്ടുന്നത്‌ മരണമാണ്‌. എങ്ങനെയാണ്‌ നാം മരണത്തെ അഭിമുഖീകരിക്കുന്നത്‌? മരണത്തിന്റെ വാതിലിന്നപ്പുറം നമ്മെ കാത്തിരിക്കുന്നത്‌ എന്തായിരിക്കും? ഇവിടത്തെ അടുപ്പങ്ങളെ വിട്ടുപോകാനുള്ള അവസ്ഥ ഇനിയും മനസ്സിന്‌ കൈവരിക്കാനായിട്ടില്ല.'' (ചെറിയാന്‍ കെ ചെറിയാന്‍, കലാകൗമുദി 1117-1997 ഫിബ്രവരി 9)&lt;br /&gt;&lt;a name='more'&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഈ ലോകത്തെ സ്‌നേഹോഷ്‌മളമായ അടുപ്പങ്ങളെയെല്ലാം വിട്ടേച്ച്‌ പരിചയിച്ചിട്ടില്ലാത്ത ഒരു ജീവിതാവസ്ഥയിലേക്കുള്ള ഏതൊരു മനുഷ്യന്റെയും അനിവാര്യമായ യാത്രയാണ്‌ മരണം. നബിതിരുമേനി(സ) മരണത്തെ വിശേഷിപ്പിച്ചത്‌ `ഹാദിമുല്ലദ്ദാത്ത്‌' (അനുഭൂതികളെ തകര്‍ക്കുന്നത്‌) എന്നാണ്‌. `ഹാദിമുല്ലദ്ദാത്തിനെ' കുറിച്ചുള്ള ഓര്‍മ വര്‍ധിപ്പിക്കണമെന്ന്‌ ഉമര്‍ബിന്‍ ഖത്താബിനോട്‌ പ്രവാചകതിരുമേനി ഉപദേശിച്ചു. ഉമര്‍(റ) നബിയുടെ ആ വാക്കുകള്‍ സ്വന്തം മോതിരത്തില്‍ എഴുതിവെച്ചിരുന്നതായി ചരിത്ര ഗ്രന്ഥങ്ങളില്‍ പറയുന്നു.&lt;br /&gt;&lt;br /&gt;മരണത്തെയും മരണാനന്തരത്തെയും സംബന്ധിച്ചുള്ള ആശയങ്ങില്‍ ഇനിയും ഒരു ഒത്തുതീര്‍പ്പ്‌ സാധിച്ചിട്ടില്ലാത്ത ഒരാളുടെ ആത്മരോദനമാണ്‌ മുകളില്‍ കൊടുത്തത്‌. `അന്തമില്ലാത്ത പെരും കടലായി' ജീവിതത്തെയും, അനന്തരമില്ലാത്ത ശൂന്യതയായി മരണത്തെയും വീക്ഷിക്കുന്ന ഭൗതികവാദിയുടെ അര്‍ഥമില്ലാത്ത ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ ഉഴറുകയാണ്‌.&lt;br /&gt;&lt;br /&gt;മനുഷ്യായുസ്സിന്റെ നീണ്ട സഞ്ചാരങ്ങള്‍ക്കൊടുവിലെ നിശ്ചലതയാണ്‌ മരണം. മരണത്തോടെ കര്‍മങ്ങളുടെയും ചലനങ്ങളുടെയും അവസാനമായി. പിന്നെ ഭൗതികേതര ജീവിതത്തിന്റെ അജ്ഞാതമായ അവസ്ഥകളാണ്‌. പക്ഷെ, അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ആകുലതകള്‍ അവസാനിക്കുന്നു. ഏതു നിമിഷവും ജീവതാന്ത്യത്തെകുറിച്ചുള്ള ഓര്‍മ അയാളെ ഒരേസമയം കര്‍മസജ്ജനും ഭക്തനുമാക്കിത്തീര്‍ക്കുന്നു.&lt;br /&gt;&lt;br /&gt;മുസ്‌ലിമായികൊണ്ടല്ലാതെ മരിക്കരുതെന്ന്‌ ഖുര്‍ആന്‍(3:102) വിശ്വാസികളോട്‌ ആഹ്വാനം ചെയ്യുന്നുണ്ട്‌. മുസ്‌ലിമായി മരിക്കാന്‍ സാധിക്കുന്നത്‌ മുസ്‌ലിമായി ജീവിച്ചവര്‍ക്കാണ്‌. കര്‍മ സുരഭിലമായ ഐഹിക ജീവിതത്തെ സാധ്യമാക്കിയവര്‍ക്ക്‌ പ്രതിഫല സുലഭമായ ഒരു പരലോകത്തെ പ്രതീക്ഷിക്കാനുണ്ട്‌. എപ്പോളെന്നോ എവിടെ വെച്ചെന്നോ അറിയില്ലെങ്കിലും ഭയരഹിതമായ ഒരു തയ്യാറെടുപ്പിന്‌ വിശ്വാസികള്‍ക്കല്ലാതെ സാധ്യമാവുകയില്ല. സ്വാഹാബികള്‍ ക്രൂശിക്കപ്പെടുമ്പോഴും സ്വര്‍ഗത്തെ ഓര്‍ത്ത്‌ അവര്‍ക്ക്‌ കവിതചൊല്ലാന്‍ സാധിച്ചത്‌, രാജകിങ്കരന്മാര്‍ക്കു നടുവില്‍ നിന്നും നെഞ്ചുവിടര്‍ത്തി വിശ്വാസം പ്രഖ്യാപിക്കാന്‍ സാധിച്ചത്‌ അതുകൊണ്ടായിരുന്നു. വാളുയര്‍ത്തിപിടിച്ച ശത്രുവിനു മുമ്പിലും പതറാത്ത അര്‍പ്പണബോധം പ്രഖ്യാപിക്കാന്‍ നബിതിരുമേനിക്ക്‌ സാധിച്ചതും ഇതിനാല്‍ തന്നെ. യുദ്ധങ്ങളുടെ ചരിത്രം മരണത്തോടുള്ള നിര്‍ഭയമായ ഏറ്റുമുട്ടലിന്റെ കൂടി ചരിത്രമായണല്ലോ.&lt;br /&gt;&lt;br /&gt;മരണം പലതുണ്ട്‌. ഒന്ന്‌ ഫിര്‍ഔനിന്റെ മരണമാണ്‌. ജീവതകാലം മുഴുക്കെ അവിശ്വാസത്തിന്റെ അഹങ്കാരവാക്കുകള്‍ പറഞ്ഞ ഫിര്‍ഔന്‍ മരണവെപ്രാളത്തില്‍ വിശ്വാസിയാവാന്‍ തയ്യാറാണെന്ന്‌ ആര്‍ത്തു വിളിച്ചു. പക്ഷെ ആ വിശ്വാസത്തെ അല്ലാഹു അംഗീകരിച്ചില്ല. അങ്ങനെ മരിച്ചവര്‍, ഭൂമിനിറയെ സ്വര്‍ണം പ്രായശ്ചിത്തമായി നല്‍കിയാല്‍ പോലും സ്വീകരിക്കുന്നതല്ലെന്ന്‌ ഖുര്‍ആന്‍ വ്യക്‌തമാക്കുകയും ചെയ്‌തു (3:91). മരണം ആസന്നമാകും നേരം പശ്ചാത്താപത്തിന്റെ വഴി സ്വീകരിക്കുന്നവര്‍ക്ക്‌ മാപ്പുനല്‍കില്ലെന്നും ഖുര്‍ആന്‍ പറഞ്ഞു. (4:18)&lt;br /&gt;&lt;br /&gt;മറ്റൊരു മരണം ഏറെ പ്രയാസകരമാണ്‌. അല്ലാഹുവിന്റെ മലക്കുകളാല്‍ ശരീരഭാഗങ്ങളില്‍ ശക്‌തമായ പ്രഹരമേല്‌ക്കേണ്ടി വരുന്ന മരണസന്ദര്‍ഭമായിരിക്കും അത്‌. സത്യ നിഷേധികള്‍ അനുഭവിക്കുന്ന വിധമാണത്‌.&lt;br /&gt;&lt;br /&gt;എന്നാല്‍ മലക്കുകളുടെ സ്വാഗതം കേട്ട്‌, ശാന്തസുന്ദരമായ മരണമാണ്‌ യഥാര്‍ഥ വിശ്വാസികള്‍ക്ക്‌ ഉണ്ടായിരിക്കുക എന്ന്‌ ഖുര്‍ആനിലൂടെ അല്ലാഹു പറയുന്നു. പ്രവാചക ശിഷ്യരില്‍ പ്രമുഖനായിരുന്നു അബൂദര്‍റുല്‍ ഗിഫാരി(റ). അദ്ദേഹത്തോടൊരിക്കല്‍ നബി(സ) പറഞ്ഞു. `താങ്കള്‍ ഏകനായി ജീവിക്കുകയും ഏകനായി ഒരിടത്തു മരിക്കുകയും ഏകനായി ഉയിര്‍ത്തെഴുന്നേല്‌ക്കുകയും ചെയ്യും' ഏകനായുള്ള ആ മരണത്തെ അദ്ദേഹം പ്രതീക്ഷിച്ചു. മരുഭൂമിയുടെ വിജനതയലായിരിക്കും ആ മരണമെങ്കിലും അതിനു സാക്ഷികളായി സ്വഹാബികളായ ഒരു സംഘം തന്നെ അവിടെയെത്തുമെന്നും റസൂല്‍(സ)പ്രവചിച്ചിരുന്നു.&lt;br /&gt;&lt;br /&gt;വിജനമായ റബ്‌ദ. വിരലിലെണ്ണാവുന്ന ആ നാട്ടുകാരെല്ലാം ഹജ്ജിനുപോയിരിക്കുന്നു. കുന്നിന്‍ മുകളിലെ കുടിലില്‍ മരണവുമായി ഒരാള്‍ മല്ലിടുന്നു. ഭര്‍ത്താവിന്റെ തല മടിയില്‍വെച്ച്‌ വൃദ്ധയായ അയാളുടെ ഭാര്യ നിസ്സഹായയായി അരികിലുണ്ട്‌. ആ വൃദ്ധ കരയുകയാണ്‌.&lt;br /&gt;&lt;br /&gt;``പ്രിയേ കരയാതിരിക്കൂ. എന്റെ മരണം നിശ്ചിത സമയത്തു തന്നെ നടക്കും'' ഭര്‍ത്താവ്‌ ആശ്വസിപ്പിച്ചു.&lt;br /&gt;&lt;br /&gt;``ഞാന്‍ ഭയപ്പെടുന്നത്‌ അങ്ങയെ കഫന്‍ ചെയ്യാന്‍ ഒരു തുണിക്കഷണം പോലും ഇല്ലാത്തതിനാണ്‌''-അവര്‍ വേവലാതിപൂണ്ടു.&lt;br /&gt;&lt;br /&gt;പക്ഷേ അയാള്‍ പ്രവാചക പ്രവചനത്തിലെ ആ സംഘത്തെ കുറിച്ച്‌ പറഞ്ഞ്‌ ഭാര്യയെ ആശ്വസിപ്പിച്ചു. ആ പ്രതീക്ഷ അസ്ഥാനത്തായില്ല. തിളച്ചുമറിയുന്ന മരുഭൂമിയിലൂടെ അന്നേരം ഒരു സംഘമെത്തി. അപ്പോഴേക്കും അബൂദര്‍റ്‌(റ) മരിച്ചു കഴിഞ്ഞിരുന്നു. അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദി(റ)ന്റെ നേതൃത്വത്തിലുള്ള ആ സംഘം അദ്ദേഹത്തിന്റെ മരണാനന്തരക്രിയകള്‍ ചെയ്‌തു.&lt;br /&gt;&lt;br /&gt;നിര്‍ഭയത്വവും ശാന്തതയും നിറയുന്ന മരണവേള വിശ്വാസിക്കേ സാധ്യമാകൂ. ആകുലതകളില്ലാതെ അയാള്‍ അന്ത്യം വരിക്കുന്നു. മരണം, കാരുണ്യവാനായ രക്ഷിതാവിലേക്കുള്ള യാത്രയാണെന്ന്‌ അയാള്‍ക്കറിയാം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-3517315420180315274?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/3517315420180315274/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=3517315420180315274&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/3517315420180315274'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/3517315420180315274'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2010/10/aakulathakalillaatha-maranam.html' title='ആകുലതകളില്ലാത്ത മരണം'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-4356665834693146888</id><published>2010-10-29T16:20:00.002+04:00</published><updated>2010-10-29T16:42:15.638+04:00</updated><category scheme='http://www.blogger.com/atom/ns#' term='നമ്മളും അന്യരും'/><title type='text'>നമ്മളും അന്യരും</title><content type='html'>&lt;div style="text-align: right;"&gt;&lt;b&gt;അബ്ദുൽ വദൂദ്  &lt;/b&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;ലോകത്തുള്ള സര്‍വ മനുഷ്യരും ഒരേ മാതാവിന്റെയും പിതാവിന്റെയും മക്കളാണെന്ന്‌ ഖുര്‍ആന്‍ പറയുന്നു. എന്നാല്‍ സത്യവിശ്വാസികളായ സ്‌ത്രീ പുരുഷന്മാരെ സംബന്ധിച്ചുമാത്രമേ `സഹോദരങ്ങള്‍' എന്ന്‌ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നുള്ളൂവെന്നത്‌ ചിന്തനീയമാണ്‌.&lt;br /&gt;&lt;a name='more'&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;വ്യക്തികള്‍ തമ്മിലുള്ള അടുപ്പത്തെയും സ്‌നേഹത്തെയും പ്രാധാന്യപൂര്‍വം പ്രോത്സാഹിപ്പിക്കുകയും പരിഗണിക്കുകയും ചെയ്‌ത മതമാണ്‌ ഇസ്‌ലാം. ബന്ധുക്കളും സഹോദരന്മാരും മാതാപിതാക്കളും അവിശ്വാസികളായിരുന്നാല്‍ പോലും ആദര്‍ശേതരമായ ആത്മബന്ധം അവരോടു പുലര്‍ത്തുന്നതിന്‌ മതം എതിരല്ല. എന്നാല്‍ ഏറ്റവും അടുത്ത കൂട്ടുകാരായി ശത്രുവിഭാഗങ്ങളില്‍പെട്ടവരെ സ്വീകരിക്കുന്നതിനെ മതം വിലക്കുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;അതോടൊപ്പം തന്നെ വിശ്വാസികളായിരുന്നാലും അവിശ്വാസികളായിരുന്നാലും തമ്മില്‍ പാലിക്കേണ്ട നിയമങ്ങളും മതം കണിശമായി നിര്‍ണയിച്ചു നല്‌കി.&lt;br /&gt;&lt;br /&gt;അബ്‌ദുല്ലാഹിബ്‌നു ഉമ്മിമക്‌തൂം പ്രഗത്ഭനായ സ്വഹാബിയായിരുന്നു. പൂര്‍ണമായും അന്ധനായിരുന്നിട്ടും അഞ്ച്‌ സമയങ്ങളിലും ജമാഅത്ത്‌ നമസ്‌കാരത്തിനു കൃത്യമായി എത്തിയിരുന്ന ഭക്തനായ വിശ്വാസി. അദ്ദേഹം ഒരിക്കല്‍ റസൂലിന്റെ വീട്ടിലേക്ക്‌ കയറിവന്നു. ആഇശയടക്കമുള്ള നബിപത്‌നിമാര്‍ അവിടെ നില്‌പ്പുണ്ടായിരുന്നു, ആ സമയത്ത്‌. തിരുമേനി അവരോട്‌ അകത്തേക്ക്‌ പോവാന്‍ കല്‌പിച്ചു. ഇബ്‌നു ഉമ്മിമക്‌ത്തൂമിന്‌ കണ്ണുകാണാത്തതിനാല്‍ തങ്ങളെ കാണില്ലല്ലോ എന്നായിരുന്നു അവരുടെ ന്യായം. എന്നാല്‍ `അദ്ദേഹത്തെ കാണാന്‍ നിങ്ങള്‍ക്ക്‌ കണ്ണില്ലേ' എന്നായിരുന്നു നബിതിരുമേനിയുടെ മറുചോദ്യം.&lt;br /&gt;&lt;br /&gt;നോക്കൂ, വിശ്വാസിയും ഭക്തനുമായ ഇബ്‌നു ഉമ്മി മക്‌തൂമും വിശ്വാസികളുടെ മുഴുവന്‍ മാതാക്കളായ നബിപത്‌നിമാരും. എന്നിട്ടും നബിതിരുമേനി അവര്‍ക്കിടയില്‍ ശക്തമായ മാര്‍ഗ നിര്‍ദേശം നല്‌കുന്നു. വിശ്വാസിയും വിശ്വാസിനികളും എന്നതിനേക്കാള്‍ സ്‌ത്രീകളും പുരുഷന്മാരുമെന്നതിനാണ്‌ റസൂല്‍ അവിടെ പരിഗണന നല്‌കുന്നത്‌. മറ്റൊരിക്കല്‍ അല്‌പമിരുട്ടിയ സമയത്ത്‌ റസൂലും ഒരു സ്‌ത്രീയും നടന്നുപോകുമ്പോള്‍ കുറച്ചുദൂരെ മറ്റാരോ നില്‌ക്കുന്നത്‌ കാണുന്നു. തിരുമേനി അയാളുടെ അടുത്തേക്ക്‌ ചെന്ന്‌, കൂടെയുള്ള സ്‌ത്രീ ഭാര്യയാണെന്ന്‌ അയാളെ അറിയിക്കുന്നു. സംശയങ്ങള്‍ക്കും ഊഹങ്ങള്‍ക്കുമുള്ള സാധ്യതകളെ ഇല്ലാതാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.&lt;br /&gt;&lt;br /&gt;മിക്ക മുസ്‌ലിം കുടുംബങ്ങളിലും ഇന്നു നടന്നുകൊണ്ടിരിക്കുന്ന ദുരവസ്ഥ ഏറെ ആശങ്കാജനകമാണ്‌. ഭര്‍ത്താവ്‌ വിദേശത്തേക്ക്‌ ജോലിക്ക്‌ പോവുകയും നാട്ടിലൊരു വീടുണ്ടാക്കി ഭാര്യയെയും കുട്ടികളെയും അവിടെ ഒറ്റയ്‌ക്ക്‌ താമസിപ്പിക്കുകയും ചെയ്യുന്നതിന്റെ പൊള്ളുന്ന അനുഭവങ്ങള്‍ ഇന്ന്‌ ഏറിവരികയാണ്‌. പുറത്തറിഞ്ഞതും അറിയാത്തതുമായ അനേകം വൃത്തികെട്ട കഥകള്‍ അത്തരം ചില കുടുംബങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്‌.&lt;br /&gt;&lt;br /&gt;മറ്റൊന്ന്‌, വീടുകളിലെ ജോലിക്കാരാണ്‌. ജോലിക്കാരോട്‌ ഏതുവിധമുള്ള ബന്ധമാണ്‌ പുലര്‍ത്തേണ്ടതെന്ന കാര്യത്തില്‍ മിക്ക കുടുംബനാഥന്മാരും അലസമായ അജ്ഞതയിലാണിന്ന്‌. വീട്ടിലുള്ള സ്‌ത്രീകളോടും പെണ്‍കുട്ടികളോടും ജോലിക്കുവന്ന ചെറുപ്പക്കാര്‍ അടുപ്പം കാണിക്കുന്നതിനെയും അടുത്തിടപെടുന്നതിനെയും പലരും ഗൗരവത്തോടെ കാണാറില്ല.&lt;br /&gt;&lt;br /&gt;ഡ്രൈവര്‍മാരാണ്‌ മറ്റൊരു കൂട്ടര്‍. അന്യകുടുംബങ്ങളില്‍ പോകുമ്പോഴും സ്വന്തം കുടുംബങ്ങളിലാകുമ്പോഴും കൂടെയുള്ള വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ക്ക്‌ അനര്‍ഹമായ പരിഗണന നല്‌കുന്നതില്‍ പലര്‍ക്കും താല്‌പര്യമാണ്‌. അവരെ അനിയന്ത്രിതമായി വിലസാന്‍ അനുവദിക്കുന്നത്‌ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതിന്‌ ഉദാഹരണങ്ങള്‍ ഏറെയാണ്‌.&lt;br /&gt;&lt;br /&gt;സ്‌ത്രീകള്‍ അന്യപുരുഷന്മാര്‍ക്ക്‌ മുന്നില്‍ കൊഞ്ചിക്കുഴഞ്ഞ്‌ സംസാരിക്കുന്നതിനെയും ആകര്‍ഷണീയമായി വസ്‌ത്രം ധരിക്കുന്നതിനേയും വിലക്കിയ മതമാണ്‌ ഇസ്‌ലാം. സ്‌ത്രീയുടെ സൗന്ദര്യവും ശാലീനതയുമെല്ലാം കാണേണ്ടതും അനുഭവിക്കേണ്ടതും അവളുടെ ഭര്‍ത്താവ്‌ മാത്രമാണെന്ന്‌ ഇസ്‌ലാം നിര്‍ദേശിക്കുന്നു. പുരുഷന്റെതും അങ്ങനെ തന്നെ. പ്രായപൂര്‍ത്തിയായ മക്കള്‍ക്കു പോലും തങ്ങളുടെ സ്വകാര്യ നിമിഷങ്ങളില്‍ അനുവാദമില്ലാതെ പ്രവേശനം നല്‌കരുതെന്ന്‌ മാതാപിതാക്കളെ ഖുര്‍ആന്‍ പഠിപ്പിച്ചു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-4356665834693146888?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/4356665834693146888/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=4356665834693146888&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/4356665834693146888'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/4356665834693146888'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2010/10/nammalum-anyarum.html' title='നമ്മളും അന്യരും'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-3081439071563607676</id><published>2010-10-29T15:04:00.002+04:00</published><updated>2010-10-29T16:43:22.057+04:00</updated><category scheme='http://www.blogger.com/atom/ns#' term='സ്‌ത്രീകളോട്‌ പെരുമാറുമ്പോള്‍'/><title type='text'>സ്‌ത്രീകളോട്‌ പെരുമാറുമ്പോള്‍</title><content type='html'>&lt;div style="text-align: right;"&gt;&lt;b&gt;-അബ്‌ദുല്‍വദൂദ്‌    &lt;/b&gt;&lt;/div&gt;&lt;br /&gt;മൂസാനബിയുടെ ചരിത്രത്തില്‍, അദ്ദേഹം സഹായിച്ച പെണ്‍കുട്ടികള്‍ ആ വിവരം പിതാവിനോട്‌ പറയുകയും പിതാവ്‌ മൂസാനബിയെ വിളിച്ചുകൊണ്ടുവരാന്‍ മൂത്ത പെണ്‍കുട്ടിയെ പറഞ്ഞയക്കുകയും ചെയ്യുന്നുണ്ട്‌. അങ്ങനെ ആ പെണ്‍കുട്ടിയോടൊപ്പം അദ്ദേഹം അവരുടെ വീട്ടിലേക്ക്‌ ക്ഷണം സ്വീകരിച്ചെത്തുന്നു. പിന്നീട്‌ മൂത്ത പെണ്‍കുട്ടി പിതാവിനോട്‌ മൂസാനബിയെക്കുറിച്ച്‌ പറയുന്നതിങ്ങനെയാണ്‌: ``തീര്‍ച്ചയായും അദ്ദേഹം ശക്തിമാനും വിശ്വസ്‌തനുമാണ്‌.''&lt;br /&gt;&lt;a name='more'&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;മുമ്പൊന്നും പരിചയമില്ലാത്ത ഒരാളെക്കുറിച്ച്‌ ആ പെണ്‍കുട്ടിക്ക്‌ ഇത്ര കൃത്യമായി വിശേഷിപ്പിക്കാന്‍ സാധിച്ചതെങ്ങനെയാണ്‌? അദ്ദേഹം വിശ്വസ്‌തനാണെന്ന്‌ അവള്‍ക്ക്‌ ബോധ്യപ്പെട്ടതെങ്ങനെയാണ്‌? കിണറ്റിന്‍കര മുതല്‍ മലഞ്ചെരുവിലുള്ള അവരുടെ വീടുവരെ അവളുടെ പിറകെ നടന്നിട്ടും ആ യുവാവില്‍ നിന്ന്‌ അവള്‍ക്ക്‌ അനിഷ്‌ടകരമായതൊന്നും അനുഭവിക്കാന്‍ കഴിയാത്തതുകൊണ്ടല്ലേ?&lt;br /&gt;&lt;br /&gt;ഏതൊരു സ്‌ത്രീയും അങ്ങനെയാണ്‌. അവള്‍ ഒരു പുരുഷനെ വിലയിരുത്തുന്നത്‌ അയാളിലെ മാന്യതയും വ്യക്തിത്വവും വിലയിരുത്തിയാണ്‌. എന്നാല്‍ പുരുഷന്‍ സ്‌ത്രീയെ വിലയിരുത്തുന്നത്‌ അവളുടെ സൗന്ദര്യവും ആകര്‍ഷണീയതയും കണക്കാക്കിയായിരിക്കും. അതുകൊണ്ടാണല്ലോ ശരീരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം മറയ്‌ക്കാന്‍ സ്‌ത്രീകളോട്‌ അല്ലാഹു കല്‌പിച്ചത്‌. പുരുഷന്‍ ശരീരത്തിന്റെ അല്‌പം ചില ഭാഗങ്ങള്‍ മാത്രമേ നിര്‍ബന്ധമായും മറയ്‌ക്കേണ്ടതുള്ളൂ. പുരുഷന്റെ ശരീരവടിവോ ആകാര സൗന്ദര്യമോ അല്ല സ്‌ത്രീ പരിഗണിക്കുന്നത്‌ എന്നര്‍ഥം.&lt;br /&gt;&lt;br /&gt;പുരുഷനും സ്‌ത്രീക്കുമിടയില്‍ ഇസ്‌ലാം കണിശമായ അതിരും നിയന്ത്രണവും വെച്ചിട്ടുണ്ട്‌. ഒരു കാരണവശാലും അത്‌ തകര്‍ക്കപ്പെടരുതെന്ന്‌ നിരന്തരം അല്ലാഹു ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. കാരണം ഏതുസമയത്തും പരിധിലംഘിക്കപ്പെടാന്‍ സാധ്യതയേറെയുള്ള ബന്ധമാണത്‌. ഒരു സ്‌ത്രീ അന്യപുരുഷനോടൊപ്പം തനിച്ച്‌ കഴിയുന്നതിനേയും അവര്‍ രണ്ടുപേരും മാത്രമായി യാത്ര ചെയ്യുന്നതിനേയും അല്ലാഹു വിലക്കി. വികാരാവേശത്തോടെ പരസ്‌പരം നോക്കുന്നതും നിരോധിച്ചു. ഒരു സന്ദര്‍ഭത്തില്‍ സുന്ദരിയായ ഒരു ഗോത്രയുവതിയെ ദീര്‍ഘനേരം നോക്കിനിന്ന അലി(റ)യുടെ ചെവിപിടിച്ച്‌ നബിതിരുമേനി അതില്‍നിന്ന്‌ വിലക്കിയതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. ആരാണെന്നറിയാന്‍ വേണ്ടി മാത്രം ഒരു തവണ നോക്കാമെന്നും അതിലധികമുള്ള നോട്ടം പിശാചിനുള്ളതാണെന്നും നബിതിരുമേനി (സ) ഉപദേശിച്ചു.&lt;br /&gt;&lt;br /&gt;വിശുദ്ധഖുര്‍ആന്‍ സൂറത്തുന്നൂറില്‍ പ്രധാനമായും വിശദീകരിക്കുന്നത്‌ സ്‌ത്രീ പുരുഷ ബന്ധത്തിലെ മര്യാദകളും നിബന്ധനകളുമാണല്ലോ. ആ അധ്യായത്തിലെ 30,31 ആയത്തുകള്‍ ഏറെ ചിന്തോദ്ദീപകമാണ്‌. അഹിതവും അവിഹിതവുമായ ലൈംഗികബന്ധത്തിലേക്കും മറ്റ്‌ അസാന്മാര്‍ഗിക പ്രവൃത്തികളിലേക്കും മനുഷ്യനെ നയിക്കുന്നതിന്റെ ഒന്നാമത്തെ വാതിലുതന്നെ അല്ലാഹു കൊട്ടിയടയ്‌ക്കുകയാണ്‌ ആ വചനങ്ങളില്‍. സ്‌ത്രീയും പുരുഷനും തമ്മില്‍ കാണുമ്പോള്‍ കണ്ണുകള്‍ താഴ്‌ത്തണമെന്നാണ്‌ ആ കല്‌പന. അതില്‍തന്നെ മൂന്നാമത്തെ വചനത്തില്‍ വ്യഭിചാരിയെ ബഹുദൈവ വിശ്വാസിക്കു തുല്യമാക്കുകയും ചെയ്യുന്നു. മനുഷ്യരില്‍ ഏറ്റവും മാന്യന്‍ സ്‌ത്രീകളോട്‌ മാന്യത കാണിക്കുന്നവനാണെന്ന്‌ തിരുമേനി പറയുകയുണ്ടായി. സ്‌ത്രീയുടെ സംരക്ഷകനായാണ്‌ അല്ലാഹു പുരുഷനെക്കുറിച്ച്‌ പരാമര്‍ശിക്കുന്നത്‌. ബലിഷ്‌ഠമായ ഒരു കരാറിലൂടെ സ്വന്തമാക്കിയ ഭാര്യയോട്‌, അവളുടെ സുഖദുഃഖങ്ങളിലും പെരുമാറ്റ വൈവിധ്യങ്ങളിലുമെല്ലാം പൊരുത്തപ്പെട്ടും ക്ഷമിച്ചും ജീവിക്കുന്ന ഭര്‍ത്താവാണ്‌ ജനങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ആദരണീയനായ വ്യക്തി. സ്വന്തം പെണ്ണിനോടും അന്യരുടെ പെണ്ണിനോടും മാന്യവും അവക്രവുമായ മനസ്സോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്യണമെന്നര്‍ഥം. &lt;br /&gt;പളുങ്കുപോലെ ദുര്‍ബലയാണ്‌ സ്‌ത്രീയെന്ന്‌ പ്രവാചകതിരുമേനി താക്കീതു ചെയ്‌തിട്ടുമുണ്ടല്ലോ.&lt;br /&gt;&lt;br /&gt;ഒരിക്കല്‍ തിരുമേനി(സ) സ്‌നേഹപൂര്‍വം നീട്ടിയ ഭക്ഷണം, പത്‌നി ആഇശ(റ) തട്ടിക്കളഞ്ഞു. റസൂല്‍ നിര്‍വികാരനായി അതെല്ലാം പെറുക്കിയെടുത്തു. പൊട്ടിച്ചിതറിയ ഭക്ഷണത്തളിക അക്ഷോഭ്യനായി വാരിയെടുക്കുന്ന റസൂലിനെ കണ്ടപ്പോള്‍ ആഇശയുടെ മനം മാറി. എത്ര മനശ്ശാസ്‌ത്രപരമായാണ്‌ തിരുമേനി ആ സന്ദര്‍ഭത്തെ നിയന്ത്രിച്ചതെന്നു നോക്കൂ! ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്‌ത്രീകളോട്‌ എങ്ങനെയാണ്‌ പെരുമാറേണ്ടതെന്ന്‌ നമ്മെ പഠിപ്പിക്കുകകൂടിയായിരുന്നു അദ്ദേഹം.&lt;br /&gt;&lt;br /&gt;ശരീരത്തിന്റെ ഭാവമാറ്റങ്ങള്‍ക്കനുസരിച്ച്‌ സ്വഭാവത്തിലും സ്‌ത്രീകളില്‍ മാറ്റങ്ങളുണ്ടാകുമെന്ന്‌ മനശ്ശാസ്‌ത്രജ്ഞന്മാര്‍ പറയുന്നു. ആ സന്ദര്‍ഭത്തില്‍ തന്നെ അവര്‍ക്ക്‌ രുചിഭേദങ്ങളും സ്വാഭാവികമാണ്‌. ഇതെല്ലാം തിരിച്ചറിയാന്‍ ഒരു ഭര്‍ത്താവിനു സാധിക്കണം.&lt;br /&gt;&lt;br /&gt;ഒരു സ്‌ത്രീ അന്യനായ പുരുഷനെക്കുറിച്ച്‌ `വിശ്വസ്‌തന്‍' എന്ന്‌ പറയുന്ന സന്ദര്‍ഭങ്ങള്‍ നമ്മുടെ കാലത്ത്‌ വളരെ കുറഞ്ഞുവരികയല്ലേ? നോക്കുകൊണ്ടും വാക്കുകൊണ്ടും സ്‌ത്രീകളെ പ്രയാസപ്പെടുത്തുവാനും അവള്‍ക്ക്‌ സ്വസ്ഥമായൊന്ന്‌ നടന്നുപോകാനുള്ള അവസ്ഥ നല്‌കാതിരിക്കുകയുമല്ലേ മിക്ക പുരുഷന്മാരും. സ്‌ത്രീയുടെ വ്യക്തിത്വത്തെ ആദരിക്കാതിരിക്കുന്നവരും അവളെ കേവലമൊരു `ചരക്ക്‌' ആയി കാണുന്നവരുമാണ്‌ കൂടുതല്‍പേരും.&lt;br /&gt;&lt;br /&gt;സ്‌ത്രീയോടുള്ള പെരുമാറ്റം ഒരാളുടെ വ്യക്തിത്വത്തെ അളക്കാനുള്ള ഏറ്റവും നല്ല ഉപാധിയാണ്‌. പുരുഷന്റെ സുഗമമായ ജീവിതത്തിന്‌ അനിവാര്യമായും കൂട്ടായിരിക്കേണ്ട സ്‌ത്രീസമൂഹത്തോട്‌, അതിനാല്‍തന്നെ അലിവും ആര്‍ദ്രതയും ആദരവും പുലര്‍ത്തുന്ന രീതിയിലായിരിക്കണം അവന്റെ സമീപനങ്ങള്‍.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-3081439071563607676?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/3081439071563607676/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=3081439071563607676&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/3081439071563607676'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/3081439071563607676'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2010/10/sthreekalodu-perumarumbol.html' title='സ്‌ത്രീകളോട്‌ പെരുമാറുമ്പോള്‍'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-4477108253042943378</id><published>2010-10-29T14:58:00.002+04:00</published><updated>2010-10-29T16:44:24.584+04:00</updated><category scheme='http://www.blogger.com/atom/ns#' term='ഇണകള്‍: ഇഴചേരുന്ന വസ്‌ത്രങ്ങള്‍'/><title type='text'>ഇണകള്‍: ഇഴചേരുന്ന വസ്‌ത്രങ്ങള്‍</title><content type='html'>&lt;div style="text-align: right;"&gt;&lt;b&gt;-അബ്‌ദുല്‍വദൂദ്‌    &lt;/b&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;വിപ്ലവകാരിയും സ്വാതന്ത്ര്യസമര നായകനുമായിരുന്ന മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിനെ നമ്മളറിയും. അഭിമാനത്തോടെ ആ പേര്‌ ഓര്‍മിക്കും. സാഹിബിനെക്കുറിച്ച്‌ എന്‍ പി മുഹമ്മദ്‌ എഴുതിയ നോവലില്‍ ആ വലിയ മനുഷ്യനിലെ മറ്റൊരു മഹാ ഗുണത്തെയാണ്‌ നമ്മെ അറിയിക്കുന്നത്‌. ഭാര്യ ബീവാത്തുവിനോടൊന്നിച്ചുള്ള ജീവിതം വളരെ ഹ്രസ്വമായിരുന്നു. അവര്‍ രോഗിണിയായി മരണപ്പെട്ടു. എന്നാല്‍ തന്റെ ഇണയോട്‌ സാഹിബിനുണ്ടായിരുന്ന സ്‌നേഹം അതിരറ്റതായിരുന്നു. മതം അനുവദിച്ചിട്ടും മറ്റൊരു വിവാഹത്തിന്‌ തയ്യാറായില്ല. മധുവിധു തീരും മുമ്പ്‌ മണ്‍മറഞ്ഞ ബീവാത്തുവിനെ സ്വര്‍ഗത്തില്‍ വെച്ച്‌ വീണ്ടും കണ്ടുമുട്ടാന്‍ അദ്ദേഹം കാത്തിരുന്നു.&lt;br /&gt;&lt;a name='more'&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;blockquote&gt;&lt;b&gt;ഭാര്യാഭര്‍തൃബന്ധത്തെ വസ്‌ത്രത്തോടാണ്‌ അല്ലാഹു ഉപമപ്പെടുത്തിയത്‌. വസ്‌ത്രമെന്നത്‌ നൂലിഴ ചേര്‍ക്കപ്പെട്ട ഒരു തുണിമാത്രമല്ല. അത്‌ അണിയുന്നവന്‌ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. നഗ്നതയെ രഹസ്യമാക്കുന്നു. ശരീരത്തോട്‌ ഒട്ടിച്ചേര്‍ന്നു കിടക്കുന്നു. ഈ മൂന്ന്‌ സദ്‌ഗുണങ്ങളും ഒരു ഇണയില്‍ സംഗമിക്കുമ്പോള്‍ അല്ലാഹു ഇഷ്‌ടപ്പെടും വിധത്തിലുള്ള ദാമ്പത്യ ജീവിതത്തിലേക്ക്‌ അവര്‍ പ്രവേശിക്കുന്നു. തന്റെ ഇണയ്‌ക്ക്‌ സൗന്ദര്യമായിത്തീരാനും അലങ്കാരമായി അനുഭവിക്കാനും മറ്റൊരിണയ്‌ക്ക്‌ സാധിക്കണം. അന്യോന്യം കൈമാറിയ രഹസ്യങ്ങളും സ്വകാര്യങ്ങളും മറ്റൊരു ചെവിയറിയരുത്‌. സന്താപത്തിലും സന്തോഷത്തിലും ഒരുപോലെ സഹകരിച്ച്‌, പരസ്‌പരം ഒട്ടിച്ചേര്‍ന്ന ആത്മബ്‌ധമായിത്തീരണം. അപ്പോഴാണ്‌ അവര്‍ `വസ്‌ത്രങ്ങള്‍' ആയിത്തീരുന്നത്‌.&lt;/b&gt;&lt;/blockquote&gt;&lt;/div&gt;&lt;br /&gt;വിവാഹത്തെ ഏറെ പ്രോത്സാഹിപ്പിച്ച മതമാണ്‌ ഇസ്‌ലാം. സന്യാസത്തെയോ ബ്രഹ്മചര്യത്തെയോ ഇസ്‌ലാം അംഗീകരിച്ചില്ല. ദൈവം മനുഷ്യനില്‍ നിക്ഷിപ്‌തമാക്കിയ വികാരങ്ങളെ നന്‍മയുടെയും നേരിന്റെയും വഴിയിലൂടെ ചലിപ്പിക്കുവാനാണ്‌ നിയമനിര്‍ദേശങ്ങള്‍. അവയില്‍ പ്രധാനമായതാണ്‌ വിവാഹം.&lt;br /&gt;&lt;br /&gt;പുരുഷനും സ്‌ത്രീയും ഒരു നിമിഷത്തില്‍ കുടുംബങ്ങളുടെ അംഗീകാരത്തോടെ, മതത്തിന്റെ അനുവാദത്തോടെ ഒരു പുതിയ ജീവിതത്തിലേക്ക്‌ പ്രവേശിക്കുന്നു. അതുമുതല്‍ അവര്‍ ഒന്നാവുകയാണ്‌. പിന്നെ അവര്‍ ജീവിക്കുന്നത്‌ അവരുടെ സമൃദ്ധിക്ക്‌ വേണ്ടിയാണ്‌. അവര്‍ക്കിടയില്‍ സ്വാര്‍ഥതയില്ല, സഹകരണം മാത്രമേയുള്ളൂ.&lt;br /&gt;&lt;br /&gt;മാറാരോഗം ബാധിച്ച്‌ അവശനായി കിടക്കുന്ന ഭര്‍ത്താവ്‌. ഒരിറ്റു ശ്വാസത്തിനുവേണ്ടി കഷ്‌ടപ്പെടുന്ന അയാളില്‍ നിന്ന്‌ ഇനിയൊരു നേട്ടവും പ്രതീക്ഷിക്കാനില്ല. ഇനിയൊരു ചില്ലിക്കാശും സമ്പാദിച്ചു കൊണ്ടുവരാനും അയാള്‍ക്കാവില്ല. എന്നിട്ടും അയാളെ ശുശ്രൂഷിച്ച്‌, സ്‌നേഹവും സാന്ത്വനവും നല്‌കി, ആശ്വാസവും കുളിര്‍ക്കാറ്റും നല്‌കി ഒരു സ്‌ത്രീ അരികിലുണ്ടാവും, അയാളുടെ ഭാര്യ.&lt;br /&gt;&lt;br /&gt;&lt;b&gt;``നാം നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവുമുണ്ടാക്കി'' &lt;/b&gt;എന്ന അല്ലാഹുവിന്റെ വചനം അവിടെ അന്വര്‍ഥമാവുന്നു. ഭാര്യയും ഭര്‍ത്താവും പരസ്‌പരം ഒന്നിച്ചത്‌ അല്ലാഹു അവരില്‍ ഇട്ടുകൊടുക്കുന്ന സ്‌നേഹത്തിലാണ്‌. അതുകൊണ്ടാണ്‌ അത്‌ തകര്‍ക്കാന്‍ അവര്‍ക്കുപോലും സാധിക്കാത്തത്‌.&lt;br /&gt;&lt;br /&gt;നബി തിരുമേനിയുടെ ആദ്യ ഭാര്യ ഖദീജയെക്കുറിച്ചുള്ള ഒളിമങ്ങാത്ത ഓര്‍മകള്‍ തിരുമേനിയുടെ അന്ത്യംവരെ നിലനിന്നിരുന്നു. അദ്ദേഹം ഖദീജയെക്കുറിച്ച്‌ പറഞ്ഞുകൊണ്ടിരിക്കെ, ഒരിക്കല്‍ ആഇശ എന്തോ അനിഷ്‌ടകരമായ വാക്കു പറഞ്ഞപ്പോള്‍ തിരുമേനി പറഞ്ഞതിങ്ങനെയായിരുന്നു: &lt;b&gt;``ആഇശാ, നീ പറഞ്ഞ ആ വാക്കുകള്‍ കടലില്‍ മുക്കിയാല്‍ കടല്‍ മുഴുവന്‍ അശുദ്ധമാകും.''&lt;/b&gt;&lt;br /&gt;&lt;br /&gt;കല്ലും മുള്ളും കരിമ്പാറകളും നിറഞ്ഞ ഹിറാ മലയിലൂടെ കയറിയിറങ്ങി ധ്യാനത്തിലിരിക്കുന്ന ഭര്‍ത്താവിന്‌ ഭക്ഷണമെത്തിച്ചുകൊടുക്കുന്ന വൃദ്ധയായ ഖദീജയെക്കുറിച്ച്‌ ഓര്‍ത്തുനോക്കൂ. ജിബ്‌രീലിനെ കണ്ട്‌ ഭയന്ന നബിതിരുമേനിക്ക്‌ സ്‌നേഹ സ്‌പര്‍ശത്തിന്റെ പുതപ്പും അഭയവും നല്‌കിയ ഖദീജ. എല്ലാവരും കൈവെടിഞ്ഞ നേരത്ത്‌ അദ്ദേഹത്തിന്‌ സംരക്ഷണം നല്‌കിയവരാണവര്‍. ഖദീജയുടെ മരണം കഴിഞ്ഞ്‌ ദീര്‍ഘകാലം പിന്നിട്ടിട്ടും, വീട്ടില്‍ വിശേഷ വിഭവങ്ങളുണ്ടാക്കിയാല്‍ തിരുമേനി ആദ്യഭാര്യയുടെ കൂട്ടുകാരികള്‍ക്ക്‌ എത്തിക്കുമായിരുന്നു.&lt;br /&gt;&lt;br /&gt;ഏതൊരു വ്യക്തിയുടെയും കഴിവും കഴിവുകേടും ഏറ്റവുമധികം അറിയുന്നത്‌ അയാളുടെ ഇണയായിരിക്കും. മറ്റാര്‍ക്കു മുന്നിലും കാണിക്കാത്ത രഹസ്യങ്ങള്‍ സ്വന്തം ഇണയ്‌ക്കു മുന്നില്‍ രഹസ്യങ്ങളല്ലാതാവുന്നു. കാരണം, അവര്‍ ഒന്നാണ്‌.&lt;br /&gt;&lt;br /&gt;പരസ്‌പരമുള്ള അറിവും ആദരവും വിശ്വാസവുമാണ്‌ ദാമ്പത്യത്തിന്റെ കാതല്‍. അത്‌ നഷ്‌ടപ്പെട്ടാല്‍ ഏത്‌ ദൃഢബന്ധത്തിനും ഉലച്ചില്‍ തട്ടും. കേവലമായ ചില വികാരപൂര്‍ത്തീകരണങ്ങളോ വിനോദങ്ങളോ മാത്രമല്ല, ദാമ്പത്യം. അത്‌ മരണംവരെ തുടരേണ്ട ബന്ധമാണ്‌. മരണശേഷമുള്ള സ്വര്‍ഗജീവിതത്തിനും അത്‌ കാരണമായിത്തീരണം.&lt;br /&gt;&lt;br /&gt;അനുവദനീയമായതില്‍ ഏറ്റവും അനഭിലഷണീയമായതാണ്‌ വിവാഹമോചനം. കാരണം എല്ലാം കൊണ്ടും യോജിച്ചുവന്ന രണ്ടുപേര്‍ അകലുകയാണത്‌. യോജിപ്പിന്റെ വഴികള്‍ പരമാവധി ഉണ്ടാക്കാന്‍ നിരവധി നിബന്ധനകള്‍ ത്വലാഖിനുമുമ്പ്‌ അല്ലാഹു നിര്‍ബന്ധമാക്കുകയും ചെയ്‌തു.&lt;br /&gt;&lt;br /&gt;ധാര്‍മികതയും സദാചാരബോധവും ഇല്ലാത്ത ഒരു ദാമ്പത്യം ആത്യന്തികമായി വിജയം വരിച്ച ചരിത്രമില്ല. അല്ലാഹുവിനെ പേടിക്കുന്ന ദമ്പതിമാരിലൂടെ പിറക്കുന്ന സന്താനങ്ങളും ആ വഴിയേ തേടൂ. പ്രത്യുല്‌പാദനത്തെ ദാമ്പത്യവുമായാണ്‌ അല്ലാഹു ബന്ധിപ്പിച്ചത്‌. ലൈംഗികത പ്രാഥമികമായൊരു ആവശ്യമാണ്‌. അതിനെയും പവിത്രമാക്കി, ദമ്പതിമാരിലൂടെ.&lt;br /&gt;&lt;br /&gt;പ്രേമം വിവാഹത്തിനുശേഷമാണ്‌ ഉണ്ടാവേണ്ടത്‌. സംസാരത്തിലും ജീവിതാനുഭവങ്ങളിലുമെല്ലാം അത്‌ നിഴലിക്കണം. ഇണയെ ഓര്‍ക്കുമ്പോള്‍, ഒന്നു മിണ്ടുമ്പോള്‍, ഒന്ന്‌ സ്‌പര്‍ശിക്കുമ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ നിര്‍വചിക്കാനാവാത്ത ആനന്ദനിര്‍വൃതിയുണ്ടാവണം. അതാണ്‌ ദാമ്പത്യത്തിന്റെ വിജയം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8530995573402334259-4477108253042943378?l=tharbiya.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://tharbiya.blogspot.com/feeds/4477108253042943378/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8530995573402334259&amp;postID=4477108253042943378&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/4477108253042943378'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8530995573402334259/posts/default/4477108253042943378'/><link rel='alternate' type='text/html' href='http://tharbiya.blogspot.com/2010/10/inakal-izha-cherunna-vasthrangal.html' title='ഇണകള്‍: ഇഴചേരുന്ന വസ്‌ത്രങ്ങള്‍'/><author><name>മലയാ‍ളി</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://4.bp.blogspot.com/_xE1VtGi677A/TEAiczb-s-I/AAAAAAAACfI/abpXdfMrvow/S220/profile.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-8530995573402334259.post-5187339056859421280</id><published>2010-10-29T14:49:00.002+04:00</published><updated>2010-10-29T16:46:01.302+04:00</updated><category scheme='http://www.blogger.com/atom/ns#' term='പ്രബോധകനോട്‌'/><title type='text'>പ്രബോധകനോട്‌</title><content type='html'>&lt;div style="text-align: right;"&gt;&lt;b&gt;-അബ്‌ദുല്‍വദൂദ്‌    &lt;/b&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;അമിതമായി മധുരം കഴിക്കുന്ന മകനെ അതില്‍നിന്ന്‌ പിന്മാറ്റുവാന്‍ ഉപദേശിക്കണമെന്ന്‌ മാതാവ്‌ ഒരു ഗുരുവിനോട്‌ അഭ്യര്‍ഥിച്ചു. ഒരാഴ്‌ച കഴിഞ്ഞ്‌ വരൂ എന്ന്‌ ഗുരു നിര്‍ദേശിച്ചു. അവര്‍ വന്നു. മകനെ ഗുരു ഉപദേശിച്ചു. ഒരാഴ്‌ചത്തെ അവധിയെന്തിനായിരുന്നെന്ന്‌ മാതാവ്‌ ചോദിച്ചപ്പോള്‍ ഗുരുവിന്റെ മറുപടി ഇങ്ങനെയായിരുന്നു: ``ഞാനും ഒരു മധുരപ്രിയനായിരുന്നു. ആദ്യം എന്റെ ശീലം മാറ്റിയിട്ടല്ലേ കുട്ടിയെ ഉപദേശിക്കാന്‍ പാടുള്ളൂ?''&lt;br /&gt;&lt;a name='more'&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;പണച്ചെലവില്ലാതെ കിട്ടുന്നതാണ്‌ ഉപദേശം. എവിടെച്ചെന്നാലും അതിന്‌ യാതൊരു കുറവുമില്ല. പക്ഷേ, ഉപദേശികള്‍ അതിന്‌ അര്‍ഹരാണോ എന്ന്‌ പരിശോധിക്കേണ്ടത്‌ മറ്റാരുമല്ല, അവര്‍തന്നെയാണ്‌. കരളില്‍ തറയ്‌ക്കുംവിധം പ്രസംഗിച്ചു ഫലിപ്പിക്കാന്‍ കഴിയുന്നവരുണ്ട്‌. ഉള്ളില്‍കൊള്ളുന്നവിധത്തില്‍ സംസാരിക്കുവാനും കഴിയും. പക്ഷേ, നാവില്‍നിന്ന്‌ പുറത്തേക്ക്‌ പോകുന്ന വാക്കുകള്‍ പലപ്പോഴും മറ്റുള്ളവരുടെ ഹൃദയത്തിലേക്ക്‌ പ്രവേശിച്ചാലും ഉപദേശികളുടെ ഹൃദയത്തിലേക്ക്‌ പ്രവേശിക്കാറില്ല.&lt;br /&gt;&lt;br /&gt;നിറയാത്ത ഗ്ലാസ്സ്‌ പുറത്തേക്ക്‌ ഒഴുകാറില്ലല്ലോ. നിറയുമ്പോഴേ കവിയൂ. സല്‍ഗുണങ്ങളെ കൊണ്ട്‌ ജീവിതം നിറയുമ്പോഴാണ്‌ അത്‌ മറ്റുള്ളവരിലേക്ക്‌ പകര്‍ന്നുതുടങ്ങേണ്ടത്‌. അങ്ങനെയാവുമ്പോള്‍ അത്‌ ഫലപ്രദമാകുന്നു. കഴുത ആട്ടുകല്ല്‌ ചുറ്റുന്നതുപോലെ ചിലയാളുകള്‍ നരകത്തിലുണ്ടാകുമെന്ന്‌ നബിതിരുമേനി പറഞ്ഞു. അവരുടെ ശരീരത്തിന്നുള്ളിലുള്ളതെല്ലാം പുറത്തേക്ക്‌ വന്നിരിക്കും. അപ്പോള്‍ ആളുകള്‍ ചോദിക്കും: ``താങ്കള്‍ ഞങ്ങളെ ഉപദേശിച്ച ആളായിരുന്നല്ലോ?'' ``അതെ, ഞാന്‍ നിങ്ങളോട്‌ നന്മ കല്‌പിച്ചിരുന്നു. പക്ഷേ, ഞാനത്‌ ചെയ്‌തിരുന്നില്ല. നിങ്ങളോട്‌ തിന്മ വിരോധിച്ചിരുന്നു. പക്ഷേ, ഞാനത്‌ ഉപേക്ഷിച്ചിരുന്നില്ല.'' ഇതായിരിക്കും അയാളുടെ മറുപടി.&lt;br /&gt;&lt;br /&gt;നിറയാ
